Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈനസമ്പ്രദായം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 3, 2019, 05:36 am IST
inSamskriti

ജൈനസമ്പ്രദായത്തിന് ഇന്നു നാം കാണുന്ന ഘടന നല്‍കിയത് വര്‍ദ്ധമാനമാനമഹാവീരനാണ്. ജൈനാചാര്യപരമ്പരയിലെ അവസാനത്തെ ആചാര്യന്‍ (തീര്‍ത്ഥങ്കരന്‍) ആയിട്ടാണ് ജൈനസമൂഹം ഇദ്ദേഹത്തെ കരുതിവരുന്നത്. മഹാവീരനു തൊട്ടുമുമ്പുള്ള തീര്‍ത്ഥങ്കരന്‍ പാര്‍ശ്വനാഥനും അദ്ദേഹത്തിനും മുമ്പ് അരിഷ്ടനേമിയും ആയിരുന്നത്രേ. മഹാവീരനു മുമ്പ് ഇപ്രകാരം ഋഷഭദേവന്‍ തൊട്ട് ഇരുപത്തിമൂന്നു പേരടങ്ങുന്ന ഒരു തീര്‍ത്ഥങ്കരപരമ്പരയെ ജൈനസാഹിത്യങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇരുപത്തിനാലാമത്തേതും അവസാനത്തേതുമായ തീര്‍ത്ഥങ്കരനാണ് മഹാവീരന്‍. ഇദ്ദേഹം ഗൗതമബുദ്ധന്റെ ജ്യേഷ്ഠസമകാലികനാണെന്നാണ് ഭണ്ഡാര്‍ക്കര്‍, സുരേന്ദ്രനാഥ് ദാസ്ഗുപ്ത തുടങ്ങിയ പണ്ഡിതന്മാര്‍അഭിപ്രായപ്പെടുന്നത്. ബൗദ്ധസാഹിത്യങ്ങളില്‍ നിഗന്ഥന്മാര്‍ എന്ന പേരില്‍ ജൈനസമ്പ്രദായികളെ പരാമര്‍ശിക്കുന്നുണ്ട്. ജൈനബൗദ്ധഗ്രന്ഥങ്ങളില്‍ ഒരേ രാജാക്കന്മാരെ തന്നെയാണ് പേരെടുത്തു പറയുന്നതും. അവൈദികങ്ങളായി വൈദികസമ്പ്രദായികള്‍ കരുതിവന്ന ഈ ജൈനബൗദ്ധപഥങ്ങള്‍, അതേ പോലെ തന്നെ അവൈദികങ്ങളായി കരുതിവന്ന ചാര്‍വാകം, തന്ത്രയോഗ പഥം, വൈഷ്ണവപാഞ്ചരാത്രം, കാപാലികാദി ശൈവമാര്‍ഗങ്ങള്‍ എന്നിവയോടൊപ്പം, വൈദികമാര്‍ഗത്തോടുള്ള സാധാരണജനങ്ങളുടെ വിരോധത്തിന്റെ സൃഷ്ടികളാണെന്ന്. തരത്തിലാണ് ഹിന്ദുവിഘടനപ്രവര്‍ത്തനത്തില്‍ വ്യാപൃതരായ സ്വദേശികളും വിദേശികളുമായ പല പണ്ഡിതന്മാരും പ്രചരിപ്പിച്ചിട്ടുള്ളത്. സെമിറ്റിക്ക് മതവല്‍ക്കരിക്കപ്പെട്ട് ഏകരുപം കൈവന്ന വൈദേശികങ്ങളായ ഇതര സമൂഹങ്ങളെപ്പോലെ ഒരു മോണോലിത്ത് (ഏകശിലാഘടനയുള്ളത്) ആണ് ഹിന്ദുസമൂഹം എന്ന തികച്ചും തെറ്റായ ഒരു തുടക്കകല്‍പ്പന (ജൃലാശലെ)െ യെ അധികരിച്ചാണ് അത്യന്തം വികലവും യാഥാര്‍ത്ഥ്യത്തിന്്് ഒട്ടും തന്നെ നിരക്കാത്തതും ആയ ഈ നിഗമനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നതും ജനതതികളെ തെറ്റിദ്ധരിപ്പിച്ചതും. പക്ഷേ യാഥാര്‍ത്ഥ്യം എന്താണ്? ദിലീപ് കെ. ചക്രവര്‍ത്തി കിറശമ അി അൃരവമലീഹീഴശരമഹ ഒശേെീൃ്യ എന്ന തന്റെ പുസ്തകത്തില്‍ നല്‍കുന്ന വിവരണം പഠിച്ചാല്‍ ചുരുങ്ങിയത് സിന്ധുസരസ്വതീ സഭ്യത മുതല്‍ക്കെങ്കിലും ഇവിടുത്തെ തനത് ദേശീയസമൂഹമായ ഹിന്ദുക്കളുടെ സാമൂഹ്യഘടന വൈവിദ്ധ്യാന്തര്‍ഗത ഏകാത്മത എന്ന കാഴ്‌ച്ചപ്പാടിനനുസരിച്ചുള്ള ബഹുസ്വരത കൈവരിച്ചിരുന്നു എന്നു കാണാം. വനം, ഗ്രാമം, പുരം എന്നീ മൂന്നു തരം ആവാസസാഹചര്യങ്ങളിലായി ഗോത്രങ്ങളും വിഭിന്ന ഗോത്രങ്ങളുടെ കൂട്ടായ്‌മകളായ സമൂഹങ്ങളും ആയി ഹിന്ദുസമൂഹം തലമുറകളായി ഇവിടെ കഴിഞ്ഞുവന്നു. ഒന്നിനൊന്നു വ്യത്യസ്തങ്ങളായ നിരവധി കാഴ്‌ച്ചപ്പാടുകളും അവയ്‌ക്കനുസൃതങ്ങളായ ആചാരാനുഷ്ഠാനങ്ങളും ഓരോരോ ഗോത്രങ്ങളില്‍ പ്രബലങ്ങളായിരുന്നു. ഹിന്ദുസമൂഹത്തിന്റെ യഥാതഥമായ ഈ ജീവിതഘടനയെ പാലിഭാഷയിലുള്ള ഒരു പ്രധാനബൗദ്ധഗ്രന്ഥമായ നിദ്ദേശത്തില്‍ (ആ. ഇ. ഋ. നാലാം ശതകം) വിവരിക്കുന്നുണ്ട് ആജീവകര്‍, നിഗന്ഥികള്‍, ജടിലര്‍, പരിവ്രാജകര്‍, അവരൂഢകര്‍, ആന, കുതിര, പശു, ശുനകന്‍, കാക്ക, വാസുദേവന്‍, ബലഭദ്രന്‍, പൂര്‍ണ്ണഭദ്രന്‍, മണിഭദ്രന്‍, അഗ്‌നി, നാഗം, സുപര്‍ണ്ണന്‍, യക്ഷന്‍, അസുരന്‍, ഗന്ധര്‍വന്‍, മഹാരാജന്‍, ചന്ദ്രന്‍, സൂര്യന്‍,ഇന്ദ്രന്‍, ബ്രഹ്മന്‍ എന്നിവയെ ആരാധിക്കുന്നവര്‍ എന്നീ വ്യത്യസ്തവിഭാഗങ്ങള്‍ താന്താങ്ങളുടെ ദേവതകളെ ആരാധിച്ചുപോന്നു 

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.