Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

താറാവുകള്‍ ചത്തൊടുങ്ങുന്നത് തുടര്‍ക്കഥ; പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമായില്ല

കുട്ടനാട്ടില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. നേരത്തെ കുട്ടനാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുമൂലം ആയിരക്കണക്കിനു താറാവുകള്‍ ചാകുന്ന സാഹചര്യം പ്രതിരോധിക്കാനാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 10:58 am IST
in Agriculture

ആലപ്പുഴ: കുട്ടനാട്ടില്‍ താറാവ് ചത്തൊടുങ്ങുന്നത് തുടര്‍ക്കഥയായിട്ടും കര്‍ഷകരുടെ ആശങ്ക ഒഴിവാക്കാന്‍ നടപടിയില്ല. പക്ഷിപ്പനി കാരണമല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയതെങ്കിലും കര്‍ഷകര്‍ ആശങ്കയിലാണ്. റെയ്‌മറല്ല എന്ന ബാക്ടീരിയ ബാധിച്ചാണ് താറാവുകള്‍ ചത്തതെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കണ്ടങ്കരിയില്‍ താറാവുകള്‍ ചത്തത് കരള്‍ തകരാറിലായതിനെ തുടര്‍ന്നാണെന്നും വ്യക്തമായി.  

റെയ്‌മറല്ല മനുഷ്യരിലേക്കു പകരുന്നതല്ല. കരള്‍ പ്രശ്‌നം തീറ്റയില്‍ രൂപപ്പെട്ട ഫംഗസ് മൂലമാകാമെന്നാണ് നിഗമനം. കുട്ടനാട്ടില്‍ വിവിധയിടങ്ങളിലായി ഒരാഴ്ചയ്‌ക്കുള്ളില്‍ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. താറാവുകള്‍ ചാകുമ്പോള്‍ രോഗകാരണം കണ്ടെത്താന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.  

കുട്ടനാട്ടില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. നേരത്തെ കുട്ടനാട്ടില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുമൂലം ആയിരക്കണക്കിനു താറാവുകള്‍ ചാകുന്ന സാഹചര്യം പ്രതിരോധിക്കാനാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.  

2014ല്‍ പക്ഷിപ്പനി ബാധിച്ച് തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. നിലവിലെ ഹാച്ചറികള്‍ നവീകരിക്കുമെന്നും പുതിയവ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.  

ദേശീയ നിലവാരത്തിലുള്ള ലബോറട്ടറി കുട്ടനാട്ടില്‍ തന്നെ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. അതുമുണ്ടായില്ല. ശാസ്ത്രീയമായ താറാവ് വളര്‍ത്തലിനുള്ള നടപടി, ആധുനിക സംവിധാനങ്ങളുള്ള ഹാച്ചറി, മാലിന്യസംസ്‌കരണം, താറാവ് ഗവേഷണ കേന്ദ്രം തുടങ്ങി നിരവധി വാഗ്ദാനങ്ങളും ജലരേഖയായി.

മനുഷ്യരിലേക്ക് വരെ രോഗം പടര്‍ത്താന്‍ ശേഷിയുള്ള അപകടകാരികളായ എച്ച്5 എന്‍1 വൈറസുകളുടെ സാന്നിദ്ധ്യമാണ് 2014ല്‍ കണ്ടെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം ബാധിച്ചവയെ കൂടാതെ രോഗബാധിത പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ പക്ഷികളെയും ചുട്ടുകൊല്ലാനായിരുന്നു അന്നത്തെ തീരുമാനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പടര്‍ന്ന രോഗം ഉന്മൂലനം ചെയ്യുന്നതിന് അന്ന് രണ്ട് ലക്ഷത്തിലധികം താറാവുകളെയും ആയിരക്കണക്കിന് കോഴികളെയും ചുട്ടുകൊന്നിരുന്നു. 2016ല്‍ ഇതേ കാലയളവില്‍ കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച്5 എന്‍ 8 വൈറസുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇത് ഗുരുതരമല്ലാത്തതിനാല്‍ രോഗം ബാധിച്ച താറാവുകളെ മാത്രമാണ് കൊന്നത്.

Tags: crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.