Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അവസാനയാത്രയിലും അവര്‍ ഒന്നിച്ച്

'ഏഴു വര്‍ഷത്തിലധികമായി എനിക്ക് ഇരുവരേയും അറിയാം. ഇരുവരുടേയും ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നതും ഒരുമിച്ചായിരുന്നു. ജോലിയിലെന്നപോലെ എല്ലാത്തിനും അവര്‍ ഒരുമിച്ചായിരുന്നു, ഒടുവില്‍ മരണത്തിലേക്കും...,'രമേശിന് മുഴുമിക്കാനായില്ല

ആതിര ടി. കമല്‍രാജ്byആതിര ടി. കമല്‍രാജ്
Feb 21, 2020, 05:36 am IST
inArticle

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് പ്രവേശിച്ചത് മുതലുള്ള കൂട്ടുകെട്ടായിരുന്നു അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഗിരീഷിന്റെയും ബൈജുവിന്റെയും. പത്ത് വര്‍ഷത്തിലേറെയായി ഇരുവരും കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ ജോലി തുടങ്ങിയിട്ട്. ആ സുഹൃദ്ബന്ധം എന്നും അങ്ങനെ തന്നെയായിരുന്നുവെന്ന് സഹപ്രവര്‍ത്തകനായ രമേശ് പറയുന്നു.  

‘ഏഴു വര്‍ഷത്തിലധികമായി എനിക്ക് ഇരുവരേയും അറിയാം. ഇരുവരുടേയും ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നതും ഒരുമിച്ചായിരുന്നു. ജോലിയിലെന്നപോലെ എല്ലാത്തിനും അവര്‍ ഒരുമിച്ചായിരുന്നു, ഒടുവില്‍ മരണത്തിലേക്കും…,’രമേശിന് മുഴുമിക്കാനായില്ല.  

ജോലിയോട് അത്ര മേല്‍ ആത്മാര്‍ത്ഥത കാണിച്ച ആളാണ് ബൈജുച്ചേട്ടന്‍. കെഎസ്ആര്‍ടിസിയുടെ ട്രിപ്പ് മുടങ്ങാതിരിക്കാന്‍ വെറും അര മണിക്കൂര്‍ മാത്രം വിശ്രമിച്ച ശേഷം ജോലിയില്‍ ബൈജു പ്രവേശിച്ചു, രമേശ് ഓര്‍ത്തെടുത്തു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. മിക്ക ആഴ്ചയുടെ അവസാനം കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ടിക്കറ്റുകളും ബുക്കിങ്ങായിരിക്കും. ഒരിക്കല്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേയ്‌ക്ക് പുറപ്പെട്ട അന്തര്‍ സംസ്ഥാന ബസ് കൃഷ്ണഗിരിയില്‍ ബ്രേക്ക് ഡൗണായി. തൊട്ടടുത്ത ദിവസം എറണാകുളത്ത് നിന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താനിരുന്ന ബസായിരുന്നു ഇത്.  

ബസിലെ മുഴുവന്‍ ടിക്കറ്റുകള്‍ റിസര്‍വ് ആകുകയും ബസ് ബ്രേക്ക് ഡൗണ്‍ ആയതോടെയും അധികൃതര്‍ക്ക് എന്ത് ചെയ്യണമെന്നറിയാതെയായി. ട്രിപ്പ് ഒഴിവാക്കുകയെന്നല്ലാതെ മറ്റുവഴികള്‍ ഉണ്ടായില്ല. ഒടുവില്‍ തൊട്ട് തലേന്ന് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് വിളിച്ച് വരുത്തിയാലോ എന്നും ചിന്തിച്ചു. അങ്ങനെ ബൈജുവിനെയും ആന്റണി റെന്‍സില്‍ റോച്ച എന്നയാളേയും വിളിച്ച് വരുത്തുകയായിരുന്നു. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ക്ക് സാധാരണ വിശ്രമിക്കാമുള്ള സമയവും എടുത്തതിന് ശേഷമാണ് തിരിച്ചെത്തുക. എന്നാല്‍ അതൊന്നും ബൈജു ചേട്ടന് പ്രശ്‌നമായിരുന്നില്ല, രമേശ് പറഞ്ഞു നിര്‍ത്തി.  

ഇരുവരെയും എപ്പോഴും ഒരുമിച്ചായിരുന്നു കാണുക. പെരുമാറ്റത്തിലെ പ്രത്യേകത തന്നെയാണ് ബൈജുവിനെയും ഗിരീഷിനെയും മറ്റുള്ളവര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്നതും. യാത്രക്കാര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവരൊരുമിച്ച് നില്‍ക്കുമായിരുന്നു. ഇരുവരുടെയും വേര്‍പാട് ഞങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് പറയുമ്പോള്‍ രമേശിന്റെ കണ്ണ് നിറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.