Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവോത്ഥാന സദസ്സുകളുടെ പിന്നാമ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 03:21 am IST
in Vicharam

നൂറ്റാണ്ടുകളായി ജാതിജന്യമായ അയിത്തവും അടിമത്വവും പേറി മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട് ഭ്രാന്താലയമായിമാറിയ കേരളത്തെ മനുഷ്യാലയമായി രൂപീകരിക്കുന്നതിന്, മേധാവിത്വ ശക്തികളുടെ അലിഖിത ശാസനങ്ങളെ കടപുഴക്കിയെറിഞ്ഞ്, വഴി നടക്കാനും വസ്ത്രം ധരിക്കാനും പൊതുകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനും പകലന്തിയോളം പണിയെടുത്ത് അന്തിയാകുമ്പോള്‍ ധാന്യം കൂലികൊടുക്കുന്ന ജന്മി ധാര്‍ഷ്ഠ്യം അവസാനിപ്പിക്കാനും ഭൂമി, വിദ്യാഭ്യാസം, തൊഴില്‍ ആരാധനാ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ അധഃസ്ഥിത ജനതയ്‌ക്ക് പ്രാപ്യമാക്കുന്നതിനും രാജ സദസ്സുകളിലേക്ക് അധികാരത്തിന്റെ ചെങ്കോലും കിരീടവുമായി നടന്നു കയറാനും, മേലനങ്ങാത്ത മേധാവിത്വ അധീശത്വത്തിനെതിരെ നടന്ന ഐതിഹാസിക പോരാട്ടമാണ് കേരളത്തിന്റെ സാമൂഹിക നവോത്ഥാന വിപ്ലവം.

ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, വൈകുണ്ഠ സ്വാമികള്‍, ദയാനന്ദ സരസ്വതി, കാവാരിക്കുളം കണ്ഠന്‍കോരന്‍, കെ.പി. വള്ളോന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, കേളപ്പജി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ഡോ. പല്‍പ്പു, മഹാകവി കുമാരനാശന്‍, വി.ടി. ഭട്ടതിരിപ്പാട്, സഹോദരന്‍ അയ്യപ്പന്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, പാമ്പാടി ജോണ്‍ ജോസഫ്, മന്നത്ത് പത്മനാഭന്‍, ടി.കെ. മാധവന്‍ കുറൂര്‍, നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ.പി. കേശവമേനോന്‍, ഇ.വി. രാമസ്വാമി നായ്‌ക്കര്‍ തുടങ്ങി അസംഖ്യം ഉല്‍പ്പതിഷ്ണുക്കളായ മഹാരഥന്മാരാണ് നവോത്ഥാന പോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചത്. മേല്‍പ്പറഞ്ഞവരില്‍ കമ്മ്യൂണിസ്റ്റുകള്‍ ആരുമില്ല. എകെജി 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ കമ്മ്യൂണിസം കേരളത്തില്‍ പിറവിയെടുത്തിട്ടില്ല. ഇതില്‍ സവര്‍ണ്ണ വിഭാഗത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമാണ്.

നവോത്ഥാന നായകരെ അവഗണിച്ചും അവഹേളിച്ചും നവോത്ഥാന മൂല്യങ്ങള്‍ കുഴിച്ചുമൂടി നവവിപ്ലവ പ്രത്യയശാസ്ത്രത്തിന്റെ വാഗ്ദാനങ്ങളായിരുന്നു തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യവും സോഷ്യലിസവും. ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ” എന്നിവ രാഷ്‌ട്രീയ ഭാണ്ഡങ്ങളില്‍ നിറച്ച് തലയിലേറ്റി ആറുപതിറ്റാണ്ട് സഞ്ചരിച്ച് കേരളത്തില്‍ എത്തി, ഭാണ്ഡങ്ങള്‍ തുറന്നപ്പോള്‍ രക്തസാക്ഷികളുടെ അസ്ഥിപഞ്ജരങ്ങളും, കരിഞ്ഞ മാംസഗന്ധവും, മതജാതി സംഘര്‍ഷങ്ങളുടെയും, രാഷ്‌ട്രീയ സംഘട്ടനങ്ങളുടെയും അട്ടഹാസങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിവേചനങ്ങളും പ്രീണനങ്ങളും അഴിമതികളും അധികാര രാഷ്‌ട്രീയത്തിനുവേണ്ടിയുള്ള വരട്ടുതത്വവാദങ്ങളും കപടമതേതര പൊയ്‌മുഖങ്ങളും നിറഞ്ഞ ദുര്‍ഗന്ധം വഹിക്കുന്ന രാഷട്രീയ മാലിന്യങ്ങളാണ് നാം കാണുന്നത്. അത് വഴിയിലുപേക്ഷിച്ച് പിന്നീട്ട വഴികളിലൂടെ പുറകോട്ട് സഞ്ചരിച്ച് കുഴിച്ചിട്ട നവോത്ഥാന മൂല്യങ്ങള്‍ തോണ്ടിയെടുത്ത് ഗ്രാമങ്ങളുടെ തെരുവുവീഥികളില്‍ പോലും വ്യാജമരുന്ന് കച്ചവടക്കാരന്റെ വാചാലതയോടെ വില്‍ക്കേണ്ട ഗതികേടിലെത്തിയത് ചരിത്രനിയോഗമാണ്. 

ആറുപതിറ്റാണ്ടിന്റെ യാത്രക്കിടയില്‍ ഭ്രമാത്മക നാടകാന്ത്യം പോലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തിരശീലക്കുള്ളില്‍ മറഞ്ഞു. തൊഴിലാളികളുടെ പറുദീസയായ ഭാരതത്തില്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിക്ക് വേരോട്ടമുണ്ടായില്ല. കാരണം തൊഴിലാളികള്‍ വെറുക്കുന്ന ജന്മി മുതലാളിമാരാണ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് നേത്യത്വത്തിലെത്തിയത്. കമ്മ്യൂണിസ്റ്റുകള്‍ ആദ്യം അധികാരത്തില്‍ എത്തിയത് കേരളത്തിലാണെങ്കിലും ഒരിക്കലും തുടര്‍ ഭരണം ലഭിച്ചിട്ടില്ല. തുടര്‍ ഭരണം ലഭിച്ച ബംഗാളിലും ത്രിപുരയിലും ചെങ്കൊടി ഉപേക്ഷിച്ചു. തൊഴിലാളികള്‍ ദാരിദ്രരേഖയ്‌ക്ക് അടിയില്‍ കിടന്നു ഊര്‍ദ്ധശ്വാസം വലിക്കുമ്പോഴും തൊഴിലാളി വര്‍ഗ്ഗ നേതാക്കാളായെത്തിയ ദരിദ്രര്‍ പോലും ദശ-ശതകോടികളുടെ മുതലാളിമാരായി മാറിയത് പ്രത്യയശാസ്ത്ര അപചയം.

കമ്മ്യൂണിസ്റ്റുകള്‍ കൊട്ടിയാഘോഷിക്കുന്ന കാര്‍ഷിക ഭൂപരിഷ്‌കരണ നിയമം യഥാര്‍ത്ഥ മണ്ണിന്റെ മക്കളായ പിന്നാക്ക-പട്ടിക  വിഭാഗങ്ങളെ ഭൂരാഹിത്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടാനെ ഉപകരിച്ചുള്ളൂ. 35,000 പട്ടിക വിഭാഗ കോളനികളിലെ ദുരിതം വര്‍ണ്ണനാതീതമാണ്. മരിച്ചാല്‍ ജഡം മറവുചെയ്യാന്‍ അടുക്കള പൊളിക്കേണ്ടുന്ന വിപ്ലവം! കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലൂടെ (കെഎ എസ്സ്) സംവരണ അട്ടിമറിയും ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണ നിയമവും, നവോത്ഥാന വിഭാഗങ്ങളെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളതാണ്. പ്രളയാനന്തര കേരളം പ്രതിസന്ധികളുടെ നടുവില്‍ പകച്ചുനില്‍ക്കുമ്പോള്‍ സര്‍ക്കാരിനും കിട്ടിയ ഒരു കച്ചിത്തുരുമ്പാണ് സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശന ഉത്തരവ്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും എത്രയോ വിധികളാണ് നടപ്പാക്കാതെ സര്‍ക്കാരിന്റെ ശീതീകരണികളില്‍ ഉറഞ്ഞുകിടക്കുന്നത്? കൂടാതെ പരപുരുഷ സ്ത്രീ ബന്ധങ്ങളേയും, സ്വവര്‍ഗ്ഗ വിവാഹങ്ങളേയും സാധൂകരിക്കുന്ന വിധികളും ലിവിംഗ് ടുഗതറിന് (യുവതി യുവാക്കള്‍ക്ക് വിവാഹം കഴിക്കാതെ ഭാര്യാ ഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കുന്നത്)നിയമസാധുത നല്‍കിക്കൊണ്ടുള്ള വിധിയും ശബരിമല വിധിയോടൊപ്പമാണ് വന്നത്. ഇവയൊന്നും നടപ്പിലാക്കാതെ, ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം ലംഘിച്ച് വിധി നടപ്പാക്കാനുള്ള തിടുക്കവും ധാര്‍ഷ്ട്യവുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് നിദാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

പുതിയ വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.