Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീഡിയോയും സംഭാഷണവും പുറത്ത്; പൊയിലൂര്‍ മടപ്പുര കവര്‍ച്ച സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍

ബിജെപി നേതൃത്വത്തിന്റെ ആരോപണം ശരിവെക്കുന്നതായി മാറുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

Janmabhumi Online by Janmabhumi Online
Feb 19, 2020, 02:52 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

പൊയിലൂര്‍: പൊയിലൂര്‍ മടപ്പുര ഭണ്ഡാര കവര്‍ച്ചയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒകെ. വാസു അടക്കമുളള സിപിഎം നേതാക്കളാണ് മുഖ്യ ആസൂത്രകരെന്ന് സിപിഎം പ്രവര്‍ത്തകനും കേസില്‍ മുഖ്യപ്രതിയുമായ നെട്ടൂര്‍ വലിയത്ത് സുമേഷി (31) ന്റെ വെളിപ്പെടുത്തല്‍. സുമേഷിന്റേതായി ഓഡിയോയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിജെപി നേതൃത്വത്തിന്റെ ആരോപണം ശരിവെക്കുന്നതായി മാറുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.  

ആറ് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷന്‍ നല്‍കി എന്നാണ് സുമേഷ് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അഡ്വക്കേറ്റ് മുഖാന്തിരം ഹാജരായ സുമേഷ് റിമാന്റിലാണ്. കേസില്‍ വലയിലാകുമെന്നുറപ്പായതോടെ ഒ.കെ വാസുവിനെയും സിപിഎം നേതാക്കളേയും ബന്ധപ്പെട്ടെങ്കിലും ഇവര്‍ കൈവിടുകയായിരുന്നുവെന്നും പ്രതിയുടേതായ വീഡിയോ ഓഡിയോ ക്ലിപ്പിങ്ങുകളിലുണ്ട്. അറസ്റ്റിലായവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും കവര്‍ച്ചക്ക് പിന്നില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വമാണെന്നും ഒ.കെ. വാസു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സുമേഷ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ-ഓഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലേക്ക് പൊയിലൂര്‍ മടപ്പുരയെ എത്തിക്കാന്‍ ഒ.കെ.വാസുവിന്റെ നേതൃത്വത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ നടത്തിയ ഗൂഡാലോചനയാണ് കവര്‍ച്ച എന്നതാണ് പുറത്തു വരുന്നത്. പുറത്തുവന്ന തെളിവുകള്‍ പ്രകാരം ഒ.കെ. വാസുവും കൂട്ടരും പ്രതിസ്ഥാനത്താണ്. ദേവസ്വം ബോര്‍ഡും പാനോളി തറവാടുകാരും തമ്മില്‍ നടക്കുന്ന കേസില്‍ അനുകൂല വിധിക്കായാണ് കവര്‍ച്ചയ്‌ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. റിമാന്റിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായാല്‍ ആസൂത്രകരും കേസില്‍ ഉള്‍പ്പെടും. നേരത്തെ അറസ്റ്റിലായ വിപിന്‍, ദിനേശന്‍ എന്നിവരും റിമാന്റിലാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പോലീസ് നീക്കം.  

ജനുവരി 19ന് പുലര്‍ച്ചെയാണ് മടപ്പുര ഭണ്ഡാരവും സമീപത്തെ മഹാദേവക്ഷേത്ര ഭണ്ഡാരവും കവര്‍ച്ച ചെയ്യപ്പെട്ടത്. സിപിഎം നേതൃത്വം നടപ്പിലാക്കിയ ഓപ്പറേഷനാണ് പൊയിലൂര്‍ മടപ്പുര കവര്‍ച്ചയെന്ന കാര്യം അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. കേസന്വേഷണം ആസൂത്രകരിലേക്ക് പോയില്ലെങ്കില്‍ അടുത്തദിവസം തെളിവുകള്‍ സഹിതം കോടതിയെ സമീപിക്കുമെന്ന് ഭക്തജനങ്ങളുടെ കൂട്ടായ്മയായ ശ്രീ മുത്തപ്പന്‍ സേവാസമിതി അംഗങ്ങള്‍ പറഞ്ഞു.

Tags: cpmrobberymadappura
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

Kerala

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് സിപിഎം നിഴല്‍ യുദ്ധം നടത്തുന്നു: ബിജെപി

Kerala

തനിക്ക് മേല്‍ അഴിമതി ആരോപിക്കുന്നവര്‍ സ്വന്തം ഷര്‍ട്ടിലെ കറ ആദ്യം പരിശോധിക്കണം: മുന്‍ എം എല്‍ എ പി കെ ശശി

Kerala

ആക്രമണങ്ങളെല്ലാം ധീരമായി നേരിട്ടുകൊണ്ട് പണിമുടക്ക് വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ ; എം എ ബേബി

പുതിയ വാര്‍ത്തകള്‍

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies