Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപഠന കേന്ദ്രത്തില്‍ കശ്മീരികള്‍ ആയുധ പരിശീലനം നടത്തുന്നത് അന്വേഷിക്കരുതെന്ന് അന്‍സാരി ആവശ്യപ്പെട്ടു; ‘റോ’യുടെ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാന്‍ ഒത്താശ ചെയ്തു; മുന്‍ ഉപരാഷ്‌ട്രപതിയുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആദ്യം പുറത്തെത്തിച്ചത് വാജ്‌പേയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2019, 06:57 pm IST
inIndia

ന്യൂദല്‍ഹി: മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ രാജ്യവിരുദ്ധ പ്രവണതയെ ആദ്യം പുറത്തെത്തിച്ചത് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി.  ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന്  1991 തന്നെ വാജ്‌പേയി പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അറിയിച്ചിരുന്നു. 1990 – 1992 കാലത്താണ് ഹമീദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നത്.  

ഇക്കാലയളവില്‍ സുപ്രധാന വിവരങ്ങള്‍ ഹമീദ് അന്‍സാരി മറ്റു രാജ്യത്തിന് ചോര്‍ത്തി നല്‍കിയതില്‍ പ്രധാനമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണമെന്നാണ് ഇപ്പോള്‍ റോയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  റോയുടെ പദ്ധതികളെക്കുറിച്ച് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമായ സവക്കിനാണ് അന്‍സാരി വിവരങ്ങള്‍ കൈമാറിയതെന്ന ഗുരുതര ആരോപണമാണ് ഈ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. റോയുടെ അതീവ രഹസ്യ പദ്ധതിയാണ് ഹമീദ് അന്‍സാരി ഇറാനെ അറിയിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.  

 ഇറാനിലെ കോം പ്രവിശ്യയിലേക്ക് കടക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള റോയുടെ നടപടി തടസപ്പെടുത്താനും ഹമീദ് അന്‍സാരി ശ്രമിച്ചു. ഇറാനിലെ മതപഠന കേന്ദ്രത്തില്‍ കശ്മീരി യുവാക്കള്‍ ആയുധ പരിശീലനം നേടുന്നുണ്ടെന്ന വിവരത്തെക്കുറിച്ചാണ് 1991 ആഗസ്തില്‍ റോ അന്വേഷിച്ചത്. അത് അന്വേഷിക്കരുതെന്നും റിപ്പോര്‍ട്ടുകള്‍ കൈമാറരുതെന്നും റോ ഉദ്യോഗസ്ഥനായ ഡി.ബി. മാത്തൂറിനോട് അന്‍സാരി നിര്‍ദേശിച്ചിരുന്നതായും കത്തിലുണ്ട്.

 റോ ഇത്തരത്തില്‍ അന്വേഷണം നടത്തുന്ന കാര്യം അന്‍സാരി സവകിനെ അറിയിച്ചെന്നും ആരോപണമുണ്ട്. അന്വേഷണം നടത്തിയ ഡി.ബി. മാത്തൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിനും അന്‍സാരി കൈമാറിയിരുന്നു. ഇതിനു പിന്നാലെ ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. എന്നാല്‍, മാത്തൂറിനെ കാണാതായതിനെക്കുറിച്ച് ദല്‍ഹിക്ക് അന്‍സാരി റിപ്പോര്‍ട്ട് നല്‍കിയില്ല. അന്നു പ്രതിപക്ഷ നേതാവായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഇക്കാര്യമറിഞ്ഞ്  അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് മാത്തൂറിനെ ഇറാന്റെ കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചത്.

അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയില്ല. വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാതെ ടെഹ്‌റാനിലെ പാക്കിസ്ഥാന്റെ സ്ഥാനപതിയുമായുള്ള അന്‍സാരിയുടെ കൂടിക്കാഴ്ചയും സംശയമുയര്‍ത്തിയിരുന്നതായി മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. 

  ഇറാനിലെ റോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ വരെ അന്‍സാരി ശ്രമിച്ചിരുന്നതായി അക്കാലത്ത് ടെഹ്റാനില്‍ ഉദ്യോഗസ്ഥനായിരുന്ന എന്‍.കെ. സൂദ് പറഞ്ഞതായി സണ്‍ഡെ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലുണ്ട്. 1993ല്‍ അന്‍സാരിയെ ഇറാനില്‍ നിന്ന് മാറ്റിയപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ ആഘോഷങ്ങള്‍ നടന്നതായും സൂദ് പറഞ്ഞു. ഇറാനിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ വിസ നല്‍കുന്നതില്‍ എംബസിയിലെ ഒരു സെക്രട്ടറി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന് റോ ചൂണ്ടിക്കാട്ടയിട്ടും അന്‍സാരി നടപടിയെടുക്കാതിരുന്നിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.