Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ?

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 29, 2019, 06:22 am IST
in India

ബെംഗളൂരു: നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ? (നിങ്ങളൊക്കെ തെരഞ്ഞെടപ്പില്‍ എന്തിനാ മത്സരിക്കുന്നത്?-എന്ന് ഈ കന്നടത്തിന്റെ മലയാളം) സഖാക്കളോടാണ് ഈ ചോദ്യം.

2018 മെയ് 25. വിധാന്‍സൗധയ്‌ക്ക് മുന്നിലെ കൂറ്റന്‍ വേദിയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്യത്തെ ബിജെപി വിരോധികള്‍ക്കൊപ്പം  ഇരുകൈകളും ഉയര്‍ത്തി ആവേശത്തോടെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. രണ്ടായിരുന്നു സ്വപ്‌നം. ഒന്ന് മോദിയെ താഴെയിറക്കി രാഹുലിനെ പ്രധാനമന്ത്രിയാക്കുക, രണ്ട് കര്‍ണാടകത്തില്‍ ഒരു സീറ്റിലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുക.

ആഗ്രഹം കൊള്ളാം, പക്ഷെ അവസ്ഥയോ. കര്‍ണാടകത്തില്‍ സിപിഎമ്മിനും സിപിഐക്കും കെട്ടിവച്ച കാശെങ്കിലും ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റേയോ ജെഡിഎസ്സിന്റെയോ സഹായം വേണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും ഒരു സീറ്റെങ്കിലും ലഭിക്കുമെന്നുമായിരുന്നു ഇടതുമുന്നണി നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസ്സും കൂടെക്കൂട്ടിയില്ല. 

ജെഡിഎസ്സിന് കേരളത്തില്‍ മന്ത്രിസ്ഥാനം നല്‍കിയതൊക്കെ പറഞ്ഞ് ഒന്ന് അടുക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കര്‍ണാടകത്തില്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്ത സിപിഎമ്മിനെ ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും തയാറായില്ല. 

ഇരുപത്തെട്ടു മണ്ഡലങ്ങളുള്ള കര്‍ണാടകത്തില്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ പോലും ആളില്ല. ഇതോടെ സിപിഎമ്മും സിപിഐയും ഓരോ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ആകെ കുറച്ചു വോട്ട് ലഭിക്കുന്നത് ചിക്കബെല്ലാപ്പുരയിലാണ്. ഇവിടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.വി. ശ്രീരാമറെഡ്ഡിയായിരുന്നു സ്ഥിരം സ്ഥാനാര്‍ഥി. 1994, 2004ലും ശ്രീരാമറെഡ്ഡി ഇവിടെ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീരാമറെഡ്ഡിയെ പാര്‍ട്ടി തരംതാഴ്‌ത്തി. 

ഇതോടെ ഇക്കുറി സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നത് സിഐടിയു സംസ്ഥാന പ്രസിഡന്റ് വരലക്ഷ്മിയാണ്. സിപിഐ തുമകൂരുവിലാണ് മത്സരിക്കുന്നത്. എന്‍. ശിവണ്ണയാണ് സ്ഥാനാര്‍ഥി. എസ്‌യുസിഐ സംസ്ഥാനത്ത് ഏഴു സീറ്റില്‍ മത്സരിക്കുന്നുണ്ട്.  

സിപിഎമ്മും സിപിഐയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ഇതുവരെ പച്ചതൊട്ടിട്ടില്ല. 2014-ല്‍ സിപിഐ മൂന്ന് സീറ്റിലും സിപിഎം രണ്ടു സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. സിപിഐക്ക് ആകെ ലഭിച്ചത് 28,203 വോട്ട് (0.09ശതമാനം), സിപിഎമ്മിന് ആകെ ലഭിച്ചത് 35,465വോട്ട് (0.11ശതമാനം). 

നിയമസഭയില്‍ 1952 മുതല്‍ 1985വരെ ഇരുപാര്‍ട്ടികള്‍ക്കും  ഒന്നുമുതല്‍ നാലുവരെ എംഎല്‍എമാരുണ്ടായിരുന്നു. 1989നു ശേഷം സിപിഐ ഒരു സീറ്റിലും വിജയിച്ചിട്ടില്ല. 1994, 2004ലും സിപിഎം ഒരു സീറ്റില്‍ വിജയിച്ചിരുന്നു. പിന്നീട് ഒരു തെരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്ത് പോലും എത്തിയിട്ടില്ല. 2009 മുതല്‍ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ഒരു ശതമാനത്തില്‍ താഴെയാണ് സിപിഎമ്മിന്റെ വോട്ട്. 

2013 നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 68,775 വോട്ട് (0.22ശതമാനം). എട്ട് സീറ്റില്‍ മത്സരിച്ച സിപിഐക്ക് ലഭിച്ചത് 25,480 വോട്ട് (0.08ശതമാനം). 

2018 നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. 19 സീറ്റില്‍ മത്സരിച്ച സിപിഎം നോട്ടയ്‌ക്കും വളരെ പിന്നിലായി. നോട്ട 3,22,281 വോട്ട് നേടിയപ്പോ സിപിഎമ്മിന് 81,191 വോട്ടാണ് ലഭിച്ചത്. (0.20ശതമാനം).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.