Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘കേരള നിയമസഭയല്ല, ഇന്ത്യന്‍ പാര്‍ലമെന്റ്’ പഴയ ചരിത്രം പോലെ എന്തു കൈയാങ്കളി നടത്തിയും ഊരിപോകാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2019, 07:20 pm IST
in India

ന്യൂദല്‍ഹി:  ലോക്‌സഭയില്‍ പുരുഷ മാര്‍ഷലുകള്‍  രമ്യ ഹരിദാസ് അടക്കമുള്ള വനിതാ എംപിമാരെ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍.  കേരള നിയമസഭയില്‍ എന്തു കൈയാങ്കളി നടത്തിയാലും ഊരിപ്പോകാമെന്ന പഴയ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ അത് പാര്‍ലമെന്റിലും ആവര്‍ത്തിക്കാമെന്ന് ധരിക്കുന്ന കോണ്‍ഗ്രസ്, കേരള നിയമസഭയല്ല ഇത് ഇന്ത്യന്‍ പാര്‍ലമെന്റാണെന്ന് ഓര്‍ക്കണം. പ്രതിഷേധിക്കുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണമെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു.

സ്പീക്കറുടെ ഉത്തരവുപ്രകാരം സഭയില്‍ പ്രവേശിച്ച മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വനിതാ അംഗവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷയും മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ അംഗത്തെ കൈയേറ്റം ചെയ്തുവെന്നത് വ്യാജ പ്രചാരണമാണ്. പുരുഷ മാര്‍ഷലുകളുടേത് കൈയേറ്റ ശ്രമമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചട്ടം ലഘിച്ച രണ്ടുപേര് പുരുഷന്മാരായതുകൊണ്ടാകാം വനിതാ മാര്‍ഷലുകളെ നിയോഗിക്കാതിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് രണ്ട് വനിതകള്‍ രംഗത്തിറങ്ങിയത്. പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ആശുപത്രിയില്‍ പോകണം. ആര്‍ക്കെങ്കിലും പരിക്കുപറ്റിയോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. നടക്കാത്തത് നടന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ സഹാതാപം പിടിച്ചുപറ്റാനുള്ള ശ്രമം എല്ലാക്കാലത്തും വിലപ്പോകില്ല. ഇന്നുവരെ ഒരുകാലത്തും ബിജെപി ഇത്രവലിയ ബാനറുമായി ട്രഷറി ബഞ്ചിനു മുന്നില്‍ പ്രതിഷേധിച്ചിട്ടില്ല. പ്രതിപക്ഷത്തിന്റെ സ്ഥലത്തുനിന്നാണ് പ്രതിഷേധിച്ചിട്ടുള്ളത്. ജനപിന്തുണ ഇല്ലാത്തവര്‍ക്ക് സഭയിലേ പ്രതിഷേധിക്കാന്‍ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ ബിജെപി – ശിവസേന സഖ്യം തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭൂരിപക്ഷം നേടിയതാണ്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ജനാധിപത്യത്തെ കോണ്‍ഗ്രസ് അട്ടിമറിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി ആയതിനെതിരെ മഹാരാഷ്‌ട്രയില്‍ ഒരുസ്ഥലത്തും ഒരാള്‍പോലും പ്രതിഷേധിച്ചില്ല. ജനങ്ങള്‍ക്കില്ലാത്ത പ്രതിഷേധം പാര്‍ലമെന്റിനെ നടത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഇത് പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസിന്റെ ഭീഷണി പുതിയ ഇന്ത്യയില്‍ വിലപ്പോകില്ല. പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധം തന്നെ കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനാധിപത്യ അവകാശങ്ങള്‍ മുഴുവന്‍ നിഷേധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനാധിപത്യത്തെ രണ്ടുവര്‍ഷം സസ്‌പെന്‍ഡു ചെയ്തു. രാജ്യത്തെ എത്രയോ നിയമസഭകളില്‍ ഇതിനെക്കാള്‍ ജനാധിപത്യ വിരുദ്ധ നടപടികളുണ്ടായി.  ചൊവ്വാഴ്ച ഭരണഘടന 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അംബേദ്കറുടെ പ്രതിമയ്‌ക്ക് മുന്നില്‍ അവര്‍ പ്രതിഷേധം നടത്തുമെന്നാണ് പറയുന്നത്. ജീവിച്ചിരുന്ന അംബേദ്കറെ കോണ്‍ഗ്രസ് എങ്ങനെ അപമാനിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. 

1952 ല്‍ അംബേദ്കര്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസാണ് പരാജയപ്പെടുത്തിയത്. ജവഹാര്‍ലാല്‍ നെഹ്‌റു രണ്ടു തവണ അംബേദ്കറെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രചാരണം നടത്തിയത്. 54 ലെ ഉപതിരഞ്ഞെടുപ്പില്‍ രണ്ടാമതും മത്സരിച്ചിട്ടും അദ്ദേഹം ഇന്ത്യന്‍ ലോക്‌സഭയില്‍ പ്രവേശിക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയില്ല. ആ കോണ്‍ഗ്രസ് അംബേദ്കര്‍ പ്രതിമയ്‌ക്ക് മുന്നില്‍ പ്രകടനം നടത്തുമ്പോള്‍ പ്രതിഷേധം അംബേദ്കര്‍ക്ക് എതിരാണോ ജനാധിപത്യത്തിന് എതിരാണോ എന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പുതിയ വാര്‍ത്തകള്‍

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.