Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തൃട്ടാതി ജലമേളയ്‌ക്ക് ഭീഷണിയായി പമ്പയിലെ അശാസ്ത്രീയ നിര്‍മിതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2019, 07:24 am IST
in Kerala

പത്തനംതിട്ട: പമ്പയിലെ അശാസ്ത്രീയ നിര്‍മിതികള്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി വരവേല്‍പ്പിനും ഉതൃട്ടാതി ജലമേളയ്‌ക്കും ഭീഷണി. പമ്പയില്‍ നിര്‍മിക്കുന്ന പാലങ്ങളാണ് പുതിയ പ്രതിസന്ധി. കോഴഞ്ചേരിയിലെ നിര്‍ദിഷ്ട പാലവും ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണി വരവേല്‍പ്പിന് തടസ്സമാകുമെന്ന് ആശങ്കയുണ്ട്.

നിലവിലുള്ള പാലത്തിന് പുറമേയാണ്  പുതിയത് നിര്‍മിക്കുന്നത്. ഇവയുടെ തൂണുകള്‍ നേര്‍രേഖയില്‍ വന്നില്ലെങ്കില്‍ പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞു നീങ്ങാന്‍ കഴിയില്ല. രൂപരേഖ പ്രകാരം പഴയ പാലത്തിന്റെ മധ്യത്തില്‍ പുതിയ പാലത്തിന്റെ തൂണുകള്‍ വരുന്ന തരത്തില്‍ നിര്‍മിക്കുന്നതാണ് തടസ്സമാകുന്നത്. തിരുവോണത്തോണി വരവേല്‍പ്പിനും വള്ളസദ്യ വഴിപാടിനും ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കും എത്തുന്ന 14 പള്ളിയോടങ്ങളുടെ യാത്രയ്‌ക്കും നിര്‍ദിഷ്ട പാലത്തിന്റെ രൂപകല്‍പ്പന തടസമാകും. നേരത്തേ നിര്‍മിച്ച ആഞ്ഞിലിമൂട് പാലവും ജലനിരപ്പുയരുമ്പോള്‍ പള്ളിയോടങ്ങള്‍ക്ക് കടന്നുപോകാന്‍ തടസമാണ്്. 

പമ്പയുടെ നാശത്തിന്  തുടക്കമായത് അടിത്തട്ട് അശാസ്ത്രീയമായി കുഴിച്ചതിനാലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നദിയുടെ മധ്യത്തിലെ  മണല്‍പുറ്റ് നീക്കാനാണ് 1997-98 വര്‍ഷത്തില്‍ നദിയുടെ അടിത്തട്ട് ഡ്രഡ്ജര്‍ ഉപയോഗിച്ച് കുഴിച്ചത്. ഇതോടൊപ്പം മാരാമണ്‍ മണല്‍പ്പുറം സംരക്ഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് നദിയുടെ മധ്യത്തില്‍ കല്‍ക്കെട്ടും നിര്‍മിച്ചു. ശാസ്ത്രീയമായ യാതൊരു പഠനവും നടത്താതെ ചെയ്ത പ്രവൃത്തികള്‍ പിന്നീട് ആറന്മുള ജലമേളയേയും മാരാമണ്‍ കണ്‍വന്‍ഷനെയും ബാധിച്ചു. ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് ഇറിഗേഷന്‍ മന്ത്രിയായിരുന്ന ബേബി ജോണിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് മണ്‍പുറ്റും നദിയുടെ അടിത്തട്ടും ഖനനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് നദിയുടെ മധ്യഭാഗത്ത് നടന്ന ഖനനം മൂലം അടിത്തട്ട്  മൂന്നുമീറ്ററില്‍ അധികം താഴ്ന്നു. ഇതോടെ 150 മീറ്ററില്‍ അധികം നിറഞ്ഞൊഴുകിയ പമ്പ കേവലം അമ്പതു മീറ്റര്‍ ഭാഗത്തായി ചുരുങ്ങി. പള്ളിയോടങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ ഇടമില്ലാത്ത സ്ഥിതിയായി.  ഇറിഗേഷന്‍ വകുപ്പ് നടത്തിയ മറ്റൊരു പ്രവര്‍ത്തിയാണ് മാരാമണ്‍ കല്‍ക്കെട്ട് നിര്‍മാണം. വര്‍ഷകാലത്ത് നിരന്നൊഴുകിയ പമ്പയുടെ മധ്യത്തില്‍ മണല്‍പുറം രൂപപ്പെടുന്ന ഭാഗത്തോടു ചേര്‍ന്നായിരുന്നു കല്‍ക്കെട്ട് നിര്‍മാണം. എന്നാല്‍ കല്ലുകെട്ടി സംരക്ഷിച്ച മണല്‍പ്പുറം പിന്നീട് അധികകാലം നിലനിന്നില്ല. ആ ഭാഗത്ത് എക്കല്‍ അടിഞ്ഞ് ഒടുവില്‍ പ്രദേശം കരയായി മാറി. എല്ലാ വര്‍ഷവും കണ്‍വന്‍ഷന്‍ നടക്കുന്നതിനു മുമ്പായി എക്കല്‍ നീക്കം ചെയ്യേണ്ട ഗതികേടിലാണ് മാര്‍ത്തോമ സഭ ഇപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.