Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂഴിക്കല്‍ വീട്ടിലെ പത്മശ്രീ

പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്‌ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്‌ക്ക് പ്രായം 11.

കൃഷ്ണപ്രിയ ജി.byകൃഷ്ണപ്രിയ ജി.
Mar 8, 2020, 09:14 am IST
inKerala

ഈ വര്‍ഷത്തെ ലോകവനിതാദിനം ആചരിക്കുമ്പോള്‍ മോനിപ്പള്ളിയിലെ മൂഴിക്കല്‍ വീട്ടിലെ പങ്കജാക്ഷിയമ്മയുടെ പേരിനൊപ്പം പത്മശ്രീയും കൂട്ടിചേര്‍ക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോക്കുവിദ്യ പാവകളി എന്ന പരമ്പരാഗത കലാരൂപത്തിലൂടെയാണ്  ഇവര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹയായത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിന തലേന്ന് പുരസ്‌കാരം പ്രഖ്യാപിച്ചത് മുതല്‍ മൂഴിക്കല്‍ വീട് തിരക്കിലാണ്. അനുമോദനങ്ങളുമായി നാടിന്റെ നാനാഭാഗത്ത് നിന്നാണ് ആളുകള്‍ എത്തിയത്. കൂടാതെ അനേകം സംഘടനകള്‍ ക്ഷണിച്ച് ആദരിക്കുകയും ചെയ്തു. പത്മ പുരസ്‌കാരം സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവരില്‍ നിന്ന് പാരമ്പര്യകലയ്‌ക്കും,സമൂഹത്തിലെ താഴെക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും എത്തിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പങ്കജാക്ഷിയമ്മയ്‌ക്ക് ലഭിച്ച ബഹുമതി.  

പാരമ്പര്യമായി സ്ത്രീകള്‍ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം പങ്കജാക്ഷിയമ്മയ്‌ക്ക് (84) അമ്മയില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്.വേലന്‍ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ പാരമ്പര്യ കലാരൂപം പകര്‍ന്ന് കിട്ടുമ്പോള്‍ പങ്കജാക്ഷിയമ്മയ്‌ക്ക് പ്രായം 11. അയല്‍ വീടുകളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് തുടങ്ങിയത്്. പിന്നീടുള്ള പങ്കജാക്ഷിയമ്മയുടെ ജീവിതം പാവകള്‍ക്കൊപ്പമായിരുന്നു.  

ചിങ്ങമാസത്തില്‍ ഓരോ വീടും കയറിയിറങ്ങിയായിരുന്നു പാവകളി നടത്തിയിരുന്നത്. അന്യം നിന്നുപോകുമായിരുന്ന ഈ കലാരൂപത്തിന്റെ കാവാലാളായ പങ്കജാക്ഷിയമ്മയുടെ ജീവിതത്തിലേക്ക് പങ്കാളിയായി ശിവരാമപ്പണിക്കര്‍ കടന്ന് വന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. അദ്ദേഹം ഈ കലാരൂപത്തില്‍ ചില വ്യത്യസ്തകള്‍ കൂട്ടിച്ചേര്‍ത്തു.രാമായണം, മഹാഭാരതം എന്നിവ കൂടാതെ അദ്ദേഹം പുതിയ കഥകളും എഴുതി ചേര്‍ത്തു. ഒരോ ഓണക്കാലത്തും പുതിയ പാവകളും കഥകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പങ്കജാക്ഷിയമ്മയും ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.  

കേരളത്തിലെ വേദികള്‍ക്ക് പുറമേ ദല്‍ഹി, ബെംഗളൂരു, പാരീസ് എന്നിവടങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള പങ്കജാക്ഷിയമ്മയുടെ പാവകളിക്ക് വേദികള്‍ ഒരുങ്ങി. തന്നോട് കൂടി ഈ കലാരൂപം ഇല്ലാതാവുമോ എന്ന സങ്കടമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായി കൊച്ചുമകള്‍ രഞ്ജിനി നോക്കുവിദ്യാപാവകളിയില്‍ സജീവമായി.പുതിയ പാവകളും കഥകളുമായി രഞ്ജനി ഈ കലാരൂപത്തിനൊപ്പമുള്ള യാത്രയിലാണ്.

Tags: വനിത ദിനംpadmasreepuppetrynokku vidya paavakali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

വി.എസ് അച്യൂതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷണ്‍,വെള്ളാപ്പള്ളിക്കും മമ്മൂട്ടിക്കും പത്മഭൂഷണ്‍

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് സംഘടിപ്പിച്ച 'റോഡ് ടു ബ്രിസ്‌ബേന്‍ ഓസ്‌ട്രേലിയ 2023' പരിപാടിയില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിനെ ആദരിച്ചപ്പോള്‍
Sports

പത്മശ്രീ പി.ആര്‍.ശ്രീജേഷിനെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ് (ഹിറ്റ്‌സ്) ആദരിച്ചു.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.