Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊഴിയില്ലാത്ത കുറ്റപത്രം; ഇളയകുട്ടി പറഞ്ഞത് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയില്ല, പോലീസും പ്രോസിക്യൂഷനും പറഞ്ഞു പറ്റിച്ചു, സിബിഐ അന്വേഷണം വേണമെന്ന് അമ്മ

സിജ പി.എസ്byസിജ പി.എസ്
Oct 30, 2019, 11:22 am IST
inKerala

പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പാകത്തിനാണ് കുറ്റപത്രം പോലും തയാറാക്കിയതെന്നു വ്യക്തമായി. സിപിഎമ്മിന്റെ സമ്മര്‍ദത്തിനു വഴങ്ങി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കുന്ന മൊഴികള്‍ പോലും ഒഴിവാക്കി. 

മൂത്ത പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്നു തെളിയിക്കാമായിരുന്ന മൊഴികളാണ് ഒഴിവാക്കിയത്. 2017 ജനുവരി 12നാണ് പതിമൂന്നു വയസുള്ള മൂത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേച്ചി മരിച്ച സമയത്ത് മുഖം മറച്ച രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അനിയത്തിയുടെ ഈ നിര്‍ണായക മൊഴി രേഖപ്പെടുത്തുവാന്‍ പോലീസ് തയാറായില്ല. ഈ സുപ്രധാന മൊഴിയില്ലാതെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിമൊഴികളുടെയും കുറ്റപത്രത്തിന്റെയും പകര്‍പ്പില്‍ത്തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാണ്. മൂത്തകുട്ടി 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും, വലിയമ്മയുടെ വീട്ടിലും, പ്രതികളുടെ വീട്ടിലും പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമ്മയുടെയും അച്ഛന്റെയും രഹസ്യമൊഴിയുമുണ്ട്. 

അമ്പത്തേഴ് സാക്ഷികളാണ് ഉണ്ടായിരുന്നത്.  പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് ഇതില്‍ ഏഴ് പേര്‍ മൊഴി നല്‍കി. പ്രതികള്‍ വീട്ടില്‍ പോകാറുണ്ടെന്നു പത്തു പേര്‍  മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയായ വിവരം മകള്‍ മരിക്കുന്നതിന് മുമ്പേ അറിയാമെന്ന് അമ്മയുടെ മൊഴിയിലുണ്ട്. 

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കോടതിയുടെ അനുവാദം വേണമെന്നിരിക്കെ അതിന് അപേക്ഷ നല്‍കാനും പോലീസ് തയാറായില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ കുട്ടിയെ കൗണ്‍സലിങ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന ആരോപണവും ഏറെ ഗുരുതരമാണ്. കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ മൂത്തകുട്ടിയുടെ മരണത്തിന് കാരണക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരാന്‍ കഴിയുമായിരുന്നു.

കേസില്‍ നിരവധി സാക്ഷികളുണ്ടെന്ന് പോലീസും പ്രോസിക്യൂഷനും പറയുമ്പോഴും രണ്ടോ മൂന്നോ പേരെ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പെണ്‍കുട്ടികളുടെ അമ്മ ജന്മഭൂമിയോട് പറഞ്ഞു. അവരെ നേരിട്ട് അറിയാം. അല്ലാതെ മറ്റുള്ളവരെ കണ്ടിട്ടേ ഇല്ല. പോലീസും പ്രോസിക്യൂഷനും പറഞ്ഞു പറ്റിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണം, അവര്‍ പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.