Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ?

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 29, 2019, 06:22 am IST
in India

ബെംഗളൂരു: നിമഗെയെക്കെ ചുനാവണെ സ്പര്‍ദ്ദെ? (നിങ്ങളൊക്കെ തെരഞ്ഞെടപ്പില്‍ എന്തിനാ മത്സരിക്കുന്നത്?-എന്ന് ഈ കന്നടത്തിന്റെ മലയാളം) സഖാക്കളോടാണ് ഈ ചോദ്യം.

2018 മെയ് 25. വിധാന്‍സൗധയ്‌ക്ക് മുന്നിലെ കൂറ്റന്‍ വേദിയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്യത്തെ ബിജെപി വിരോധികള്‍ക്കൊപ്പം  ഇരുകൈകളും ഉയര്‍ത്തി ആവേശത്തോടെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. രണ്ടായിരുന്നു സ്വപ്‌നം. ഒന്ന് മോദിയെ താഴെയിറക്കി രാഹുലിനെ പ്രധാനമന്ത്രിയാക്കുക, രണ്ട് കര്‍ണാടകത്തില്‍ ഒരു സീറ്റിലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുക.

ആഗ്രഹം കൊള്ളാം, പക്ഷെ അവസ്ഥയോ. കര്‍ണാടകത്തില്‍ സിപിഎമ്മിനും സിപിഐക്കും കെട്ടിവച്ച കാശെങ്കിലും ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റേയോ ജെഡിഎസ്സിന്റെയോ സഹായം വേണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും ഒരു സീറ്റെങ്കിലും ലഭിക്കുമെന്നുമായിരുന്നു ഇടതുമുന്നണി നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസ്സും കൂടെക്കൂട്ടിയില്ല. 

ജെഡിഎസ്സിന് കേരളത്തില്‍ മന്ത്രിസ്ഥാനം നല്‍കിയതൊക്കെ പറഞ്ഞ് ഒന്ന് അടുക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കര്‍ണാടകത്തില്‍ വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്ത സിപിഎമ്മിനെ ഒപ്പംകൂട്ടാന്‍ കോണ്‍ഗ്രസും തയാറായില്ല. 

ഇരുപത്തെട്ടു മണ്ഡലങ്ങളുള്ള കര്‍ണാടകത്തില്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ പോലും ആളില്ല. ഇതോടെ സിപിഎമ്മും സിപിഐയും ഓരോ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ആകെ കുറച്ചു വോട്ട് ലഭിക്കുന്നത് ചിക്കബെല്ലാപ്പുരയിലാണ്. ഇവിടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.വി. ശ്രീരാമറെഡ്ഡിയായിരുന്നു സ്ഥിരം സ്ഥാനാര്‍ഥി. 1994, 2004ലും ശ്രീരാമറെഡ്ഡി ഇവിടെ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് മാസങ്ങള്‍ക്ക് മുന്‍പ് ശ്രീരാമറെഡ്ഡിയെ പാര്‍ട്ടി തരംതാഴ്‌ത്തി. 

ഇതോടെ ഇക്കുറി സിപിഎമ്മിനുവേണ്ടി മത്സരിക്കുന്നത് സിഐടിയു സംസ്ഥാന പ്രസിഡന്റ് വരലക്ഷ്മിയാണ്. സിപിഐ തുമകൂരുവിലാണ് മത്സരിക്കുന്നത്. എന്‍. ശിവണ്ണയാണ് സ്ഥാനാര്‍ഥി. എസ്‌യുസിഐ സംസ്ഥാനത്ത് ഏഴു സീറ്റില്‍ മത്സരിക്കുന്നുണ്ട്.  

സിപിഎമ്മും സിപിഐയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ഇതുവരെ പച്ചതൊട്ടിട്ടില്ല. 2014-ല്‍ സിപിഐ മൂന്ന് സീറ്റിലും സിപിഎം രണ്ടു സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. സിപിഐക്ക് ആകെ ലഭിച്ചത് 28,203 വോട്ട് (0.09ശതമാനം), സിപിഎമ്മിന് ആകെ ലഭിച്ചത് 35,465വോട്ട് (0.11ശതമാനം). 

നിയമസഭയില്‍ 1952 മുതല്‍ 1985വരെ ഇരുപാര്‍ട്ടികള്‍ക്കും  ഒന്നുമുതല്‍ നാലുവരെ എംഎല്‍എമാരുണ്ടായിരുന്നു. 1989നു ശേഷം സിപിഐ ഒരു സീറ്റിലും വിജയിച്ചിട്ടില്ല. 1994, 2004ലും സിപിഎം ഒരു സീറ്റില്‍ വിജയിച്ചിരുന്നു. പിന്നീട് ഒരു തെരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്ത് പോലും എത്തിയിട്ടില്ല. 2009 മുതല്‍ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ഒരു ശതമാനത്തില്‍ താഴെയാണ് സിപിഎമ്മിന്റെ വോട്ട്. 

2013 നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 68,775 വോട്ട് (0.22ശതമാനം). എട്ട് സീറ്റില്‍ മത്സരിച്ച സിപിഐക്ക് ലഭിച്ചത് 25,480 വോട്ട് (0.08ശതമാനം). 

2018 നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയായിരുന്നു. 19 സീറ്റില്‍ മത്സരിച്ച സിപിഎം നോട്ടയ്‌ക്കും വളരെ പിന്നിലായി. നോട്ട 3,22,281 വോട്ട് നേടിയപ്പോ സിപിഎമ്മിന് 81,191 വോട്ടാണ് ലഭിച്ചത്. (0.20ശതമാനം).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

Kerala

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

പുതിയ വാര്‍ത്തകള്‍

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.