Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപഠന കേന്ദ്രത്തില്‍ കശ്മീരികള്‍ ആയുധ പരിശീലനം നടത്തുന്നത് അന്വേഷിക്കരുതെന്ന് അന്‍സാരി ആവശ്യപ്പെട്ടു; ‘റോ’യുടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാന്‍ ഒത്താശ ചെയ്തു; മുന്‍ ഉപരാഷ്‌ട്രപതിയുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആദ്യം പുറത്തെത്തിച്ചത് വാജ്‌പേയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 06:57 pm IST
in India

ന്യൂദല്‍ഹി: മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ രാജ്യവിരുദ്ധ പ്രവണതയെ ആദ്യം പുറത്തെത്തിച്ചത് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി.  ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന്  1991 തന്നെ വാജ്‌പേയി പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അറിയിച്ചിരുന്നു. 1990 – 1992 കാലത്താണ് ഹമീദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നത്.  

ഇക്കാലയളവില്‍ സുപ്രധാന വിവരങ്ങള്‍ ഹമീദ് അന്‍സാരി മറ്റു രാജ്യത്തിന് ചോര്‍ത്തി നല്‍കിയതില്‍ പ്രധാനമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്നാണ് ഇപ്പോള്‍ റോയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  റോയുടെ പദ്ധതികളെക്കുറിച്ച് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമായ സവക്കിനാണ് അന്‍സാരി വിവരങ്ങള്‍ കൈമാറിയതെന്ന ഗുരുതര ആരോപണമാണ് ഈ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. റോയുടെ അതീവ രഹസ്യ പദ്ധതിയാണ് ഹമീദ് അന്‍സാരി ഇറാനെ അറിയിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.  

 ഇറാനിലെ കോം പ്രവിശ്യയിലേക്ക് കടക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള റോയുടെ നടപടി തടസപ്പെടുത്താനും ഹമീദ് അന്‍സാരി ശ്രമിച്ചു. ഇറാനിലെ മതപഠന കേന്ദ്രത്തില്‍ കശ്മീരി യുവാക്കള്‍ ആയുധ പരിശീലനം നേടുന്നുണ്ടെന്ന വിവരത്തെക്കുറിച്ചാണ് 1991 ആഗസ്തില്‍ റോ അന്വേഷിച്ചത്. അത് അന്വേഷിക്കരുതെന്നും റിപ്പോര്‍ട്ടുകള്‍ കൈമാറരുതെന്നും റോ ഉദ്യോഗസ്ഥനായ ഡി.ബി. മാത്തൂറിനോട് അന്‍സാരി നിര്‍ദേശിച്ചിരുന്നതായും കത്തിലുണ്ട്.

 റോ ഇത്തരത്തില്‍ അന്വേഷണം നടത്തുന്ന കാര്യം അന്‍സാരി സവകിനെ അറിയിച്ചെന്നും ആരോപണമുണ്ട്. അന്വേഷണം നടത്തിയ ഡി.ബി. മാത്തൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിനും അന്‍സാരി കൈമാറിയിരുന്നു. ഇതിനു പിന്നാലെ ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. എന്നാല്‍, മാത്തൂറിനെ കാണാതായതിനെക്കുറിച്ച് ദല്‍ഹിക്ക് അന്‍സാരി റിപ്പോര്‍ട്ട് നല്‍കിയില്ല. അന്നു പ്രതിപക്ഷ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഇക്കാര്യമറിഞ്ഞ്  അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് മാത്തൂറിനെ ഇറാന്റെ കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചത്.

അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയില്ല. വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാതെ ടെഹ്‌റാനിലെ പാക്കിസ്ഥാന്റെ സ്ഥാനപതിയുമായുള്ള അന്‍സാരിയുടെ കൂടിക്കാഴ്ചയും സംശയമുയര്‍ത്തിയിരുന്നതായി മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

  ഇറാനിലെ റോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വരെ അന്‍സാരി ശ്രമിച്ചിരുന്നതായി അക്കാലത്ത് ടെഹ്റാനില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍.കെ. സൂദ് പറഞ്ഞതായി സണ്‍ഡെ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലുണ്ട്. 1993ല്‍ അന്‍സാരിയെ ഇറാനില്‍ നിന്ന് മാറ്റിയപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ ആഘോഷങ്ങള്‍ നടന്നതായും സൂദ് പറഞ്ഞു. ഇറാനിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ വിസ നല്‍കുന്നതില്‍ എംബസിയിലെ ഒരു സെക്രട്ടറി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് റോ ചൂണ്ടിക്കാട്ടയിട്ടും അന്‍സാരി നടപടിയെടുക്കാതിരുന്നിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.