Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ കേരളത്തില്‍: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 13, 2019, 01:18 am IST
in Kerala

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍  ജോര്‍ജ് കുര്യന്‍ പറഞ്ഞു. എറണാകുളത്ത് ജിബിന്‍  വര്‍ഗീസ് എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, കൊച്ചിന്‍ പോലീസ് കമ്മീഷണര്‍ എന്നിവരോട്  റിപ്പോര്‍ട്ട് തേടിയതായും കമ്മീഷന്‍ അറിയിച്ചു.

 കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എട്ട് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ജിബിന്‍ വര്‍ഗീസിന്റേത്. മലപ്പുറം  ജില്ലയിലെ പൊടിപ്പാറ എന്ന സ്ഥലത്ത്  കോയ എന്ന വ്യക്തിയെ കഴിഞ്ഞ ഒക്ടോബറില്‍ ഇതുപോലെ കൊലപ്പെടുത്തിയിരുന്നു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി ചെറുപ്പക്കാരനെ ഭക്ഷണം മോഷ്ടിച്ചു എന്ന പേരില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ അഞ്ചലില്‍ മണിക് റോയ് എന്ന തൊഴിലാളിയെ, അയാള്‍ പണം കൊടുത്തു വാങ്ങി കൊണ്ടുപോയ കോഴി മോഷ്ടിക്കപ്പെട്ടതാണ് എന്ന് ആരോപിച്ചു ആള്‍ക്കൂട്ടം കൊലപ്പെടുത്തി.

മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ സാജിദ് എന്ന ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് മൃതപ്രായനാക്കി. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും ഈ കാലഘട്ടത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഒരു ഗര്‍ഭസ്ഥ ശിശുവും ഇതേ രീതീയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളമാണ് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമെന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരും ആദിവാസികളും തൊഴിലാളികളുമൊക്കെയാണ് ഇപ്രകാരം കൊല ചെയ്യപ്പെട്ടിട്ടുള്ളത്.  മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന  ഒറ്റപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍  ചില സങ്കുചിത രാഷ്‌ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി കേരളത്തില്‍ പെരുപ്പിച്ചും വികൃതമാക്കിയും പ്രചരിപ്പിക്കുന്നതു കൊണ്ടാണ് ഇപ്രകാരമുള്ള സംഭവങ്ങള്‍  ഉണ്ടാകുവാന്‍ കാരണമെന്ന് ജോര്‍ജ്  കുര്യന്‍ പറഞ്ഞു.

രാഷ്‌ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രം ഇത്തരം സംഭവങ്ങള്‍ അനാവശ്യമായി ചര്‍ച്ചചെയ്യുന്നത് അവസാനിപ്പിക്കേണ്ടതാണ്. സര്‍ക്കാരും പോലീസും മാത്രം ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു കൂട്ടായിട്ടുള്ള ശ്രമങ്ങള്‍ അതില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത   ഇത്തരം സംഭവങ്ങള്‍  ഉണ്ടാകാന്‍ കാരണം സോഷ്യല്‍ മീഡിയ വഴിയും മറ്റും നടത്തുന്ന അതിരുകടന്ന പ്രചരണങ്ങളാണ്. കൊല്ലപ്പെടുന്നത് കൊണ്ട് ഇരയുടെ കുടുംബവും പ്രതികള്‍ ആയതുകൊണ്ട് അക്രമികളുടെ കുടുംബവും അനാഥമാക്കപ്പെടുന്ന ഒരവസ്ഥയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. രാഷ്‌ട്രീയ-സാമൂഹ്യ സംഘടനകളും മനശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജോര്‍ജ് കുര്യന്‍ അഭ്യര്‍ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.