Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അജണ്ട പാക്കിസ്ഥാന്റെയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 03:43 am IST
inVicharam

ഡാനീഷ് അലി കര്‍ണാടകയിലെ ജനതാദള്‍ സെക്കുലറിന്റെ പ്രമുഖ മുഖമായിരുന്നു. ഒപ്പം ദേശീയചാനലുകളില്‍ വായടയ്‌ക്കാത്ത കമ്യൂണിസ്റ്റ് വക്താക്കളെപോലെ ഹിന്ദുവിരുദ്ധവര്‍ഗീയതയുടെ വെറുപ്പിന്റെ ശബ്ദവും. കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം ജനതാദളിനെ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ത്ത് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ കൂട്ടുമുന്നണി ഉറപ്പാക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തി.

രണ്ടുദിവസം മുമ്പ് കോണ്‍ഗ്രസ്സ് ജനതാദള്‍ കൂട്ടുകെട്ടിന്റെ സീറ്റുവിഭജന ഉടമ്പടിയുടെ മുഖ്യ ദല്ലാളുമായിരുന്നു. അലി പാര്‍ട്ടിമാറി മായാവതിയുടെ ബിഎസ്പിയില്‍ ചേര്‍ന്നത് ജനതാദളിന്റെ അറിവോടെയാണെന്നാണ് അവര്‍തന്നെ പറയുന്നത്. ഇതാണ് മൊത്തത്തിലൊരു സംശയത്തിന് ഇടനല്‍കുന്നത്. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ച് മന്‍മോഹന്‍ സിംഗുള്‍പ്പടെയുള്ളവര്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പാക്‌ഹൈക്കമ്മീഷണറെ കണ്ടതും രാഹുലിനെ പൂണൂല്‍ ധരിച്ച് ഹിന്ദുവായി അഭിനയിക്കാന്‍ പാക് അനുമതിനേടിയതും അങ്ങനെ ചെയ്താലും മുസ്ലീംവോട്ടു നഷ്ടപ്പെടില്ലായെന്ന ഉറപ്പുതേടിയതും ഇതോടൊപ്പം കൂട്ടിവായിക്കണം.

ഈ സംഭവം മറ്റൊരു പാക് അജണ്ടയേയും രാഷ്‌ട്രവിരുദ്ധ ഗൂഢാലോചനയേയും സൂചിപ്പിക്കുന്നു. ഇസ്ളാമിക രാഷ്‌ട്രീയം മുസ്ലീം ലീഗിന്റെയും മറ്റ് ഇസ്ളാമിക ഗ്രൂപ്പുകളുടെയും സജീവസാന്നിദ്ധ്യം കൊണ്ട് കേരളരാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന മുഖ്യശക്തിയാണിന്ന്. പക്ഷേ ഇതിലും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള മറ്റു സംസ്ഥാനങ്ങളിലൊന്നും അങ്ങനെയൊരു ശക്തിയാകാന്‍ രാഷ്‌ട്രീയ ഇസ്ലാമിന് കഴിഞ്ഞിട്ടില്ല. ആ കുറവുനികത്തുന്നത് എളുപ്പവുമല്ല.

അങ്ങനെയൊരു വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചാല്‍ ഉടനടി തിരിച്ചടി, വടക്കേ ഇന്ത്യയില്‍ വിശേഷിച്ചും, ഉണ്ടാകാനുള്ള സാദ്ധ്യതയേ കുറിച്ച് ബോദ്ധ്യമുള്ളതുകൊണ്ടാണ് ‘അഖിലേന്ത്യാ ലീഗുമായി’ അങ്ങോട്ടു പോകാത്തത്.  അതുകൊണ്ട് ഇതുവരെ കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റുപാര്‍ട്ടികളെയും മുലായത്തിനെയും ലാലുവിനെയും മമതയേയും ദേവഗൗഡയേയും കരുണാനിധിയേയും ചന്ദ്രബാബു നായിഡുവിനേയും ചന്ദ്രശേഖര്‍ റാവുവിനേയും ഒക്കെ തന്ത്രമായി പിന്തുണച്ച് ഹിന്ദുവിരുദ്ധ വര്‍ഗീയതയ്‌ക്ക് ശക്തി കൂട്ടുകയായിരുന്നു.  

ഹിന്ദുവിനും അഭിമാനപൂര്‍വ്വം ജീവിക്കാവുന്ന രാഷ്‌ട്രീയ സാഹചര്യം ഭാരതത്തില്‍ വളര്‍ന്ന് വരുന്നത് കണ്ടുണ്ടായ അസഹിഷ്ണുതയാണ് പുതിയ രാഷ്‌ട്രീയപരീക്ഷണത്തിന്, പാക്പിന്തുണയോടെ, ശ്രമിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ടും എസ്്ഡിപിഐയും മറ്റും കൂട്ടുചേര്‍ന്നാണെന്ന് സ്വാഭാവികമായും കണക്കാക്കാവുന്ന, നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മുസ്ളീം വര്‍ഗീയതയുടെ മുഖം മറച്ചുവെച്ചുകൊണ്ട് പിന്നാക്ക ആദിവാസി-പട്ടികജാതി സമൂഹത്തെ കൂടെനിര്‍ത്തിയുള്ള ഒരു അട്ടിമറിശ്രമം. അതാണ് ഡാനീഷ് അലി മായാവതിയുടെ കൂടെ ചേര്‍ന്ന് ചെയ്യാന്‍ ശ്രമിക്കുന്നത്. പക്ഷേ ഒരുകാര്യത്തില്‍ പ്രതീക്ഷക്കുവഴിയുണ്ട്. സത്യം തിരിച്ചറിയുമ്പോള്‍ മായാവതി ഡോ അംബേദ്ക്കറുടെ വാക്കുകള്‍ വീണ്ടും ഓര്‍ക്കും. വിഭജനത്തിന്റെ പാക്കിസ്ഥാന്‍ അജണ്ടയേയും കശ്മീര്‍ കടന്നാക്രമണത്തെയും ആര്‍ട്ടിക്കിള്‍ 370നേയും പ്രതിരോധിക്കാന്‍ ഡോ. അംബദ്കര്‍ കാട്ടിയ പ്രതിബദ്ധത ചരിത്രത്തില്‍ വ്യക്തമാണ്.

കെ.വി. രാജശേഖരന്‍, തിരുവനന്തപുരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

India

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

പുതിയ വാര്‍ത്തകള്‍

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.