Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചിറകൊടിഞ്ഞ രാജഹംസത്തിന് ഇന്ന് ശസ്ത്രക്രിയ

പറന്നുപറന്ന് അങ്ങകലെ നിന്ന് കേരളത്തിലെ കുമ്പളങ്ങിയില്‍ വന്നപ്പോള്‍ ആ രാജഹംസങ്ങള്‍ അറിഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 08:29 am IST
in Ernakulam

പള്ളുരുത്തി: പറന്നുപറന്ന് അങ്ങകലെ നിന്ന് കേരളത്തിലെ കുമ്പളങ്ങിയില്‍ വന്നപ്പോള്‍ ആ രാജഹംസങ്ങള്‍ അറിഞ്ഞില്ല, പതിയിരിക്കുന്ന ഇത്തരമൊരു ദുരന്തം. ജന്മഭൂമി ഫെബ്രുവരി പതിനാലിന് പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെ ലോകമെങ്ങുമുള്ള കാഴ്ചക്കാരില്‍ ആഹ്ലാദവും കൗതുകവുമുണര്‍ത്തിയ നാല് രാജപക്ഷികളില്‍ ഒന്നിന്റെ ചിറകൊടിഞ്ഞുതൂങ്ങി. പാടശേഖരത്തില്‍ കെട്ടിയ വലയില്‍ ചിറക് കുരുങ്ങിയതാണ് ദുരന്ത കാരണം. ഗുരുതരാവസ്ഥയിലായ രാജഹംസത്തിന് ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയേക്കും.

വേദനയില്‍ പുളയുന്ന രാജഹംസത്തിനെ പരിചരിച്ച ഡോക്ടറുടെ കണ്ണും ഒരു വേളനിറഞ്ഞു. ചാരുതയോടെ നൃത്തച്ചുവടില്‍ നടന്നും വെള്ളപ്പരപ്പില്‍ ഒഴുകിയും കൂട്ടുകാര്‍ക്കൊപ്പം നടന്ന ഹംസം, ദിവസങ്ങളായി തീറ്റയെടുക്കുന്നില്ല. വലയില്‍ കുരുങ്ങി അറ്റുപോയ വലതുചിറക് തൂങ്ങിക്കിടക്കുകയാണ്.  

ഹംസം ഇപ്പോള്‍ കോടനാട് പക്ഷിസങ്കേതത്തിലാണ്. കൂട്ടില്‍ വേദന കൊണ്ട് പുളഞ്ഞ് തല താഴ്‌ത്തി നില്‍ക്കുന്ന രാജഹംസം മനസലിവുള്ള ആരുടേയും കണ്ണ് നനയിക്കും. ശരിയായ പരിചരണവും, ചികിത്സയും ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് അധികൃതര്‍.

രണ്ടു ദിവസം മുന്‍പാണ് പരിക്കേറ്റ രാജഹംസത്തെ കോടനാട് പക്ഷിസങ്കേതത്തില്‍ എത്തിച്ചത്. ചിറകറ്റ് എല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്.  പഴുപ്പും ബാധിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ പെലിക്കണ്‍ പെറ്റ് ആശുപത്രിയിലെ ഡോ. സുനില്‍ കുമാര്‍ പറയുന്നു.

കൂടുതല്‍ ചികിത്സ നല്‍കേണ്ടതിനാല്‍ പക്ഷിയെ മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് ഇന്ന് മാറ്റുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ധനിക് ലാല്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.കുമ്പളങ്ങി കണ്ടക്കടവ് പാടശേഖരത്തില്‍ കെട്ടിയ വലയില്‍ കുരുങ്ങിയാണ് ചിറക് അറ്റുപോയത്. അഞ്ചു ദിവസത്തോളം പാടത്തെ വരമ്പില്‍ മൃതപ്രായമായിക്കിടന്ന പക്ഷിയെ പക്ഷിസ്‌നേഹികളുടേയും, കുമ്പളങ്ങി നേച്ചര്‍ ക്ലബ്ബ് അംഗങ്ങളുടെയും പ്രകൃതി സ്‌നേഹി റോബിന്റേയും നേതൃത്വത്തിലാണ് കരയിലെത്തിച്ചത്.

കഴിഞ്ഞ കുറേ നാളായി, കുമ്പളങ്ങിയില്‍ പാറി നടന്നിരുന്ന രാജഹംസങ്ങളില്‍ ഒന്നിനെ കാണാതായപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിച്ചത്. തിരച്ചിലിനെ തുടര്‍ന്നാണ് ഒന്നിനെ ചിറകൊടിഞ്ഞ് നിലയില്‍ കണ്ടത്. തൃപ്പൂണിത്തുറ പെലിക്കണ്‍ പെറ്റ് ഹോസ്പിറ്റലില്‍ എത്തിച്ച രാജഹംസത്തെ ഡോ: സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ധനിക്ക് ലാലിന്റെ നിര്‍ദേശപ്രകാരമാണ്കോടനാട്ടേക്ക് മാറ്റിയത്.

ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് എന്തുസംഭവിച്ചുവെന്നറിയാതെ ആശങ്കപ്പെട്ട് അന്വേഷിച്ച് കഴിയുകയാണ് മറ്റു മൂന്നുപേര്‍. അടുത്ത മാസത്തോടെ മടങ്ങിപ്പോകണം. ചികിത്സ കഴിഞ്ഞാലും ഒരാള്‍ക്ക് അത്രദൂരം പറന്നു മടങ്ങാനാവുമോ എന്ന് സംശയമാണ്. അങ്ങനെവന്നാല്‍…  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.