Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണാതായ വെടിയുണ്ടകള്‍: അന്വേഷണം മുറുകുന്നു, ഇന്ന് ആയുധ പരിശോധന

വെടിയുണ്ട കാണാതായ സംഭവം നിസാരവത്കരിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഗൗരവകരമെന്ന് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിവരം. അതേസമയം 25 തോക്കുകള്‍ കാണാതായ സംഭവത്തില്‍ ഇന്ന് പോലീസിലെ ആയുധങ്ങളുടെ കണക്കുകള്‍ ശേഖരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 10:31 am IST
in Kerala

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവം നിസാരവത്കരിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഗൗരവകരമെന്ന് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിവരം. അതേസമയം 25 തോക്കുകള്‍ കാണാതായ സംഭവത്തില്‍ ഇന്ന് പോലീസിലെ ആയുധങ്ങളുടെ കണക്കുകള്‍ ശേഖരിക്കും.

വെടിയുണ്ടകള്‍ കാണാതായ സംഭവം നിസാരവത്ക്കരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിക്കുന്നത്. തന്റെ കാലത്തും ഉണ്ടകള്‍ കാണാതായിട്ടുണ്ടാകാം എന്നാണ് മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സംഭവം ഇപ്പോള്‍ അല്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആണ് എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.  

ഭരിക്കുന്നപാര്‍ട്ടിയും മുഖ്യമന്ത്രിയും സംഭവത്തെ ലഘൂകരിക്കുമ്പോഴും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ചുമതല ഏറ്റെടുക്കുമ്പോള്‍ ആയുധ ശേഖരണത്തിന്റെ കൃത്യമായ കണക്ക് എടുക്കണമെന്നാണ് നിയമം. മാത്രമല്ല ബെല്‍ ഓഫ് ആംസ് (ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഇടം) ചുമതലയുള്ള ഉദ്യോഗസ്ഥനും ഓഫീസറും ഓരോ വര്‍ഷവും ഇതിന്റെ കണക്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഓരോ റൗണ്ട് വെടിയുണ്ടകള്‍ നല്‍കുമ്പോഴും അത് തിരികെ എത്തിക്കുമ്പോഴും കണക്കുകള്‍ എഴുതണം. മാത്രമല്ല ഫയറിംഗ് പരിശീലനത്തില്‍ പോലും ഏറ്റവും ശ്രദ്ധയോടെയാണ് ഒഴിഞ്ഞ വെടിയുണ്ടയുടെ കെയ്‌സുകള്‍ ശേഖരിക്കുന്നത്. അഥവാ കുറവ് വന്നാല്‍ അക്കാര്യവും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. മാത്രമല്ല പോലീസിലെ ദൈംനംദിന ഡ്യൂട്ടിക്ക് ആവശ്യമായ ബുള്ളറ്റുകള്‍ മാത്രമാണ് പുറത്ത് സൂക്ഷിക്കുക. ശേഷിക്കുന്നവയെല്ലാം പ്രത്യേകം സീല്‍ ചെയ്ത് പെട്ടിയില്‍ ബെല്‍ ഓഫ് ആംസിലാണ് സൂക്ഷിക്കുന്നത്. ഇത് പുറത്തെടുക്കാനും സീല്‍ പൊട്ടിക്കാനും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം.

പോലീസില്‍ ഏറ്റവും സൂക്ഷ്മമായി ചെയ്യുന്നവയാണ് ആയുധശേഖരണത്തിന്റെയും വെടിയുണ്ടകളുടെയും കണക്കുകള്‍ സൂക്ഷിക്കല്‍. അഞ്ചോ പത്തോ വെടിയുണ്ടകളുടെ കെയ്‌സുകള്‍ ചിലപ്പോള്‍ കിട്ടാതെ വരാം. എന്നാല്‍ 12,061 വെടിയുണ്ടകളുടെ കുറവ് വന്നതിനെ രജിസ്റ്ററിലെ പിഴവായി മാത്രം കാണാനാകില്ല. സമാധാന പ്രിയനായ ഒരാള്‍ക്ക് വെടിയുണ്ടകൊണ്ട് കാര്യമില്ല എന്നാണ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

അതേസമയം കാണാതായ തോക്കുകള്‍ കണ്ടെത്താന്‍ ഇന്ന് രാവിലെ 11മുതല്‍ പേരൂര്‍ക്കട എസ്എപി ബറ്റാലിയനില്‍ പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍. ജെ.തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന.  എല്ലാവിഭാഗങ്ങളിലുമുള്ള ആയുധങ്ങള്‍ എത്തിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളത്തെ കണക്കെടുപ്പില്‍ കാണാതായ തോക്കുകളുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കും എന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.