Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണാതായ വെടിയുണ്ടകള്‍: അന്വേഷണം മുറുകുന്നു, ഇന്ന് ആയുധ പരിശോധന

വെടിയുണ്ട കാണാതായ സംഭവം നിസാരവത്കരിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഗൗരവകരമെന്ന് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിവരം. അതേസമയം 25 തോക്കുകള്‍ കാണാതായ സംഭവത്തില്‍ ഇന്ന് പോലീസിലെ ആയുധങ്ങളുടെ കണക്കുകള്‍ ശേഖരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 10:31 am IST
in Kerala

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവം നിസാരവത്കരിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഗൗരവകരമെന്ന് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിവരം. അതേസമയം 25 തോക്കുകള്‍ കാണാതായ സംഭവത്തില്‍ ഇന്ന് പോലീസിലെ ആയുധങ്ങളുടെ കണക്കുകള്‍ ശേഖരിക്കും.

വെടിയുണ്ടകള്‍ കാണാതായ സംഭവം നിസാരവത്ക്കരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിക്കുന്നത്. തന്റെ കാലത്തും ഉണ്ടകള്‍ കാണാതായിട്ടുണ്ടാകാം എന്നാണ് മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സംഭവം ഇപ്പോള്‍ അല്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആണ് എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.  

ഭരിക്കുന്നപാര്‍ട്ടിയും മുഖ്യമന്ത്രിയും സംഭവത്തെ ലഘൂകരിക്കുമ്പോഴും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ചുമതല ഏറ്റെടുക്കുമ്പോള്‍ ആയുധ ശേഖരണത്തിന്റെ കൃത്യമായ കണക്ക് എടുക്കണമെന്നാണ് നിയമം. മാത്രമല്ല ബെല്‍ ഓഫ് ആംസ് (ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഇടം) ചുമതലയുള്ള ഉദ്യോഗസ്ഥനും ഓഫീസറും ഓരോ വര്‍ഷവും ഇതിന്റെ കണക്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഓരോ റൗണ്ട് വെടിയുണ്ടകള്‍ നല്‍കുമ്പോഴും അത് തിരികെ എത്തിക്കുമ്പോഴും കണക്കുകള്‍ എഴുതണം. മാത്രമല്ല ഫയറിംഗ് പരിശീലനത്തില്‍ പോലും ഏറ്റവും ശ്രദ്ധയോടെയാണ് ഒഴിഞ്ഞ വെടിയുണ്ടയുടെ കെയ്‌സുകള്‍ ശേഖരിക്കുന്നത്. അഥവാ കുറവ് വന്നാല്‍ അക്കാര്യവും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. മാത്രമല്ല പോലീസിലെ ദൈംനംദിന ഡ്യൂട്ടിക്ക് ആവശ്യമായ ബുള്ളറ്റുകള്‍ മാത്രമാണ് പുറത്ത് സൂക്ഷിക്കുക. ശേഷിക്കുന്നവയെല്ലാം പ്രത്യേകം സീല്‍ ചെയ്ത് പെട്ടിയില്‍ ബെല്‍ ഓഫ് ആംസിലാണ് സൂക്ഷിക്കുന്നത്. ഇത് പുറത്തെടുക്കാനും സീല്‍ പൊട്ടിക്കാനും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം.

പോലീസില്‍ ഏറ്റവും സൂക്ഷ്മമായി ചെയ്യുന്നവയാണ് ആയുധശേഖരണത്തിന്റെയും വെടിയുണ്ടകളുടെയും കണക്കുകള്‍ സൂക്ഷിക്കല്‍. അഞ്ചോ പത്തോ വെടിയുണ്ടകളുടെ കെയ്‌സുകള്‍ ചിലപ്പോള്‍ കിട്ടാതെ വരാം. എന്നാല്‍ 12,061 വെടിയുണ്ടകളുടെ കുറവ് വന്നതിനെ രജിസ്റ്ററിലെ പിഴവായി മാത്രം കാണാനാകില്ല. സമാധാന പ്രിയനായ ഒരാള്‍ക്ക് വെടിയുണ്ടകൊണ്ട് കാര്യമില്ല എന്നാണ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

അതേസമയം കാണാതായ തോക്കുകള്‍ കണ്ടെത്താന്‍ ഇന്ന് രാവിലെ 11മുതല്‍ പേരൂര്‍ക്കട എസ്എപി ബറ്റാലിയനില്‍ പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍. ജെ.തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന.  എല്ലാവിഭാഗങ്ങളിലുമുള്ള ആയുധങ്ങള്‍ എത്തിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളത്തെ കണക്കെടുപ്പില്‍ കാണാതായ തോക്കുകളുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കും എന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

Kerala

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.