Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനം

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Apr 15, 2019, 09:56 am IST
in Kerala

ലപ്പുറം: മുപ്പത്താറു വര്‍ഷമായി കേരള സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന വേദാന്തപഠന കേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. കേന്ദ്രത്തിന്റെ ഓണററി ഡയറക്ടര്‍ ഡോ.സി.എന്‍. വിജയകുമാരി സാലറിചലഞ്ചില്‍ പങ്കെടുക്കാതിരുന്നതും സിപിഎമ്മിന് അനഭിമതരായവരെ വേദാന്തപഠനകേന്ദ്രം നടത്തിയ യോഗാ സെമിനാറില്‍ പങ്കെടുപ്പിച്ചതുമാണ് കാരണം. 

1984ല്‍ യുജിസിയുടെ ധനസഹായത്തോടെ ആരംഭിച്ച കേന്ദ്രത്തില്‍ 2010വരെ ഡോ. മഹേശ്വരന്‍ നായര്‍ക്കായിരുന്നു ചുമതല. ഇതിനുശേഷം കുറെകാലത്തേക്ക് ആരേയും മേധാവിയായി നിയോഗിക്കാതെ വേദാന്തപഠനകേന്ദ്രത്തെ തകര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, 2015 ല്‍ ഓണററി ഡയറക്ടറായി ഡോ.സി.എന്‍. വിജയകുമാരി ചുമതലയേറ്റപ്പോള്‍ കേന്ദ്രത്തിന്റെ പരോഗതിക്കുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇന്റര്‍നാഷണല്‍ സെമിനാറും നടത്തി. സെമിനാറില്‍ ക്ലാസെടുക്കാനായി സ്വാമി ചിദാനന്ദപുരി, ബലദേവാനന്ദസാഗര, ഡോ. കെ. രാമസുബ്രഹ്മണ്യം, ഡോ. കോട്ടമനെ രാമചന്ദ്രഭട്ട്, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഡോ. ശ്രീനിവാസ വര്‍ക്കേഡി, ഡോ. റാണിസദാശിവ മൂര്‍ത്തി തുടങ്ങിയവരെ പങ്കെടുപ്പിച്ചു. ഇടതുപക്ഷ സഹയാത്രികരായവരെ പങ്കെടുപ്പിക്കാതെ സെമിനാര്‍ സംഘടിപ്പിച്ചതിനാലാണ് വേദാന്തപഠനകേന്ദ്രത്തെ ഫിലോസഫി വകുപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. 

സര്‍വകലാശാലയിലെ ഏതെങ്കിലും ഒരു വകുപ്പിനെ മറ്റൊരു വകുപ്പിന്റെ കീഴിലേക്ക് മാറ്റണമെങ്കില്‍ സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശ വേണം. എന്നാല്‍, ഈ മാനദണ്ഡം പാലിക്കാതെ അക്കാദമിക് ബോഡി നേരിട്ടാണ് വേദാന്തപഠനകേന്ദ്രത്തെ മാറ്റാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടംലംഘനം കൂടിയാണ്. വേദാന്തപഠനം ഏതെങ്കിലുമൊരു ഭാഷയുടെ കീഴില്‍ ഒതുക്കേണ്ടതല്ലെന്നതാണ് സര്‍വകലാശാലയുടെ ഭാഷ്യം.

നിരവധി പേര്‍ ഗവേഷണം നടത്തിയിരുന്ന വേദാന്തപഠന കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ആശയവും നടത്തുന്ന പരിപാടികളും രുചിക്കാത്ത ചില മതമൗലികവാദികളും ഇതിന് പിന്നിലുണ്ടത്രേ. വേദാന്തപഠനം നടത്തുന്ന പലരും കമ്മ്യൂണിസത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇടത് ബുദ്ധിജീവികളെ അലട്ടുന്ന മറ്റൊരു പ്രധാനവിഷയം. സെമറ്റിക് മതക്കാരുടെ മതപരിവര്‍ത്തനത്തിനും ചില ജിഹാദി പണ്ഡിതന്മാരുടെ അഭിപ്രായത്തിനും വേദാന്തം പഠിച്ചിറങ്ങുന്നവര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിവരുന്നതും വേദാന്തപഠന കേന്ദ്രത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് കാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പുതിയ വാര്‍ത്തകള്‍

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.