Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ ജയിലിന്റെ വാഹനത്തിലല്ലാതെ പൊലീസിന്റെ വാഹനത്തില്‍ കൊണ്ടുപോയത് അപായപ്പെടുത്താനോ എന്ന് സംശയമുണ്ടെന്ന് ചില ബിജെപി നേതാക്കള്‍ക്ക് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 09:04 pm IST
in Kerala

തിരുവനന്തപുരം:വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ ജയിലിന്റെ വാഹനത്തിലല്ലാതെ പൊലീസിന്റെ വാഹനത്തില്‍ കൊണ്ടുപോയത് അപായപ്പെടുത്താനോ എന്ന് സംശയമുണ്ടെന്ന് ചില ബിജെപി നേതാക്കള്‍ക്ക് ആശങ്ക. കാരണം സാധാരണയായി ജയിലില്‍ കഴിയുന്ന ഒരു പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകേണ്ടത് ജയിലിന്റെ വാഹനത്തിലാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സുഗതനെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന കോടതിയുടെ നിര്‍ദേശപ്രകാരം വട്ടിയൂര്‍ക്കാവ് പൊലീസിന്റെ ജീപ്പില്‍ കൊണ്ടുപോയതില്‍ അടിമുടി ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. എന്തിനാണ് പൊലീസിന്റെ വാഹനത്തില്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക് കൊണ്ടുപോയത് എന്നതിന് വട്ടിയൂര്‍ക്കാവ് പൊലീസിനും വിശദീകരണമില്ല. ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങിനെ പൊലീസ് വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രതിയെ തീര്‍ത്തുകളയാറുമുണ്ട്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും നിവൃത്തിയില്ലാതെ വെടിവെച്ചുവെന്ന് പൊലീസ് വിശദീകരിക്കുന്ന കഥകള്‍ പലയിടത്തും നടക്കുന്നുണ്ട്. അത്തരമൊരു ഗൂഢാലോചന വട്ടിയൂര്‍ക്കാവ് പൊലീസും നടത്തിയിരുന്നോ എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം സുഗതന്‍ പ്രധാന കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. വാഴോട്ടുകോണം എന്ന സിപിഎം കോട്ടയായ വാര്‍ഡിനെ പൊളിച്ച് താമര വിരിയിച്ച നേതാവ്. അയാള്‍ ബിജെപിയുടെ തിരുവനന്തപുരത്തെ വളര്‍ച്ചയ്‌ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച ആളുമാണ്. അങ്ങിനെ ഒരാളെ പല രീതിയില്‍ ഇല്ലാതാക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ ആഗ്രഹിക്കുന്നു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബിജെപിയുടെ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം സുഗതന്‍ തന്നെ ഇല്ലാതായാല്‍ വട്ടിയൂര്‍ക്കാവ് മേഖലയിലെ ബിജെപിയുടെ വെല്ലുവിളിയെ കാര്യമായി ദുര്‍ബലപ്പെടുത്താമെന്ന് അവര്‍ കരുതുന്നു.

എന്തായാലും തന്നെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും ജീപ്പില്‍ പൊലീസ് മോശമായി പെരുമാറിയെന്നും സുഗതന്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയതോടെ വട്ടിയൂര്‍ക്കാവ് എസ് ഐയ്‌ക്ക് തിരിച്ചടിയായി. ഇത് കോടതി ഗൗരവമായി എടുക്കുകയും പൊലീസിനെ ശാസിക്കുകയും ചെയ്തു. എന്തായാലും വട്ടിയൂര്‍ക്കാവ് പൊലീസ് ഈ കേസില്‍ കാണിക്കുന്ന അമിതമായ താല്‍പര്യം സംശയം ജനിപ്പിക്കുന്നുവെന്ന് തന്നെയാണ് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നത്. വിയ്യൂര്‍ എസ് ഐയെ മാറ്റി ജീപ്പിലേക്ക് വട്ടിയൂര്‍ക്കാവ് എസ് ഐ ഇടിച്ചുകയറുകയും സുഗതനോട് മോശമായി പെരുമാറുകയും ചെയ്തു എന്ന് സുഗതന് വേണ്ടി ഹാജരായ അഡ്വ. രെഞ്ജു പറഞ്ഞു. “”നീ വാള മീനിനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ…മെല്ലെ മെല്ലെ കൊളുത്ത് കാണിച്ച് പെട്ടെന്ന് ഒരു പിടി പിടിക്കൂം…പിന്നെ വാളയ്‌ക്ക് രക്ഷയില്ല. നീയും ഇനി ജയിലില്‍ നിന്നും ഇറങ്ങില്ല എന്ന് ഈ എസ് ഐ ഭീഷണിപ്പെടുത്തി- അഡ്വ. രെഞ്ജു പറഞ്ഞു. ഇതോടെ സുഗതന്റെ രക്തസമ്മര്‍ദ്ദം കൂടുകയും തുടര്‍ന്ന് സുഗതനെ മെഡിക്കല്‍

എന്തായാലും കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന വട്ടിയൂര്‍ക്കാവ് പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പക്ഷെ വട്ടിയൂര്‍ക്കാവ് എസ് ഐയ്‌ക്ക് സുഗതനെ വിട്ടുകൊടുക്കരുതെന്ന് അ‍ഡ്വ. രെഞ്ജു ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. സുഗതനെ മറ്റൊരു എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് നാല് മണിക്കൂര്‍ നേരത്തേക്ക് വിട്ടുകൊടുത്തത്. ഈ കേസില്‍ ഹൈക്കോടതി ജൂണ്‍ 24 വരെ കീഴടങ്ങാന്‍ സമയം നല്‍കിയിരുന്നു. അതിന് മുന്‍പേ വന്ന് തോക്കുപയോഗിച്ച് സുഗതനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു വട്ടിയൂര്‍ക്കാവ് എസ് ഐ എന്നും അഡ്വ. രെഞ്ജു പറഞ്ഞു. .

Tags: Thiruvananthapuram CorporationLatest newsmagistrate courtSugathanCouncillor SugathanVattiyoorkkavu SI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.