Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞാനും മക്കളും ആത്മഹത്യ ചെയ്യും; ദേശാഭിമാനി ക്രൂരമായ കള്ളം പ്രചരിപ്പിക്കുന്നു; അപവാദ പ്രചാരകര്‍ എന്റെ മക്കളുടെ ഭാവി ഓര്‍ക്കണം’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 09:54 pm IST
in Kerala

കണ്ണൂര്‍: തനിക്കും കുടുംബത്തിനുമെതിരെ സിപിഎം അപവാദപ്രചരണം നടത്തുകയാണെന്ന് ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ ഭാര്യയും മക്കളും. പാര്‍ട്ടി ഇത്തരം പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ താനും മക്കളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും സാജന്റെ ഭാര്യ ബീന പറഞ്ഞു. സാജന്റെ ആത്മഹത്യക്ക് കാരണം നഗരസഭയോ പാര്‍ട്ടിയോ അല്ലെന്നും കുടുംബാംഗങ്ങളില്‍ ചിലര്‍ തന്നെയാണെന്നും ആരോപിച്ച് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബീന. 

കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കി എന്നത് തെറ്റായ പ്രചരണമാണ്. അപവാദപ്രചാരകര്‍ തന്റെ മക്കളുടെ ഭാവി ഓര്‍ക്കണമെന്നും ബീന പറഞ്ഞു. കള്ളം പ്രചരിപ്പിക്കുന്ന സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. സാജന്‍ പാറയിലിന്റെ കുടുംബത്തിനെതിരെ ദുഷ്പ്രചരണവുമായി സിപിഎമ്മും ദേശാഭിമാനിയും. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതല്ല ആത്മഹത്യയ്‌ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. 

സാജന്‍ ഉപയോഗിച്ച മൂന്ന് സിം കാര്‍ഡുകളിലൊന്നില്‍ നിരന്തരമായി വിളി വന്ന സിം കാര്‍ഡ് സാജന്റെ കുടുംബത്തിലുള്ള മറ്റൊരാളാണ് ഉപയോഗിച്ചിരുന്നതെന്നാണ് പ്രചരിപ്പിക്കുന്നത്.  സാജന്റെ ഡ്രൈവറുടെ ഫോണില്‍ നിന്ന് കഴിഞ്ഞ അഞ്ചര മാസത്തിനിടെ ഈ ഫോണിലേക്ക് 2400 ഓളം കോളുകള്‍ വന്നുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇത് കുടുംബത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തില്‍ ദേശാഭിമാനി വാര്‍ത്തയും നല്‍കി. സാജന്റെ ആത്മഹത്യക്കു ശേഷം സമൂഹത്തില്‍ സിപിഎമ്മിനെതിരെ  ഉയര്‍ന്ന പ്രതിഷേധം പ്രതിരോധിക്കാനാണ് ആ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തകല്‍ പ്രചരിപ്പിക്കുന്നത്. 

ഇത്തരം വാദമുഖങ്ങളുയര്‍ത്തുമ്പോഴും സാജനല്ല ഈ ഫോണ്‍ ഉപയോഗിച്ചതെന്നതിന് തെളിവുകളില്ലെന്നതും ശ്രദ്ധേയമാണ്. കോടികളുടെ ബിസിനസ്സ് നടത്തുന്ന സാജന്റെ ഫോണിലേക്ക് സന്തതസഹചാരിയായ ഡ്രൈവര്‍  നിരന്തരമായി വിളിക്കുന്നതില്‍ എന്തെങ്കിലും അസ്വാഭാവികത കാണാനാവില്ല. എന്നാല്‍ സാജന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ മറ്റൊരാളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ എളുപ്പമാണെന്ന് സിപിഎം കണക്ക് കൂട്ടുന്നു. ഭരണസ്വാധീനത്തില്‍ പോലീസിനെ ഉപയോഗിച്ച് വാദിയെ പ്രതിയാക്കാമെന്നതാണ് സിപിഎം നിലപാട്.

താന്‍ ചെയര്‍പേഴ്‌സന്റെ കസേരയിലിരിക്കുന്ന കാലത്തോളം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് പി.കെ. ശ്യാമള സാജനോട് പറഞ്ഞതായി ഭാര്യ ബീന പറഞ്ഞിരുന്നു. ശ്യാമളയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്ന് സാജന്റെ കുടുംബം ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ശ്യാമളയ്‌ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ആന്തൂരിലെ വിശദീകരണ യോഗത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തള്ളിയ സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയായ ശ്യാമളയെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചത്. 

സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ സാജന്റെ കുടുംബത്തെ അപമാനിച്ചും ശ്യാമളയെ തുടര്‍ന്നും സംരക്ഷിക്കുമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നത് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.