Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീഡിയോയും സംഭാഷണവും പുറത്ത്; പൊയിലൂര്‍ മടപ്പുര കവര്‍ച്ച സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

ബിജെപി നേതൃത്വത്തിന്റെ ആരോപണം ശരിവെക്കുന്നതായി മാറുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 02:52 pm IST
inKannur

പൊയിലൂര്‍: പൊയിലൂര്‍ മടപ്പുര ഭണ്ഡാര കവര്‍ച്ചയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒകെ. വാസു അടക്കമുളള സിപിഎം നേതാക്കളാണ് മുഖ്യ ആസൂത്രകരെന്ന് സിപിഎം പ്രവര്‍ത്തകനും കേസില്‍ മുഖ്യപ്രതിയുമായ നെട്ടൂര്‍ വലിയത്ത് സുമേഷി (31) ന്റെ വെളിപ്പെടുത്തല്‍. സുമേഷിന്റേതായി ഓഡിയോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിജെപി നേതൃത്വത്തിന്റെ ആരോപണം ശരിവെക്കുന്നതായി മാറുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.  

ആറ് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷന്‍ നല്‍കി എന്നാണ് സുമേഷ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഡ്വക്കേറ്റ് മുഖാന്തിരം ഹാജരായ സുമേഷ് റിമാന്റിലാണ്. കേസില്‍ വലയിലാകുമെന്നുറപ്പായതോടെ ഒ.കെ വാസുവിനെയും സിപിഎം നേതാക്കളേയും ബന്ധപ്പെട്ടെങ്കിലും ഇവര്‍ കൈവിടുകയായിരുന്നുവെന്നും പ്രതിയുടേതായ വീഡിയോ ഓഡിയോ ക്ലിപ്പിങ്ങുകളിലുണ്ട്. അറസ്റ്റിലായവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും കവര്‍ച്ചക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വമാണെന്നും ഒ.കെ. വാസു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സുമേഷ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ-ഓഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലേക്ക് പൊയിലൂര്‍ മടപ്പുരയെ എത്തിക്കാന്‍ ഒ.കെ.വാസുവിന്റെ നേതൃത്വത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ നടത്തിയ ഗൂഡാലോചനയാണ് കവര്‍ച്ച എന്നതാണ് പുറത്തു വരുന്നത്. പുറത്തുവന്ന തെളിവുകള്‍ പ്രകാരം ഒ.കെ. വാസുവും കൂട്ടരും പ്രതിസ്ഥാനത്താണ്. ദേവസ്വം ബോര്‍ഡും പാനോളി തറവാടുകാരും തമ്മില്‍ നടക്കുന്ന കേസില്‍ അനുകൂല വിധിക്കായാണ് കവര്‍ച്ചയ്‌ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. റിമാന്റിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായാല്‍ ആസൂത്രകരും കേസില്‍ ഉള്‍പ്പെടും. നേരത്തെ അറസ്റ്റിലായ വിപിന്‍, ദിനേശന്‍ എന്നിവരും റിമാന്റിലാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസ് നീക്കം.  

ജനുവരി 19ന് പുലര്‍ച്ചെയാണ് മടപ്പുര ഭണ്ഡാരവും സമീപത്തെ മഹാദേവക്ഷേത്ര ഭണ്ഡാരവും കവര്‍ച്ച ചെയ്യപ്പെട്ടത്. സിപിഎം നേതൃത്വം നടപ്പിലാക്കിയ ഓപ്പറേഷനാണ് പൊയിലൂര്‍ മടപ്പുര കവര്‍ച്ചയെന്ന കാര്യം അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കേസന്വേഷണം ആസൂത്രകരിലേക്ക് പോയില്ലെങ്കില്‍ അടുത്തദിവസം തെളിവുകള്‍ സഹിതം കോടതിയെ സമീപിക്കുമെന്ന് ഭക്തജനങ്ങളുടെ കൂട്ടായ്‌മയായ ശ്രീ മുത്തപ്പന്‍ സേവാസമിതി അംഗങ്ങള്‍ പറഞ്ഞു.

Tags: madappuracpmrobbery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

സൈദുല്ല, മുഹമ്മദ് ബഷീര്‍
Kerala

കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

രാമകഥാ കോണ്‍ക്ലേവില്‍ ശിവശങ്കര ദിവാനയുടെ യക്ഷഗാത അവതരണവും

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ വീഴ്ച; സ്വിച്ചിട്ടപോലെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

മനുസ്മൃതിക്കൊരു മുഖവുര

പ്രസിദ്ധ മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.