Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബരിമലയും തിരുവിതാംകൂര്‍ രാജവംശവും

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 13, 2020, 06:55 am IST
in Samskriti

ശബരിമലയ്‌ക്കും തിരുവിതാംകൂര്‍ രാജവംശത്തിനും അഭേദ്യമായ ബന്ധമുണ്ട്. കൊല്ലവര്‍ഷം 200 ല്‍ ആണ് പന്തളം രാജകുടുംബം സ്ഥാപിതമാകുന്നത്. ഇവര്‍ പാണ്ഡ്യരാജവംശത്തില്‍ വന്നവരാണ്. വള്ളിയൂരില്‍ വസിച്ചിരുന്ന  ഇവര്‍ തെങ്കാശിയിലും അവിടെ നിന്ന് കൊല്ലവര്‍ഷം 79 ല്‍ അച്ചന്‍ കോവില്‍ വഴി കോന്നിയിലുമെത്തി. ചോളച്ര്രകവര്‍ത്തി തിരുവഞ്ചിക്കുളം പിടിച്ചടക്കിയതോടെ അവര്‍ കോന്നി ഉപേക്ഷിച്ച് പന്തളത്തെത്തി. കൊല്ലവര്‍ഷം  345 ല്‍ വേണാട് വാണിരുന്ന ആദിച്ചവര്‍മ പന്തളം രാജകുടുംബത്തിന് ധാരാളം ഭൂമി പതിച്ചു നല്‍കി. 

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രൂപീകരിച്ചെങ്കിലും പന്തളത്തിന് സ്വതന്ത്രസ്ഥാനം ഉണ്ടായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. 

ധര്‍മരാജാവിന്റെ കാലഘട്ടത്തില്‍ ടിപ്പുവുമായുള്ള യുദ്ധത്തില്‍ ‘പടപ്പണം’ സ്വരൂപിക്കാന്‍ പന്തളം കുടുംബക്കാര്‍ക്ക് ഏറെ വിഷമമുണ്ടായി. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു പന്തളം രാജകുടുംബം. ഈ സാഹചര്യത്തില്‍ പന്തളംരാജ കുടുംബത്തിന്റെ സംരക്ഷണ ചുമതല തിരുവിതാംകൂര്‍ ഏറ്റെടുത്തു. അപ്പോഴും ശബരിമല പന്തളം രാജകുടുംബത്തിന്റെ വകയായിത്തന്നെ തുടര്‍ന്നു. തിരുവിതാംകൂറില്‍ രാജഭരണം നിലവിലുണ്ടായിരുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷവും പന്തളം രാജകുടുംബത്തിനുള്ള പാരമ്പര്യാവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 

1973 ല്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് തന്റെ 60 ാം പിറന്നാളിനോടനുബന്ധിച്ച് 450 പവന്‍ തൂക്കമുള്ള തങ്കഅങ്കി ശബരിമലധര്‍മശാസ്താവിന് സമര്‍പ്പിച്ചു. ചിത്തിരതിരുനാളിന്റെ ആട്ടത്തിരുനാളിന് (തുലാംമാസത്തിലെ ചിത്തിര) ശബരിമല തുറക്കുന്ന പതിവ് ഇപ്പോഴും തുടരുന്നു. 

മകര സംക്രമപൂജയ്‌ക്ക് ശബരിമലയില്‍ അയ്യപ്പസ്വാമിക്ക് ആദ്യഅഭിഷേകത്തിനുള്ള നെയ്യ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ് കൊണ്ടു പോകുന്നത്. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന സമയമാണ് മകരസംക്രാന്തി. ഈ സമയത്താണ് ശബരിമലയില്‍ സംക്രാന്തി പൂജ നടക്കുക. കവടിയാര്‍ കൊട്ടാരത്തിലെ രാജപ്രതിനിധി നെയ്‌ത്തേങ്ങ നിറയ്‌ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിലാണ് ചടങ്ങ് നടക്കുന്നത്. പ്രതീകാത്മകമായി ഒമ്പതു തേങ്ങകളിലാണ് നെയ് നിറയ്‌ക്കുന്നത്. കൊട്ടാരത്തില്‍ നിന്നുള്ള മുദ്രസഞ്ചിയില്‍ നെയ്‌ത്തേങ്ങയുമായി പ്രത്യേകസംഘം സന്നിധാനത്ത് എത്തി തന്ത്രിയെ കണ്ട് നെയ്‌ത്തേങ്ങ കൈമാറും. സംക്രമപൂജയുടെ അഭിഷേകം കഴിഞ്ഞാല്‍ തേങ്ങാമുറികളിലാണ് പ്രസാദം നല്‍കുന്നത്. പ്രസാദവും മുദ്രസഞ്ചിയും തിരിച്ചു കൊണ്ടുവന്ന് കൊട്ടാരത്തില്‍ ഏല്‍പ്പിക്കും. ഈ യാത്രയില്‍ ഒരു കന്നി അയ്യപ്പന്‍ ഉണ്ടാകണമെന്നതും നിര്‍ബന്ധമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

India

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.