Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 01:05 am IST
in Samskriti

ബ്രഹ്മാവിന്റെ പൗത്രനായിരുന്നു വിശ്രവസ്സ്. സുമാലിയുടെ പുത്രിയായിരുന്ന കൈകസിയെയാണ് വിശ്രവസ്സ് പരിണയിച്ചത്. സന്താനലബ്ധിക്കായി ഒരിക്കല്‍ കൈകസി അസമയത്ത് വിശ്രവസ്സിനെ പ്രാപിച്ചു. മഹര്‍ഷിയായ വിശ്രവസ്സ് ആ സൗഭാഗ്യം നല്‍കി അവളെ അനുഗ്രഹിച്ചു. ഓരോ യാമങ്ങളുടെ ഇടവേളകളിലായി  നാലു സന്തതികള്‍ക്ക് കൈകസി ജന്മം നല്‍കി. രാവണന്‍, കുംഭകര്‍ണന്‍,വിഭീഷണന്‍, ശൂര്‍പ്പണഖ എന്നിങ്ങനെ  അവര്‍ക്ക് പേരുനല്‍കി.  ശ്ലേഷ്മാതക വനത്തില്‍ അമ്മയ്‌ക്കൊപ്പമാണ് അവര്‍ കഴിഞ്ഞത്. വിശ്രവസ്സിന്റെ മൂത്ത പുത്രനായ വൈശ്രവണന്‍ ഒരിക്കല്‍ ആകാശയാത്ര ചെയ്യുന്നതു കണ്ട കൈകസി തന്റെ മക്കളുടെ നഷ്ടസൗഭാഗ്യങ്ങളോര്‍ത്ത് സങ്കടപ്പെട്ടു. അമ്മയുടെ സങ്കടം കണ്ട് മകന്‍ രാവണന്‍ കാര്യമെന്തെന്നു തിരക്കിയെത്തി. 

കൈകസി മകനോട് കാര്യങ്ങള്‍ വിശദീകരിച്ചു. ‘ആകാശത്ത്   ആ വിമാനത്തില്‍ യാത്ര ചെയ്യുന്നത് നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ്. അച്ഛന്‍ വിശ്രവസ്സിന്റെ ആദ്യ പുത്രന്‍. അവന്‍ എന്തുമാത്രം പ്രതാപിയാണ്!  സ്വര്‍ഗത്തേക്കാള്‍ സമ്പത്തും ഐശ്വര്യവുമുള്ള ലങ്കയുടെ അധിപനാണവന്‍. ബ്രഹ്മോപദേശമനുസരിച്ച് മയാചാര്യന്‍ നിര്‍മിച്ചതാണ് ലങ്ക. രാക്ഷസന്മാര്‍ക്കുള്ള സങ്കേതം. അവിടെയുണ്ടായിരുന്ന രാക്ഷസകുലത്തെ ദേവന്മാരോട് ആഭിമുഖ്യമുള്ള വിഷ്ണു നശിപ്പിച്ചു. അവശേഷിച്ച രാക്ഷസന്മാര്‍ പാതാളത്തിലേക്ക് കടന്നു. നിങ്ങളുടെ അച്ഛനായ വിശ്രവസ്സാണ് വൈശ്രവണനെ ലങ്കയുടെ രാജാവായി വാഴിച്ചത്. യഥാര്‍ഥത്തില്‍ രാക്ഷസവംശജനായ നിനക്ക് അവകാശപ്പെട്ടതാണ് ലങ്ക. അത് നിനക്ക് ലഭിച്ചില്ലല്ലോ എന്നതാണ് എന്റെ ദുഃഖം.’ 

 ഇതുകേട്ട രാവണന്‍ അമ്മയെ ആശ്വസിപ്പിച്ചു. നമുക്കു നഷ്ടമായ അവകാശങ്ങളെല്ലാം ഞാന്‍ വീണ്ടെടുത്തു കൊള്ളാമെന്ന് രാവണന്‍ അമ്മയ്‌ക്ക് വാക്കു നല്‍കി.  ശൈശവം പിന്നിട്ടപ്പോള്‍ രാവണന്‍ അനുജന്‍മാരേയും കൂട്ടി ഗോകര്‍ണത്തെത്തി. അവിടെയിരുന്ന് ബ്രഹ്മദേവനെ തപസ്സു ചെയ്യാന്‍ തുടങ്ങി. തപസ്സ് വര്‍ഷങ്ങള്‍ നീണ്ടിട്ടും ബ്രഹ്മാവ് കനിഞ്ഞില്ല. നിരാശയും കോപവും മൂലം രാവണന്‍ തന്റെ പത്തു തലകളില്‍ ഓരോന്നായി അറുത്തെടുത്ത് ഹോമാഗ്നിയില്‍ എറിയാന്‍ തുടങ്ങി. പത്താമത്തെ തലയും അറുത്തുമാറ്റുമെന്ന ഘട്ടം വന്നപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. രാവണനോട് വരങ്ങള്‍ ആവശ്യപ്പെടാന്‍ പറഞ്ഞു. മനുഷ്യന്‍ മാത്രമായിരിക്കണം തന്നെ വധിക്കുന്നതെന്നായിരുന്നു രാവണന്‍ ആവശ്യപ്പെട്ട വരം. നിര്‍ദ്ദേവത്വം വേണമെന്നതായിരുന്നു കുംഭകര്‍ണന്റെ ആവശ്യം. പക്ഷേ പറഞ്ഞത് തെറ്റി നിദ്രാവത്വമായി (ഉറക്കം). വിഷ്ണു ഭക്തിയല്ലാതെ വിഭീഷണന് മറ്റൊന്നും വേണ്ടായിരുന്നു. തിരികെയെത്തിയ രാവണന്‍ ആദ്യം ചെയ്തത് ലങ്ക വീണ്ടെടുക്കലായിരുന്നു. ലങ്കാധിപനായി സ്വയം അവരോധിച്ചു.                                          

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.