Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ചാവേറാക്രമണം 44 ജവാന്മാര്‍ക്ക് വീരമൃത്യു

കെ.സുജിത് by കെ.സുജിത്
Feb 14, 2019, 04:50 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കി ജമ്മു കശ്മീരില്‍ പാക്ക് ഭീകരസംഘടനയുടെ ചാവേറാക്രമണം. 44  ജവാന്മാര്‍ വീരമൃത്യു വരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. 

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍, അവന്തിപോറക്കു സമീപം  സിആര്‍പിഎഫ് വാഹനവ്യൂഹത്തിലെ ബസ്സിലേക്ക് സ്‌ഫോടകവസ്തു നിറച്ച കാര്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണം. 56 ജവാന്മാരാണ് ബസ്സിലുണ്ടായിരുന്നത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.  350 കിലോ സ്‌ഫോടക വസ്തുക്കളാണ് കാറില്‍ നിറച്ചിരുന്നത്. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘മുഹമ്മദിന്റെ സൈന്യം’ എന്നര്‍ഥം വരുന്ന ഭീകരസംഘടന ജെയ്ഷ് ഇ മുഹമ്മദ് രംഗത്തെത്തി. ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ മുഹമ്മറിന്റെ വീഡിയോയും പുറത്തുവിട്ടു. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് എഴുപത് വാഹനങ്ങളിലായി നീങ്ങിയ 54-ാം ബറ്റാലിയന്‍ സിആര്‍പിഎഫ് സംഘത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തു നിറച്ച കാര്‍ വാഹന വ്യൂഹത്തിലെ രണ്ട് ബസ്സുകളെ ലക്ഷ്യമാക്കി ഇടിച്ചു കയറുകയായിരുന്നു. 

ഉഗ്രശേഷിയുള്ള ഐഇഡി ബോംബുകളാണ് ചാവേറിന്റെ കാറില്‍ നിറച്ചിരുന്നത്. അവധി കഴിഞ്ഞ് താഴ്‌വരയില്‍ സേവനത്തിനായി മടങ്ങുന്നവര്‍ ഉള്‍പ്പെടെ 2500 പേരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മോശം കാലാവസ്ഥ കാരണം രണ്ട് മൂന്ന് ദിവസമായി ദേശീയപാതവഴി ഗതാഗതം ഉണ്ടായിരുന്നില്ല. 

സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നുരാവിലെ 9.15ന് സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് മന്ത്രി സഭാ സമിതി യോഗം ചേരും.

കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ഇന്ന് കശ്മീരിലെത്തും. രാജ്‌നാഥ് സിങ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. ഭട്‌നാഗറുമായി ഫോണില്‍ സംസാരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുമായി മോദി ബന്ധപ്പെട്ടു. ഭീകരരെ മറക്കാനാകാത്ത പാഠം പഠിപ്പിക്കുമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഭീകരര്‍ക്ക് കടുത്ത തിരിച്ചടി നല്‍കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ തുടങ്ങി വിവിധ കക്ഷി നേതാക്കളും ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016ല്‍ ഉറിയില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഇന്ത്യ പാക് മണ്ണില്‍ മിന്നലാക്രമണം നടത്തി ഭീകരരെ കൊന്നൊടുക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.