Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുമൂളരുടെ തിരുമന്തിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2019, 02:15 am IST
in Samskriti

ആധികാരികമായ ശിവസിദ്ധാന്തങ്ങള്‍ രചിച്ച മഹാനാണ് തിരുമൂല നായനാര്‍.  മൂവായിരം ശ്ലോകങ്ങളടങ്ങിയ ആ കൃതിക്ക് തിരുമന്തിരങ്ങള്‍ (തിരുമന്ത്രങ്ങള്‍) എന്ന് അദ്ദേഹം നാമകരണം ചെയ്തു. മഹേശ്വരന്റെ ദ്വാരപാലകനായ നന്ദികേശ്വരന്റെ അനുഗ്രഹം നേരിട്ടു നേടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം.  അദ്ദേഹം ഒരിക്കല്‍ കൈലാസം വിട്ട് തെന്നിന്ത്യയിലേക്ക് തീര്‍ത്ഥാടനത്തിനെത്തി.  തിരുനെല്‍വേലിയിലുള്ള പോത്തിഗ മലയിലധിവസിച്ചിരുന്ന അഗസ്ത്യമുനിയെ ദര്‍ശിക്കലായിരുന്നു മുഖ്യ ലക്ഷ്യം.  അദ്ദേഹം കേദാര്‍നാഥ്, നേപ്പാള്‍, അവിമുക്തം, കാശി, വിന്ധ്യാനിരകള്‍, കാളഹസ്തി എന്നിവടങ്ങളിലെല്ലാം സഞ്ചരിച്ചിരുന്നു.     ദക്ഷിണേന്ത്യയിലുള്ള തിരുവിലങ്ങാട്, കാഞ്ചീവരം, തിരുവടിഗ, ചിദംബരം, പെരുമ്പറപ്പുലിയൂര്‍ എന്നിവിടങ്ങളിലും തീര്‍ത്ഥാടനം നടത്തി.  അവസാനം അവദുതുറയിലെത്തി അവിടത്തെ ശിവഭഗവാനെ ഭജിച്ചു കഴിഞ്ഞുകൂടി.

ഒരിക്കല്‍ അദ്ദേഹം കാവേരീനദീതീരത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഒരു പറ്റം പശുക്കള്‍ നിന്നു വിലപിക്കുന്നതു കേട്ടു.  ആ പശുക്കളുടെ പാലകനായ മൂള അവിടെ മരിച്ചു കിടക്കുന്നതു കണ്ടു.  അവിടെയടുത്തുള്ള സാത്തനൂര്‍ എന്ന ഒരു ഗ്രാമത്തിലായിരുന്നു അവന്റെ താമസം.  ആ ശിവയോഗി ആ വിലാപം കേട്ട് ആ പശുക്കളോട് ദയതോന്നിയിട്ട് അവിടെ കാണപ്പെട്ട ആ മൂളയുടെ ജഡശരീരത്തില്‍ പ്രവേശിച്ച് എഴുന്നെറ്റ് ആ പശുക്കളെയും തെളിച്ച് സാത്തനൂരെ മൂളയുടെ ഭവനത്തിലെത്തി.  ഭര്‍ത്താവെന്നു കരുതി അവന്റെ ഭാര്യ ശിവയോഗിയോട് സാധാരണപോലെയുള്ള ഇടപെടലുകള്‍ നടത്താനൊരുമ്പെട്ടു.  പക്ഷെ അദ്ദേഹം ശരീരത്തു തൊടാന്‍പോലും സമ്മതിച്ചില്ല. അവളോട് അദ്ദേഹം ഒരു വാക്കുപോലും ഉരിയാടിയതുമില്ല.  ആ ഗ്രാമീണരെല്ലാം അദ്ദേഹത്തെ കണ്ടിട്ട് അദ്ദേഹം ഒരു മഹായോഗിയായിത്തീര്‍ന്നിരിക്കുന്നുവെന്നു പറഞ്ഞു. 

