Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈനസമ്പ്രദായത്തിന്റെ ചില പൊതുസവിശേഷതകള്‍

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 14, 2019, 05:01 am IST
inSamskriti

ഈ മാര്‍ഗം പിന്തുടരുന്നവര്‍ ഭാരതത്തില്‍ മാത്രമേ ഉള്ളൂ എന്നും 1920 കളില്‍ അവരുടെ സംഖ്യ ഒന്നര ദശലക്ഷത്തില്‍ താഴെ മാത്രമാണ് എന്നും സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ A History of Indian Philosophy എന്ന പുസ്തകത്തില്‍ പറയുന്നു. അക്കാലത്ത് അവരിലെ ദിഗംബരവിഭാഗം പ്രധാനമായും ഭാരതത്തിന്റെ തെക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങള്‍, കിഴക്കന്‍ രാജപുത്താന, പഞ്ചാബ് എന്നിവിടങ്ങളിലും ആണത്രേ കഴിയുന്നത്. ശ്വേതാംബരവിഭാഗത്തിന്റെ പ്രധാനകേന്ദ്രം ഗുജറാത്ത്, പടിഞ്ഞാറന്‍ രാജപുത്താന എന്നിവിടങ്ങളിലാണെങ്കിലും ഭാരതത്തിന്റെ വടക്ക്, മധ്യഭാഗങ്ങളിലും അവര്‍ വ്യാപിച്ചു കാണുന്നു എന്നും ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ഉടുതുണി, ഒരു പുതപ്പ്, ഒരു ഭിക്ഷാപാത്രം, ഒരു വടി, ഒരു ചൂല്,സംഭാഷണത്തിനിടയില്‍ സുക്ഷ്മജീവികള്‍ വായില്‍ പെട്ടുപോകാതിരിക്കത്തക്കവണ്ണം വായ മറയ്‌ക്കാന്‍ ഒരു കഷ്ണം തുണി ഇത്രയും ആണ് ഒരു ജൈനസന്യാസിയുടെ കൈവശം ഉണ്ടാകുക. ഈ സാധനങ്ങള്‍ പോലും ഭിക്ഷ യാചിച്ചു സമ്പാദിക്കണം. സന്യാസിനികള്‍ക്കും ഉടുതുണിയുടെ എണ്ണം അല്‍പംകൂടുമെന്നല്ലാതെ മറ്റെല്ലാം മേല്‍പ്പറഞ്ഞവ തന്നെ. ദിഗംബരവിഭാഗത്തിനാകട്ടെ വസ്ത്രങ്ങളൊന്നും ഉണ്ടാകുകയില്ല. മയില്‍പ്പീലിയോ പശുവിന്റെ വാലിലെ രോമമോ കൊണ്ടുണ്ടാക്കിയ ചൂലാണ് ഉപയോഗിക്കുക. തലയിലെ രോമം വടിച്ചുമാറ്റുകയോ നുള്ളി എടുക്കുകയോ ചെയ്യും. ഈ രണ്ടാമത്തെ രീതിക്കാണു മുന്‍ഗണന. ഇത് ഒരു അവശ്യചടങ്ങായിട്ടും അവര്‍ കരുതുന്നു. ജൈനസന്യാസജീവിതം വളരെ കഠിനമാണ്. ദുഷ്‌കരമാണ്. നല്ല മനോബലം ഉള്ളവര്‍ക്കേ അതു കഴിയൂ. പ്രതിദിനം മൂന്നു മണിക്കുറേ ഉറങ്ങാവൂ. മറ്റു നേരങ്ങളില്‍ ചെയ്ത പാപങ്ങളെ ഓര്‍ത്തു പശ്ചാത്തപിക്കല്‍, ധ്യാനം, പഠനം, ഉച്ചക്കു ഭക്ഷണത്തിനായി ഭിക്ഷാടനം, കൈവശമുള്ള വസ്ത്രം മുതലായവയിലുള്ള അണുജീവികളെ ഒഴിവാക്കല്‍ എന്നിവയില്‍ മുഴുകണം. ജൈനസമൂഹത്തിലെ മറ്റുള്ളവര്‍ ഈ മാതൃകാജീവിതം നയിക്കാനുള്ള പ്രാപ്തി ഏകുന്ന പലതരം വ്രതങ്ങള്‍ ശീലിക്കണം. ഈ സന്യാസിമാര്‍ ഇടക്കിടക്ക് സമൂഹത്തിനു വഴികാട്ടാന്‍ ഉദ്‌ബോധനങ്ങളും പ്രമാണഗ്രന്ഥങ്ങളുടെ ആശയവിശദീകരണവും നടത്തണം. ഇതിനുള്ള കെട്ടിടത്തിന് ഉപാശ്രയം (ബുദ്ധവിഹാരം പോലെ) എന്നു പറയുന്നു.

ഒരു ജീവിയെപ്പോലും ഒരുതരത്തിലും ഉപദ്രവിക്കാന്‍ പാടില്ല എന്ന തത്വം ഈ ജൈനസന്യാസജീവിതം നയിക്കുന്നവര്‍ കര്‍ശനമായി പാലിക്കുന്നു. അതു കണ്ടുജീവിക്കുന്ന സമൂഹത്തിലും ആ സംസ്‌കാരം ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുതായി കാണാം. ആ സമൂഹാംഗങ്ങളും ഒരു ജീവിയേയും കൊല്ലാനും മറ്റും ചിന്തിക്കുക പോലുമില്ല. തന്മൂലം, ദാസ്ഗുപ്തയുടെ നിരീക്ഷണത്തില്‍, കൃഷി മുതലായ ചില ഉപജീവനമാര്‍ഗ്ഗങ്ങളില്‍ നിന്നും ആ സമൂഹം വിട്ടു നില്‍ക്കുകയും കച്ചവട (commerce)ത്തില്‍ കൂടുതല്‍ മുഴുകുകയും ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.