Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവദ്ഗീതയുടെ ഉള്ളടക്കം

ബാലഗംഗാധരതിലകനും ഗാന്ധിജിയും മറ്റും ആധുനികകാലത്ത് ഗീതാവ്യാഖ്യാനങ്ങള്‍ എഴുതി. കാശ്മീരശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആചാര്യ അഭിനവഗുപ്തനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് കൃഷ്ണസങ്കല്‍പ്പത്തിനും അതു വഴി ഭഗവദ്ഗീതയ്‌ക്കും ജനമധ്യത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ കാണിക്കുന്നു.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Nov 23, 2019, 02:18 am IST
inSamskriti

സുരേന്ദ്രനാഥ് ദാസ്ഗുപ്തയുടെ അഭിപ്രായത്തിലും ഏകാന്തി വൈഷ്ണവരുടെ സിദ്ധാന്തഗ്രന്ഥമാണ് ഭഗവദ്ഗീത. ഏകവ്യൂഹം, ദ്വിവ്യൂഹം, ത്രിവ്യൂഹം, ചതുര്‍വ്യൂഹം, ഏകാന്തം എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളടങ്ങിയ സാത്വതസമ്പ്രദായത്തിന്റെ അഥവാ പാഞ്ചരാത്ര സമ്പ്രദായത്തിന്റെ മൗലികഗ്രന്ഥമായ ഇതിന്റെ അവസാനപ്പതിപ്പാണത്രേ ദേവകീനന്ദനനായ കൃഷ്ണന്‍ മഹാഭാരതയുദ്ധത്തിന്റെ ആദ്യവേളയില്‍ അവതരിപ്പിച്ചത്. ആദ്യത്തേത് സാക്ഷാല്‍ നാരായണന്‍ ബ്രഹ്മാവിന് ഓതിയതാണ് എന്നു മഹാഭാരതത്തില്‍ പറയുന്നുണ്ട്.

           പില്‍ക്കാലങ്ങളില്‍ ഈ ഭഗവദ്ഗീതയെ ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ മുതലായ നിരവധി ആചാര്യന്മാര്‍ അവരവരുടെ സിദ്ധാന്തങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ വ്യാഖ്യാനിച്ചു പോന്നു. ജ്ഞാനേശ്വരി പ്രസിദ്ധമാണല്ലോ. ബാലഗംഗാധരതിലകനും ഗാന്ധിജിയും മറ്റും ആധുനികകാലത്ത് ഗീതാവ്യാഖ്യാനങ്ങള്‍ എഴുതി. കാശ്മീരശൈവസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആചാര്യ അഭിനവഗുപ്തനും ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് കൃഷ്ണസങ്കല്‍പ്പത്തിനും അതു വഴി ഭഗവദ്ഗീതയ്‌ക്കും ജനമധ്യത്തില്‍ ഉണ്ടായിരുന്ന സ്വീകാര്യതയെ കാണിക്കുന്നു.

             ഭഗവദ്ഗീതയില്‍ വിവരിക്കുന്ന യോഗം, സാംഖ്യം എന്നിവയ്‌ക്ക് ഷഡ്ദര്‍ശനങ്ങളില്‍ പെടുന്ന പാതഞ്ജലയോഗവും കപിലന്റെ സാംഖ്യവും ആയി ബന്ധങ്ങളൊന്നുമില്ലെന്നാണ് ദാസ്ഗുപ്തയുടെ നിരീക്ഷണം. പ്രസിദ്ധങ്ങളായ ദശോപനിഷത്തുകളും പില്‍ക്കാലത്തെ യോഗോപനിഷത്തുക്കളുമായും ഇതിനു ബന്ധമില്ലത്രേ. യുജ് എന്ന ധാതുവിന് യുജ്ര്‍യോഗേ, യുജ് സമാധൗ, യുജ് സംയമനേ എന്നു മൂന്നു തരത്തില്‍ അര്‍ത്ഥം കല്‍പ്പിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘യോഗശ്ചിത്തവൃത്തിനിരോധഃ’ എന്ന പതഞ്ജലിയുടെ നിര്‍വചനം അല്ല ഭഗവദ്ഗീതയുടെ കര്‍ത്താവ് സ്വീകരിച്ചിരിക്കുന്നത്. യോഗം എന്ന പദത്തെ ഗീതയില്‍ പല സ്ഥലങ്ങളിലും പല അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. എങ്കിലും യുജ്ര്‍യോഗേ (യോജിപ്പിക്കുക) എന്ന അര്‍ത്ഥമാണ് ഗീത മൗലികമായും സ്വീകരിച്ചിരിക്കുന്നത് എന്നു കാണാന്‍ കഴിയും.

       അതുപോലെ ത്രിഗുണങ്ങള്‍, പ്രകൃതി എന്നിവയെയും അവയുടെ വികൃതികളെയും ഈ ഗ്രന്ഥം വിവരിക്കുന്നുണ്ടെങ്കിലും സാംഖ്യം എന്ന പദത്തിന് ജ്ഞാനമാര്‍ഗം എന്ന അര്‍ത്ഥമാണ് ഗീത കല്‍പ്പിച്ചിരിക്കുന്നത്. സാംഖ്യം യോഗം തന്നെ ആണ് എന്നും അതില്‍ പറയുന്നു. മഹാഭാരതത്തില്‍ പാതഞ്ജലയോഗവും കപിലന്റെ സാംഖ്യദര്‍ശനവും പറയുന്നുണ്ട്. പക്ഷേ അതിലെ സാംഖ്യത്തിനും യോഗത്തിനും ഗീതയിലെ ആശയങ്ങളുമായി പൊരുത്തമില്ല. അതുപോലെ ബൗദ്ധദര്‍ശനത്തിലെ യോഗപദ്ധതിയുമായും ഗീതയുടെ ഉള്ളടക്കത്തിനു ബന്ധം കാണുന്നില്ല. എന്നാല്‍ പാതഞ്ജലയോഗത്തിന് ബൗദ്ധയോഗവുമായി ബന്ധം കാണാന്‍ കഴിയുമെന്നും ദാസ്ഗുപ്ത പറയുന്നു. അഹിര്‍ബുധ്‌ന്യസംഹിത      പോലുള്ള പാഞ്ചരാത്രഗ്രന്ഥങ്ങളുമായിട്ടാണ് ഭഗവദ്ഗീതയ്‌ക്ക് ആശയപരമായ പൊരുത്തം കാണാന്‍ കഴിയുന്നത്. ഗീതയിലെ തനത് യോഗ, സാംഖ്യസിദ്ധാന്തങ്ങളെ നിഷ്‌കൃഷ്ടമായി പഠിച്ച് വിശദീകരിക്കുകയും ഈശ്വരകൃഷ്ണനും മറ്റും അവതരിപ്പിച്ച സാംഖ്യം, പതഞ്ജലിയുടെ  യോഗം, ശങ്കരാചാര്യരുടെ വിവര്‍ത്തവാദം എന്നിവയുമായി തുലനം ചെയ്യുകയും ചെയ്യുന്ന ദാസ്ഗുപ്ത ഭഗവദ്ഗീതയുടെ ഉള്ളടക്കം ഇവയെല്ലാം രൂപപ്പെടുന്നതിനു മുമ്പുള്ള ഏതോ കാലത്തെ ചിന്താധാരകളുടെ സങ്കലനം ആണെന്ന നിഗമനത്തിലാണ് എത്തിച്ചേരുന്നത്.

                                                                                                                                                                     (തുടരും..)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.