മൂളയുടെ ശരീരത്തില്‍ പ്രവേശിച്ച ശിവയോഗി ധ്യാനത്തിലിരുന്നിട്ട് ക്രമേണ സമാധിയില്‍ ആണ്ടു.  പിന്നീട് സമാധിയില്‍ നിന്നുണര്‍ന്നിട്ട് തന്റെ സ്വന്തം ശരീരത്തില്‍ പ്രവേശിക്കാന്‍ തിരുമൂളരുടെ ശരീരം അവിടെ ഉപേക്ഷിച്ചിട്ട് സ്വന്തം ശരീരം ഉപേക്ഷിച്ചിടത്തേക്കു പോയി. അവിടെ അദ്ദേഹത്തിന്റെ ശരീരം കാണാന്‍ കഴിഞ്ഞില്ല.  അദ്ദേഹം ദിവ്യദൃഷ്ടികൊണ്ട് ശരീരം കണ്ടുപിടിച്ചു.  സാക്ഷാല്‍ മഹേശ്വരന്‍ തന്നെ തന്റെ ശരീരം എടുത്തുവച്ചിരിക്കുന്നു. ശരീരം അന്വേഷിച്ച് തിരുമൂളര്‍ തന്റെ സമീപമെത്തുമെന്ന് മഹേശ്വരന്‍ കാത്തിരുന്നു. മഹേശ്വരന്‍ തിരുമൂളരോട് ഇപ്രകാരം കല്പിച്ചു : ‘ഭാരതത്തിന്റെ ദക്ഷിണ ദിക്കിലുള്ളവര്‍ക്കു വേണ്ടി  നീ ശിവസിദ്ധാന്തങ്ങളെ രചിക്കണം.  ഈ കൃത്യനിര്‍വഹണം നേരില്‍ക്കണ്ട് നിന്നെ ഏല്പിക്കാനായാണ് നിന്റെ ശരീരം നാം ഒളിച്ചുവച്ചത്.’

പിന്നീട് അദ്ദേഹം അവദുതുറയിലെത്തി. അവിടെ ധ്യാനസമാധികളില്‍ മുഴുകിക്കൊണ്ടിരിക്കെ ശൈവസിദ്ധാന്തം രചിക്കാനാരംഭിച്ചു.  ഒരാണ്ടില്‍ ഒരു ശ്ലോകം എന്ന തോതില്‍ മൂവായിരം ശ്ലോകങ്ങളുള്ള തിരുമന്തിരങ്ങള്‍ പൂര്‍ത്തീകരിച്ചു.  സംസ്‌കൃതഭാഷയിലുണ്ടായിരുന്ന ശിവ ആഗമങ്ങളെ തമിഴിലേക്ക് പരാവര്‍ത്തനം ചെയ്തുകൊണ്ടാണ് അദ്ദേഹം ആ കൃതി പൂര്‍ത്തീകരിച്ചത്.  പിന്നീടുണ്ടായ ശൈവസിദ്ധാന്ത ദര്‍ശനത്തിന് അടിസ്ഥാനം തിരുമൂളരുടെ കൃതിയായിരുന്നു. ആ ഗ്രന്ഥരചന പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം കൈലാസത്തിലെ ശിവപീഠത്തിലേക്ക് തിരിച്ചു യാത്രയായി.

രാജയോഗപദ്ധതിയിലെ അഷ്ടാംഗങ്ങളെന്ന ഫലങ്ങളെ ലഭ്യമാക്കുന്നതിനുള്ള വഴികള്‍ അദ്ദേഹം വിവരിച്ചു.  ഒരു യോഗി യമം (ടലഹളൃലേെൃമശി)േ ശീലിച്ചുകൊണ്ട് ഉമയുടെ അനുഗ്രഹമായ അമരപതി എന്ന അവസ്ഥ പ്രാപിക്കുന്നു. നിയമം (ഞലഹശഴശീൗ െരമിീി)െ ശീലിച്ചുകൊണ്ട് ശിവപദം പ്രാപിക്കുന്നു.  ആസനം (ജീലെ) പരിശീലിച്ചുകൊണ്ട് നാദം കേള്‍ക്കുന്നു.  പ്രാണായാമ (ഞലേെൃമശി േീള യൃലമവേ) പരിശീലിക്കുന്ന യോഗിയെ ദേവന്മാര്‍ ആരാധിക്കുന്നു.  പ്രത്യാഹാര (അയേെൃമരശേീി ീള ലെിലെ)െ ശീലനം കൊണ്ട് അയാള്‍ക്ക് ശിവസാരൂപ്യമുണ്ടാകുന്നു.  അതോടെ ആ യോഗിയേത് സാക്ഷാല്‍ ശിവനേത് എന്നു ദേവന്മാര്‍ക്കുപോലും തിരിച്ചറിയാനാകാതെയാകും.ധാരണാ(ഇീിരലിൃേമശേീി) ശീലംകോണ്ട് അയാള്‍ക്ക് ബ്രഹ്മലോകം, വിഷ്ണുലോകം മുതലായവിടങ്ങളിലെവിടെയും സഞ്ചരിക്കാനാകും. 

 ഭൂമിയില്‍ നടക്കുന്നതുപോലെ ഏതുലോകത്തും നടക്കാന്‍ സാധിക്കും. ധ്യാനം (ഇീലോുഹമശേീി) ശീലിച്ചാല്‍ ബ്രഹ്മാവിഷ്ണുമാഹേശ്വരേന്ദ്രാദി ലോകങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കാനാകും. സമാധി (ങലറശമേശേീി) യനുഷ്ഠിച്ച് അയാള്‍ എല്ലാ ഉപാധികളില്‍നിന്നും മുക്തനായി ശിവനില്‍  (തത്പദം) ലയിക്കുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.