Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കിയ മാതൃഭൂമി ലേഖനം; ഹിന്ദുവിരോധം ആവര്‍ത്തിച്ച് ലീലാകൃഷ്ണന്റെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 03:36 pm IST
in Kerala

കൊച്ചി: പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി വിശ്വകര്‍മ സമുദായത്തെയും ഹിന്ദുസമൂഹത്തെയും അവഹേളിച്ച് മാതൃഭൂമി ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചതില്‍ തെറ്റ് ആവര്‍ത്തിച്ച് ആലങ്കോട് ലീലാകൃഷ്ണന്റെ വിശദീകരണം. 

താനെഴുതിയ ലേഖനത്തെക്കുറിച്ച് തന്റേതല്ലാത്ത അഭിപ്രായം പ്രചരിപ്പിച്ച് തനിക്കും ‘മാതൃഭൂമി’ക്കുമെതിരെ ചിലര്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നാണ് ലീലാകൃഷ്ണന്‍ പറയുന്നത്. ‘ഇവര്‍ പുഴപോലെ ഒഴുകി മറഞ്ഞവര്‍’ എന്ന വിവാദ ലേഖനത്തിനെതിരെ വിശ്വകര്‍മ സംഘടനകളും ഹിന്ദു സംഘടനകളും വ്യക്തികളും കടുത്ത പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് സപ്തംബര്‍ 22-ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖകന്റെ വിശദീകരണമുള്ളത്.

പെരുന്തച്ചന്‍ ക്രിസ്ത്യാനിയാണെന്ന അഭിപ്രായം കേസരി ബാലകൃഷ്ണപിള്ളയുടേതാണെന്നും, അത് തന്റേതായി പ്രചരിപ്പിക്കുന്നത് ആക്ഷേപാര്‍ഹമെന്നുമാണ് ലീലാകൃഷ്ണന്റെ വിചിത്ര നിലപാട്. കേസരിയുടെ അബദ്ധ പ്രസ്താവം താന്‍ തന്നെയാണ് ലേഖനത്തില്‍ എടുത്തുചേര്‍ത്തതെന്ന കാര്യം ലീലാകൃഷ്ണന്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഇനി താന്‍ എഴുതിക്കൊടുത്ത ലേഖനത്തില്‍ ഇത് മറ്റാരെങ്കിലും തിരുകിക്കയറ്റിയതാണെങ്കില്‍ അക്കാര്യം ലീലാകൃഷ്ണന്‍ തുറന്നുപറയണം. ഇതിനുള്ള ആര്‍ജവം കാണിക്കാതെ കേസരിയുടെ അഭിപ്രായമല്ല തന്റേതെന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് ലീലാകൃഷ്ണന്‍ ശ്രമിക്കുന്നത്. ലേഖനം വായിക്കുന്ന ഒരാള്‍ക്കും കേസരിയുടെ അഭിപ്രായത്തെ ലീലാകൃഷ്ണന്‍ ഖണ്ഡിക്കുന്നതായി തോന്നില്ല.

പന്തിരുകുലത്തിലെ പെരുന്തച്ചന്‍ ക്രിസ്ത്യാനിയും, അകവൂര്‍ ചാത്തനും പാക്കനാരും ശാക്തേയമതക്കാരും, വള്ളോന്‍ ബുദ്ധമതക്കാരനും, കാരയ്‌ക്കല്‍ മാത ജൈനമതക്കാരിയുമാെണന്ന കേസരി ബാലകൃഷ്ണപിള്ളയുടെ വികലമായ കണ്ടെത്തലുകളോട് അനുഭാവമുള്ളതുകൊണ്ടാണ് ലീലാകൃഷ്ണന്‍ ഇത് തന്റെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ് ഇതിനു കാരണം. ചരിത്രപണ്ഡിതനായി ആരും അംഗീകരിക്കുന്നയാളല്ല കേസരി. ഭ്രമകല്‍പ്പനകള്‍ പോലെയാണ് അദ്ദേഹത്തിന്റെ പല ചരിത്രസിദ്ധാന്തങ്ങളും. അവയിലൊന്ന് ബോധപൂര്‍വം തെരഞ്ഞെടുത്ത് ലേഖനത്തില്‍ ചേര്‍ത്തിട്ട് ആ കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്‌ക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് വിശ്വകര്‍മ സമുദായ സംഘടനകളുടെ നിലപാട്. 

തൊടുന്യായം പറഞ്ഞ് ലേഖകന്‍ വിശദീകരണം നടത്തിയാല്‍ പോരാ, ‘മാതൃഭൂമി’ മാപ്പുപറയുകയാണ് വേണ്ടതെന്ന് വിശ്വകര്‍മ സമുദായ കൂട്ടായ്‌മ സംസ്ഥാന രക്ഷാധികാരിയും വിവരാവകാശ പ്രവര്‍ത്തകനുമായ വി. രാജേന്ദ്രന്‍ ‘ജന്മഭൂമി’യോട് പ്രതികരിച്ചു. ഇതിന് തയാറല്ലെങ്കില്‍ ‘മാതൃഭൂമി’ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനാണ് തീരുമാനം. ‘മാതൃഭൂമി’ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.