Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം: ഉത്തരംമുട്ടി സര്‍ക്കാര്‍, തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 5, 2019, 01:29 pm IST
inKerala

കൊച്ചി: മഹാപ്രളയം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച മൂലം ഉണ്ടായതാണെന്ന ഹൈക്കോടതി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനും ഇടതു മുന്നണിക്കും കീറാമുട്ടിയാകും. പ്രചാരണം ചൂടുപിടിക്കുന്നതോടെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ വിഷമിക്കും.

രാഷ്‌ട്രീയ ആരോപണങ്ങള്‍ പോലെ പെട്ടെന്ന് നിഷേധിക്കാന്‍ പറ്റുന്ന ഒന്നല്ല അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ പരിശോധിച്ച് പ്രളയം ബാധിച്ച മേഖലകള്‍ സന്ദര്‍ശിച്ച് വിദഗ്ധാഭിപ്രായം സ്വരൂപിച്ച് തയാറാക്കിയതാണ് റിപ്പോര്‍ട്ട്. ഹൈക്കോടതിക്കു വേണ്ടി തയാറാക്കിയതായതിനാല്‍ അതിന് വിശ്വാസ്യതയുമുണ്ട്.

ആദ്യ വെള്ളപ്പൊക്കമുണ്ടായ സമയം മുതലുള്ള സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് രൂപീകരിച്ച റിപ്പോര്‍ട്ടില്‍ മുന്‍പുള്ള പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന്റെ മുഴുവന്‍ പാളിച്ചകളും അക്കമിട്ട് നിരത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ മൂന്നാണ്. 

ഒന്ന്: സംസ്ഥാനത്തെ 79 ഡാമുകളും ആദ്യ മഴയില്‍ തന്നെ നിറഞ്ഞിരുന്നു. രണ്ടാമത് കനത്ത മഴ വന്നപ്പോള്‍ ഒരൊറ്റ ഡാമിലും കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയുമായിരുന്നില്ല. ഇത് വൈദ്യുതി വകുപ്പിനും ഡാം സുരക്ഷാ അതോറിറ്റിക്കുമുള്ള കുറ്റപത്രമാണ്. അതാണ് മന്ത്രി എം.എം. മണി രോഷാകുലനാകാന്‍ കാരണവും. നേരത്തെ ഡാമുകള്‍ നിറഞ്ഞിട്ടും അത് തുറന്നുവിടാത്തതെന്തെന്ന ചോദ്യത്തിന് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഡാം സുരക്ഷാ അതോറിറ്റിക്കും കൃത്യമായ ഉത്തരമില്ല. കൂടുതല്‍ വൈദ്യുതിയുണ്ടാക്കാന്‍ കഴിയുന്നത്ര വെള്ളം സംഭരിച്ചു വയ്‌ക്കാനാണ് സര്‍ക്കാര്‍ തുനിഞ്ഞതെന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഡാം മനഃപൂര്‍വം തുറന്നുവിടാത്തതാണെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് തെളിയുന്നത്.

രണ്ട്: ഡാം തുറക്കുന്നതില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല. ഗതികെട്ട് ഡാമുകള്‍ തുറന്നുവിട്ടപ്പോള്‍ പോലും അശ്രദ്ധയാണ് കാണിച്ചത്. ഒരുമുന്നറിപ്പുമില്ലാതെയാണ് പത്തനംതിട്ടയിലെ ഡാമുകള്‍ തുറന്നുവിട്ടതെന്നും ഇതാണ് ചെങ്ങന്നൂര്‍, തിരുവല്ല അടക്കമുള്ള മേഖലകളില്‍ ദുരന്തം വിതച്ചതെന്നും അന്ന് ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. പിന്നീട് മറ്റുള്ളവരും ഇതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ഈ ആക്ഷേപം സര്‍ക്കാര്‍ തള്ളി. കൃത്യമായ മുന്നറിപ്പ് ഇല്ലാതെയാണ് ഇവ തുറന്നുവിട്ടതെന്നത് ഇപ്പോള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലും പറയുന്നു,

 മൂന്ന്: അഭൂതപൂര്‍വമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടും ഒരു നടപടിയും കൈക്കൊള്ളാത്തതും സര്‍ക്കാരിന്റെ വീഴ്ച തന്നെ. മുന്‍പ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു, മുന്‍കരുതല്‍ സ്വീകരിച്ചു എന്നൊക്കെ പറഞ്ഞ് സര്‍ക്കാര്‍ തലയൂരി. മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ച് കൃത്യമായ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ലെന്ന് അമിക്കസ് ക്യൂറി അടിവരയിട്ട് പറയുന്നു. മാത്രമല്ല, ഡാമുകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കര്‍മപദ്ധതിയുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കൈക്കൊണ്ട ഒരു നടപടിയും ഇതുപ്രകാരമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഡാം സുരക്ഷാ സമിതി നോക്കുകുത്തിയാണെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തം. ഇതും സര്‍ക്കാരിനെതിരായ പരാമര്‍ശം തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.