Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനം

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Apr 15, 2019, 09:56 am IST
in Kerala

ലപ്പുറം: മുപ്പത്താറു വര്‍ഷമായി കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. കേന്ദ്രത്തിന്റെ ഓണററി ഡയറക്ടര്‍ ഡോ.സി.എന്‍. വിജയകുമാരി സാലറിചലഞ്ചില്‍ പങ്കെടുക്കാതിരുന്നതും സിപിഎമ്മിന് അനഭിമതരായവരെ വേദാന്തപഠനകേന്ദ്രം നടത്തിയ യോഗാ സെമിനാറില്‍ പങ്കെടുപ്പിച്ചതുമാണ് കാരണം. 

1984ല്‍ യുജിസിയുടെ ധനസഹായത്തോടെ ആരംഭിച്ച കേന്ദ്രത്തില്‍ 2010വരെ ഡോ. മഹേശ്വരന്‍ നായര്‍ക്കായിരുന്നു ചുമതല. ഇതിനുശേഷം കുറെകാലത്തേക്ക് ആരേയും മേധാവിയായി നിയോഗിക്കാതെ വേദാന്തപഠനകേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, 2015 ല്‍ ഓണററി ഡയറക്ടറായി ഡോ.സി.എന്‍. വിജയകുമാരി ചുമതലയേറ്റപ്പോള്‍ കേന്ദ്രത്തിന്റെ പരോഗതിക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇന്റര്‍നാഷണല്‍ സെമിനാറും നടത്തി. സെമിനാറില്‍ ക്ലാസെടുക്കാനായി സ്വാമി ചിദാനന്ദപുരി, ബലദേവാനന്ദസാഗര, ഡോ. കെ. രാമസുബ്രഹ്മണ്യം, ഡോ. കോട്ടമനെ രാമചന്ദ്രഭട്ട്, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഡോ. ശ്രീനിവാസ വര്‍ക്കേഡി, ഡോ. റാണിസദാശിവ മൂര്‍ത്തി തുടങ്ങിയവരെ പങ്കെടുപ്പിച്ചു. ഇടതുപക്ഷ സഹയാത്രികരായവരെ പങ്കെടുപ്പിക്കാതെ സെമിനാര്‍ സംഘടിപ്പിച്ചതിനാലാണ് വേദാന്തപഠനകേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 

സര്‍വകലാശാലയിലെ ഏതെങ്കിലും ഒരു വകുപ്പിനെ മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റണമെങ്കില്‍ സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശ വേണം. എന്നാല്‍, ഈ മാനദണ്ഡം പാലിക്കാതെ അക്കാദമിക് ബോഡി നേരിട്ടാണ് വേദാന്തപഠനകേന്ദ്രത്തെ മാറ്റാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടംലംഘനം കൂടിയാണ്. വേദാന്തപഠനം ഏതെങ്കിലുമൊരു ഭാഷയുടെ കീഴില്‍ ഒതുക്കേണ്ടതല്ലെന്നതാണ് സര്‍വകലാശാലയുടെ ഭാഷ്യം.

നിരവധി പേര്‍ ഗവേഷണം നടത്തിയിരുന്ന വേദാന്തപഠന കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ആശയവും നടത്തുന്ന പരിപാടികളും രുചിക്കാത്ത ചില മതമൗലികവാദികളും ഇതിന് പിന്നിലുണ്ടത്രേ. വേദാന്തപഠനം നടത്തുന്ന പലരും കമ്മ്യൂണിസത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇടത് ബുദ്ധിജീവികളെ അലട്ടുന്ന മറ്റൊരു പ്രധാനവിഷയം. സെമറ്റിക് മതക്കാരുടെ മതപരിവര്‍ത്തനത്തിനും ചില ജിഹാദി പണ്ഡിതന്മാരുടെ അഭിപ്രായത്തിനും വേദാന്തം പഠിച്ചിറങ്ങുന്നവര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിവരുന്നതും വേദാന്തപഠന കേന്ദ്രത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.