Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

പാചക വാതക വില: പ്രചരിപ്പിക്കുന്നത് കള്ളം

മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 09:09 am IST
in Fact Check

കൊച്ചി: മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്.  

പാചക വാതക വില 144 രൂപ കൂട്ടി. അതിനൊപ്പം പാചക വാതക സബ്‌സിഡി ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ഫലത്തില്‍ വര്‍ധന ഏഴു രൂപ മാത്രമായി. 137 രൂപ കൂട്ടിയ സബ്‌സിഡിയായി അക്കൗണ്ടില്‍ മടക്കി ലഭിക്കും. ഇതുവരെ  154 രൂപ സബ്‌സിഡിയായിരുന്നത് ഇരട്ടിയോളമെത്തി 292 രൂപയാക്കി. ഇതു മറച്ചുവച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.

അതായത് കൂട്ടിയ വിലയ്‌ക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങണം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം 144 രൂപയില്‍ 137 രൂപയടക്കം 292 രൂപ  സബ്‌സിഡിയായി മടക്കി നല്‍കുകയാണ് എണ്ണക്കമ്പനികള്‍.  

തുക കൂട്ടാതിരുന്നാല്‍ പോരെ?  

കൂട്ടിയ തുക സബ്‌സിഡിയായി  തിരികെ നല്‍കുന്നുണ്ടെങ്കില്‍ കൂട്ടി വാങ്ങാതിരുന്നാല്‍ പോരേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ:  

പാചക വാതകത്തിന്റെ എന്നല്ല, ഏതു വസ്തുവിന്റെയും വിലകൂട്ടിയാല്‍ അത് എല്ലാ വിഭാഗത്തിനും ബാധകമാണ്. സബ്‌സിഡിക്ക് അര്‍ഹതയുള്ളവര്‍ക്ക് അത് മടക്കി നല്‍കും. സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ക്കും മടക്കി നല്‍കുകയുമില്ല. എല്ലാത്തിനും കൃത്യമായ രേഖകളും വേണം.  

മുമ്പ് ഇത്തരം സബ്‌സിഡികള്‍ അനര്‍ഹര്‍ക്കും ലഭിച്ചിരുന്നു. വലിയ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നിരുന്നത്. ഇപ്പോള്‍ സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിനാല്‍ ക്രമക്കേടുകള്‍ ഇല്ലാതായി, ബിപിസിഎല്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

സബ്‌സിഡി അര്‍ഹതയുളള ധാരാളം പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പ്രകാരം സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. അതു സംബന്ധിച്ച രേഖകളും മറ്റും പരിശോധിച്ച്, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സംവിധാനത്തിലൂടെയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി ഇപ്പോള്‍ ലഭിക്കുന്നത്. 2008ല്‍ നിലവില്‍വന്ന പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരമാണ് ഇത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.