Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ജികള്‍ ഫെബ്രുവരിയിലേക്ക് മാറ്റി ദല്‍ഹി ഹൈക്കോടതി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 20, 2019, 07:59 am IST
in India

 

ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ കലാപം അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച ആസാദി ഗ്യാങ്ങിലെ അഭിഭാഷകര്‍ക്ക് തിരിച്ചടി. സുപ്രീംകോടതിയില്‍ ഉടന്‍ കേസെടുക്കില്ലെന്ന് മനസ്സിലായതോടെ ഹര്‍ജിയുമായെത്തിയ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, കോളിന്‍ ഗോണ്‍സാല്‍വസ് അടക്കമുള്ളവരുടെ കുതന്ത്രത്തില്‍ ദല്‍ഹി ഹൈക്കോടതിയും വീണില്ല. കേസ് ഉടന്‍ കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.എന്‍. പാട്ടീല്‍ അറിയിച്ചതോടെ ആസാദി ഗ്യാങ്ങിലെ അഭിഭാഷകര്‍ നാണക്കേട്, നാണക്കേട് എന്ന് കോടതി മുറിയില്‍ ആര്‍ത്തുവിളിച്ചു. എന്നിട്ടും പ്രകോപിതനാവാതെ ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നറിയിച്ച് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത് ശ്രദ്ധേയമായി. 

എത്രയും പെട്ടെന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്നതായിരുന്നു കോളിന്‍ ഗോണ്‍സാല്‍വസിന്റെയും ടീമിന്റെയും ആവശ്യം. സമാന ആവശ്യമുന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ചിനെ സമീപിച്ച കോളിന്‍ ഗോണ്‍സാല്‍വസിനെയും സംഘത്തിന്റെയും ആവശ്യം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബസുകള്‍ കത്തിച്ചും കാറുകള്‍ തകര്‍ത്തും കലാപം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്‌ക്കുള്ളിലെ മുസ്ലിം പള്ളിയിലും ലൈബ്രറിയിലും പോലീസ് കയറിയെന്നും നാശനഷ്ടങ്ങളുണ്ടാക്കിയെന്നും മറ്റൊരു അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ വാദിച്ചു. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും കലാപകാരികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി. 

മണിക്കൂറുകള്‍ വാദം കേട്ട കോടതി കേന്ദ്രസര്‍ക്കാരിനും ദല്‍ഹി പോലീസിനും പതിവു പോലെ നോട്ടീസ് അയയ്‌ക്കാന്‍ തീരുമാനിച്ചു. കേന്ദ്രവും പോലീസും സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം ഫെബ്രുവരി നാലിന് കേസ് വിശദമായി കേള്‍ക്കാമെന്ന് ഉത്തരവിട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് എണീറ്റു. ഈ സമയമാണ് നാണക്കേട്, നാണക്കേട് എന്ന് ആസാദി ഗ്യാങ്ങിലെ ചില അഭിഭാഷകര്‍ കോടതി മുറിയില്‍ വിളിച്ചത്. മുതിര്‍ന്ന അഭിഭാഷകര്‍ ഇതു തടഞ്ഞതുമില്ല. കോടതിയെ സമ്മര്‍ദ്ദത്തിലാക്കി കലാപകാരികള്‍ക്ക് വേണ്ടി രംഗത്തെത്തിയ ആസാദിഗ്യാങ് അഭിഭാഷകര്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് വേണ്ടി സമിതി ഉണ്ടാക്കിയിട്ടുണ്ട്. ജാമ്യമെടുക്കുന്നതിനും മറ്റു കേസ് നടത്തിപ്പിനുമായാണ് ആസാദിഗ്യാങ് വിവിധ കേന്ദ്രങ്ങളില്‍ അഭിഭാഷക സമിതികളുണ്ടാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

India

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.