Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയുടെ മാതൃഭാവം; ഇന്ന് (ധനുമാസ കൃഷ്ണസപ്തമി) ശ്രീശാരദാദേവി ജയന്തി

ആര്‍. രമാദേവിbyആര്‍. രമാദേവി
Dec 18, 2019, 04:39 am IST
inSamskriti

ബംഗാളിലെ ബാങ്കുറ ജില്ലയിലുള്ള  ജയറാംബാടി ഗ്രാമത്തില്‍ ധനുമാസത്തിലെ കൃഷ്ണസപ്തമിയിലാണ്(1853 ഡിസംബര്‍ 22 )മാതൃദേവിയെന്ന് ശ്രീരാമകൃഷ്ണശാരദാദേവി ഭക്തര്‍ സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന ശ്രീശാരദാദേവി ജനിച്ചത്. അമ്മ ശ്യാമസുന്ദരീദേവി, അച്ഛന്‍  രാമചന്ദ്രമുഖര്‍ജി. ശാരദാമണിയെന്നാണ് മകള്‍ക്ക് അവര്‍ പേരിട്ടത്. കുഞ്ഞു പിറക്കുന്നതിനു മുമ്പ് തന്നെ ദിവ്യമായൊരു സൗഭാഗ്യം കൈവരുന്നതിന്റെ സൂചനകള്‍ മാതാപിതാക്കള്‍ക്ക് ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിഭ്യാഭ്യാസം നല്‍കുന്നതിനു പകരം ഗൃഹകൃത്യങ്ങള്‍ പരിശീലിപ്പിക്കുന്നതായിരുന്നു ഗ്രാമത്തിലെ പതിവ്. ബാലവിവാഹവും അന്ന് നാട്ടുനടപ്പായിരുന്നു. ശാരദാമണിയും കുഞ്ഞുനാളിലേ തന്നെ വീട്ടുകാര്യങ്ങള്‍ ഭംഗിയായി നടത്താന്‍ പരിശീലിച്ചു. അഞ്ചുവയസ്സുള്ളപ്പോള്‍ ശാരദാമണിയെ ഇരുപത്തിമൂന്നു വയസ്സുള്ള ഗദാധരചട്ടോപാധ്യായക്ക് വിവാഹം ചെയ്തു കൊടുത്തു. ഗദാധരചട്ടോപാധ്യയാണ് പിന്നീട് ശ്രീരാമകൃഷ്ണ പരമഹംസരെന്ന് വിഖ്യാതനായത്. 

വിവാഹം കഴിഞ്ഞെങ്കിലും 18 വയസ്സുവരെ മാതാപിതാക്കള്‍ക്കൊപ്പമാണ് ശാരദാമണി ഏറെനാളും കഴിഞ്ഞത്. ഭര്‍തൃഗൃഹത്തില്‍ പോകുന്ന വേളയിലെല്ലാം ഈശ്വപ്രാപ്തിയാണ് ജീവിതത്തിന്റെ മഹത്തായ ലക്ഷ്യമെന്ന് ശ്രീരാമകൃഷ്ണദേവന്‍ ശാരദയെ ഉപദേശിക്കുമായിരുന്നു. ഒരിക്കല്‍ ജയറാംബാടിയിലെ സ്വഗൃഹത്തില്‍ കഴിയുന്ന വേളയില്‍ വേദനിപ്പിക്കിന്നൊരു വാര്‍ത്ത ശാദയെത്തേടിയെത്തി. ദക്ഷിണേശ്വരത്തില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് ചിത്തഭ്രമം പിടിപെട്ടിരിക്കുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കാല്‍നടയായി ദക്ഷിണേശ്വരത്തേക്ക് പുറപ്പെട്ട ശാരദയ്‌ക്ക് മൂന്നാംനാള്‍ ജ്വരം പിടിപെട്ട് തീരെ നടക്കാന്‍ വയ്യാതായി. അവര്‍ ഒരു സത്രത്തില്‍ അന്നു രാത്രി വിശ്രമിച്ചു.  രാത്രിയില്‍  കാര്‍മേഘവര്‍ണമുള്ള അതിസുന്ദരിയായൊരു സ്ത്രീ സമീപത്തു വന്നിരുന്ന് ശാരദയുടെ ശിരസ്സ് തലോടി. അതോടെ ശാരദാദേവിയ്‌ക്ക് ജ്വരം ഭേദമായി. താന്‍ ദക്ഷിണേശ്വരത്തു നിന്ന് വരികയാണെന്നും ദേവിയുടെ ഭര്‍ത്താവിനെ കാത്തുരക്ഷിക്കുന്നത് താനാണെന്നും ആ തേജോരൂപം അരുളിച്ചെയ്തു. ശാരദാദേവിയുടെ ആദ്യത്തെ ആത്മീയാനുഭവമായിരുന്നു അത്. ദക്ഷിണേശ്വരത്തെത്തിയപ്പോഴാണ് തന്റെ പതിക്ക് ചിത്തഭ്രമമൊന്നും പിടിപെട്ടില്ലെന്ന കാര്യമറിഞ്ഞത്. അത്യപൂര്‍വമായൊരു ദാമ്പത്യമായിരുന്നു രാമകൃഷ്ണദേവന്റെയും ശാരദാദേവിയുടേയും. ഉല്‍കൃഷ്ടമായൊരു ആത്മീയ ബന്ധം. ഭര്‍തൃശുശ്രൂഷയില്‍ ദേവി അനുഭവിച്ച പരമാനന്ദം അവാച്യമായിരുന്നു. ആത്മീയ ജീവിതത്തിലേക്ക് ദേവിയെ നയിക്കുന്നതിനൊപ്പം ലൗകികജീവിതം നയിക്കേണ്ടതെങ്ങനെയെന്നും അദ്ദേഹം ഉപദേശങ്ങള്‍ നല്‍കി. ഷോഡശീപൂജയിലൂടെ, ശ്രീരാമകൃഷ്ണദേവന്റെ ഇച്ഛാനുസരണം ശാരദാദേവിയുടെ ശരീരം അഖിലാണ്ഡേശ്വരിയുടേതായിതീര്‍ന്നു. അതിനാല്‍ ശ്രീരാമകൃഷ്ണദേവന്‍ ചെയ്ത തപസ്സിന്റെ ഫലങ്ങളെല്ലാം ലോകനന്മയ്‌ക്കായി ദേവി ഉപയോഗിച്ചു. ശ്രീരാമകൃഷ്ണദേവന് വിഷയികളുടെ സാമീപ്യം പൊള്ളുന്നതുപോലെയായിരുന്നു. എന്നാല്‍ അമ്മ (ശാരദാദേവി) സകലര്‍ക്കും ആശ്രയം നല്‍കി. അമ്മ ക്ഷമിക്കാത്ത തെറ്റുകള്‍ ഒന്നും ഭൂമിയിലില്ല.  

1886 ആഗസ്റ്റ് 16 നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ  മഹാസമാധി. അതിനുശേഷമുള്ള 34 വര്‍ഷം, ശ്രീരാമകൃഷ്ണദേവന്‍ ലോകനന്മയ്‌ക്കായ് കൊണ്ടുവന്ന ജ്ഞാനാമൃതം ശാരദാദേവി യഥേഷ്ടം വിതറി. 67ാമത്തെ വയസ്സില്‍ 1920 ജൂലൈ 20 നാണ് ദേവി സമാധിയായത്.

                                                                                                                         9495827833

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.