Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിമലയും തിരുവിതാംകൂര്‍ രാജവംശവും

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 13, 2020, 06:55 am IST
in Samskriti

ശബരിമലയ്‌ക്കും തിരുവിതാംകൂര്‍ രാജവംശത്തിനും അഭേദ്യമായ ബന്ധമുണ്ട്. കൊല്ലവര്‍ഷം 200 ല്‍ ആണ് പന്തളം രാജകുടുംബം സ്ഥാപിതമാകുന്നത്. ഇവര്‍ പാണ്ഡ്യരാജവംശത്തില്‍ വന്നവരാണ്. വള്ളിയൂരില്‍ വസിച്ചിരുന്ന  ഇവര്‍ തെങ്കാശിയിലും അവിടെ നിന്ന് കൊല്ലവര്‍ഷം 79 ല്‍ അച്ചന്‍ കോവില്‍ വഴി കോന്നിയിലുമെത്തി. ചോളച്ര്രകവര്‍ത്തി തിരുവഞ്ചിക്കുളം പിടിച്ചടക്കിയതോടെ അവര്‍ കോന്നി ഉപേക്ഷിച്ച് പന്തളത്തെത്തി. കൊല്ലവര്‍ഷം  345 ല്‍ വേണാട് വാണിരുന്ന ആദിച്ചവര്‍മ പന്തളം രാജകുടുംബത്തിന് ധാരാളം ഭൂമി പതിച്ചു നല്‍കി. 

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രൂപീകരിച്ചെങ്കിലും പന്തളത്തിന് സ്വതന്ത്രസ്ഥാനം ഉണ്ടായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. 

ധര്‍മരാജാവിന്റെ കാലഘട്ടത്തില്‍ ടിപ്പുവുമായുള്ള യുദ്ധത്തില്‍ ‘പടപ്പണം’ സ്വരൂപിക്കാന്‍ പന്തളം കുടുംബക്കാര്‍ക്ക് ഏറെ വിഷമമുണ്ടായി. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു പന്തളം രാജകുടുംബം. ഈ സാഹചര്യത്തില്‍ പന്തളംരാജ കുടുംബത്തിന്റെ സംരക്ഷണ ചുമതല തിരുവിതാംകൂര്‍ ഏറ്റെടുത്തു. അപ്പോഴും ശബരിമല പന്തളം രാജകുടുംബത്തിന്റെ വകയായിത്തന്നെ തുടര്‍ന്നു. തിരുവിതാംകൂറില്‍ രാജഭരണം നിലവിലുണ്ടായിരുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷവും പന്തളം രാജകുടുംബത്തിനുള്ള പാരമ്പര്യാവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

1973 ല്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് തന്റെ 60 ാം പിറന്നാളിനോടനുബന്ധിച്ച് 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി ശബരിമലധര്‍മശാസ്താവിന് സമര്‍പ്പിച്ചു. ചിത്തിരതിരുനാളിന്റെ ആട്ടത്തിരുനാളിന് (തുലാംമാസത്തിലെ ചിത്തിര) ശബരിമല തുറക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. 

മകര സംക്രമപൂജയ്‌ക്ക് ശബരിമലയില്‍ അയ്യപ്പസ്വാമിക്ക് ആദ്യഅഭിഷേകത്തിനുള്ള നെയ്യ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ് കൊണ്ടു പോകുന്നത്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയമാണ് മകരസംക്രാന്തി. ഈ സമയത്താണ് ശബരിമലയില്‍ സംക്രാന്തി പൂജ നടക്കുക. കവടിയാര്‍ കൊട്ടാരത്തിലെ രാജപ്രതിനിധി നെയ്‌ത്തേങ്ങ നിറയ്‌ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിലാണ് ചടങ്ങ് നടക്കുന്നത്. പ്രതീകാത്മകമായി ഒമ്പതു തേങ്ങകളിലാണ് നെയ് നിറയ്‌ക്കുന്നത്. കൊട്ടാരത്തില്‍ നിന്നുള്ള മുദ്രസഞ്ചിയില്‍ നെയ്‌ത്തേങ്ങയുമായി പ്രത്യേകസംഘം സന്നിധാനത്ത് എത്തി തന്ത്രിയെ കണ്ട് നെയ്‌ത്തേങ്ങ കൈമാറും. സംക്രമപൂജയുടെ അഭിഷേകം കഴിഞ്ഞാല്‍ തേങ്ങാമുറികളിലാണ് പ്രസാദം നല്‍കുന്നത്. പ്രസാദവും മുദ്രസഞ്ചിയും തിരിച്ചു കൊണ്ടുവന്ന് കൊട്ടാരത്തില്‍ ഏല്‍പ്പിക്കും. ഈ യാത്രയില്‍ ഒരു കന്നി അയ്യപ്പന്‍ ഉണ്ടാകണമെന്നതും നിര്‍ബന്ധമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.