Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിരണ്യകശിപുവിന്റെ അന്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 12:18 pm IST
in Samskriti

നാരദമഹര്‍ഷി പറഞ്ഞ ചില കാര്യങ്ങള്‍ കൂടി വിഭീഷണന്‍ രാജസഭയില്‍ വെച്ച് രാവണനെ ഓര്‍മപ്പെടുത്തി. ‘  വിഷ്ണുഭഗവാന്‍ സര്‍വലോകസംരക്ഷകനാണ്. ഓരോകാലത്തും ഓരോ കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഭഗവാന്‍ ഓരോ അവതാരങ്ങള്‍ എടുത്തിട്ടുണ്ട്. 

വിശ്വസംരക്ഷകനായ ദേവന്‍ മത്സ്യമായി അവതരിച്ച് ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങള്‍ വീണ്ടെടുത്തു. കൂര്‍മ്മാവതാരമായി പാലാഴിയില്‍ താഴ്ന്നു പോയ മന്ഥര പര്‍വതത്തെ ഉയര്‍ത്തി.  ഭൂമിയെ ഉദ്ധരിക്കാന്‍ ഹിരണ്യാക്ഷനെ നിഗ്രഹിച്ചത് വരാഹരൂപം സ്വീകരിച്ചായിരുന്നു. ഹിരണ്യ കശിപുവിനെ നിഗ്രഹിക്കാന്‍ നരസിംഹമൂര്‍ത്തിയായി. അസുരചക്രവര്‍ത്തിയായ മഹാബലിയില്‍ നിന്ന് മൂന്നുലോകങ്ങളും വീണ്ടെടുക്കാന്‍ വാമനനായി അവതരിച്ചു. 

ഭാര്‍ഗവരാമനായി അവതാരമെടുത്ത് ദുഷ്ടക്ഷത്രിയരെ നിഗ്രഹിച്ച് ഭൂമി ബ്രാഹ്മണര്‍ക്കു നല്‍കി. ഇവയില്‍ നരസിംഹാവതാര കഥ നമ്മുടെ ശ്രദ്ധയില്‍ വേണം. തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതു കൊണ്ട് ഹിരണ്യകശിപുവിന് വിഷ്ണുഭഗവാനോട് എന്തെന്നില്ലാത്ത പകയായിരുന്നു. ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സു ചെയ്ത് അസാധാരണമായ ഒരു വരം വാങ്ങി, മൂന്നു ലോകങ്ങളും അടക്കി വാണു. രാജ്യത്ത് വിഷ്ണുനാമജപം നിരോധിച്ചു. അതിനു പകരം എല്ലാവരും ഹിരണ്യനാമം ഉച്ചരിക്കുന്നത് നിര്‍ബന്ധമാക്കി. 

അങ്ങനെയിരിക്കെ ഹിരണ്യകശിപുവിന് ഒരു മകന്‍ ജനിച്ചു. അവന് പ്രഹ്ലാദനെന്ന് പേരിട്ടു. ശുക്രാചാര്യരാണ് അവന് വിദ്യാരംഭം കുറിച്ചത്. ‘ഹിരണ്യായ നമ: ‘ എന്ന നാമം ചൊല്ലിക്കൊടുത്തപ്പോള്‍ അവന്‍’ ശ്രീനാരായണനായ നമ:’  എന്നാണ് ഉച്ചരിച്ചത്. ഭയസംഭ്രാന്തനായ ഗുരു എത്ര ശ്രമിച്ചിട്ടും അവന്‍ അത് തിരുത്തിയില്ല. പ്രഹ്ലാദന്‍ സഹപാഠികള്‍ക്കും നാരായണമന്ത്രം ഉപദേശിച്ചു കൊടുത്തു. തന്റെ മകന്‍ വിഷ്ണുഭക്തനായാണ് വളരുന്നതെന്ന് അറിഞ്ഞതോടെ ഹിരണ്യകശിപു കോപാകുലനായി. കഠിനമായി ശിക്ഷിച്ചിട്ടും പ്രഹ്ലാദന് മാനസാന്തരമുണ്ടായില്ല. ഒരിക്കല്‍ കോപാന്ധനായി ഹിരണ്യകശിപു ‘എവിടെടാ നിന്റെ നാരായണന്‍ എന്നു ചോദിച്ചു.

‘ അങ്ങയിലും എന്നിലുമെല്ലാമുള്ളത് നാരായണ മൂര്‍ത്തിയാണ്. സര്‍വ്യവ്യാപിയും എല്ലാവരാലും ആരാധ്യനുമായ നാരാണയണന്‍ തൂണിലും തുമ്പിലുമെല്ലാമുണ്ട്.’ പ്രഹ്ലാദന്‍ പറഞ്ഞതു കേട്ട് ”  ഈ തൂണിലുമുണ്ടോ നിന്റെ നാരായണന്‍ ?’ എന്നു പരിഹാസത്തോടെ ചോദിച്ച ഹിരണ്യകശിപു അടുത്തുള്ള തൂണില്‍ ആഞ്ഞു ചവിട്ടി. അത് അനങ്ങിയില്ല. പിന്നീട് അതില്‍ വെട്ടി. ഉടന്‍ കരിങ്കല്‍ തൂണ് പിളര്‍ന്നു വീണു. ഭീമാകാരമായൊരു രൂപം പ്രത്യക്ഷപ്പെട്ടു. നരസിംഹം! 

( തുടരും)  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.