Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തുന്നത് പാക്കിസ്ഥാനും, ഐഎസ് പിന്തുണയുള്ള ഭീകര സംഘടനകളുമെന്ന് അമേരിക്ക; കഴിഞ്ഞ വര്‍ഷം മാത്രം കടത്തിയത് 95,000 കിലോ സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 10:58 am IST
in Kerala

തിരുവനന്തപുരം : ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ പാക്കിസ്ഥാനും, ഐഎസ് പിന്തുണയുള്ള ചില ഭീകര സംഘടനകളെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഒളിച്ചു കടന്ന ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും അതിര്‍ത്തി പ്രദേശങ്ങളിലെ ചില വിഘടനവാദ ഗ്രൂപ്പുകളും കള്ളക്കടത്തിനു സഹായം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തെക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നു ശേഖരിക്കുന്ന സ്വര്‍ണം മ്യാന്മര്‍, നേപ്പാള്‍ വഴി റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത് കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്വര്‍ണ്ണം വിമാനമാര്‍ഗവും എത്തിക്കുന്നുണ്ട്. ശ്രീലങ്ക, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നു വന്‍തോതില്‍ സ്വര്‍ണം എത്തിച്ചിരുന്നെങ്കിലും ശ്രീലങ്കന്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതോടെ സ്വര്‍ണക്കടത്ത് കുറഞ്ഞു. മംഗളമാണ്‌ ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. 

ഇന്ത്യയില്‍ 900 ടണ്‍ സ്വര്‍ണ്ണത്തോളം പ്രതിവര്‍ഷം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ മൂന്നിലൊന്നും വാങ്ങുന്നതു മലയാളികളാണ്. കഴിഞ്ഞവര്‍ഷം മാത്രം 95,000 കിലോ സ്വര്‍ണ്ണമാണ് രാജ്യത്തേക്ക് കടത്തിയത്. അതായത് ഒരു ദിവസം ഏകദേശം 700 കിലോ വീതം. ഒരു കിലോ സ്വര്‍ണ്ണം ഇന്ത്യയിലേക്കു കടത്തിയാല്‍ മൂന്നര ലക്ഷം രൂപ വരെയാണ് ലാഭം. മയക്കുമരുന്ന് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ലാഭകരം സ്വര്‍ണ്ണക്കടത്താണ്. ഐഎസ് പോലുള്ള ഭീകര സംഘടനകളും സ്വര്‍ണ്ണക്കടത്തിലൂടെ ലാഭം നേടി വരുന്നുണ്ട്. 

കേരളത്തില്‍ 2017- 18ല്‍ 103.57 കിലോ സ്വര്‍ണ്ണമാണു വിമാനത്താവളങ്ങളില്‍നിന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിനിടെ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാര്‍ ഇന്ത്യയിലേക്ക് 3,300 കിലോ സ്വര്‍ണം കടത്തിയതായി റവന്യു ഇന്റലിജെന്‍സ് വിഭാഗം (ഡിആര്‍ഐ) കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ സ്വര്‍ണ്ണക്കടത്ത് ശൃംഖലയിലെ ഇടത്തരം കണ്ണി മാത്രമാണെന്ന് എഫ്ബിഐ അറിയിച്ചു.

ദുബായ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഖ്യ കാരിയറായ നിസാര്‍ അലിയാര്‍ ലോകത്തിലെ ഏറ്റവും വലിയ 79 സ്വര്‍ണക്കള്ളക്കടത്തുകാരുടെ പട്ടികയില്‍ 51-മതാണ്. ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരില്‍ ഇയാള്‍ 1,000 കോടി രൂപ വിലമതിക്കുന്ന 3,300 കിലോ സ്വര്‍ണ്ണമാണ് ഇയാള്‍ കടത്തിയത്. നിലവില്‍ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.