Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2018, 03:14 am IST
in Editorial

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഇപ്പോള്‍ പ്രാബല്യത്തിലുള്ള 44 തൊഴില്‍നിയമങ്ങള്‍ ക്രോഡീകരിച്ച് വിവിധ മേഖലകളില്‍ പണിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യംവയ്‌ക്കുന്നത്. നിയമഭേദഗതിയുടെ ഭാഗമായി സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവുമായി ബന്ധപ്പെട്ട വിഭാഗത്തിലെ കരട് ബില്ല് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച തൊഴിലാളി യൂണിയനുകളുടെയും മറ്റും യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിരുന്നു. പ്രബല സംഘടനയായ ബിഎംഎസും ചെറിയ സംഘടനകളായ ടിയുസിസി, എന്‍എഫ്‌ഐടിയു എന്നിങ്ങനെ മൂന്ന് സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇടതു തൊഴിലാളി യൂണിയനുകള്‍ വിട്ടുനിന്നു.

രാജ്യത്തെ നാലരക്കോടി വരുന്ന തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്‌സയുമടക്കമുള്ള സുരക്ഷ ലഭ്യമാക്കാന്‍ കഴിയുന്ന ഭേദഗതിയിലൂടെ കോര്‍പ്പറേറ്റ് തലം മുതല്‍ താഴെത്തട്ടിലെ സാധാരണ തൊഴിലാളികള്‍ക്കുവരെ സാമൂഹികസുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മോദി സര്‍ക്കാരിനുള്ളത്. നിയമ ഏകോപനത്തിലൂടെ തൊഴിലാളി ക്ഷേമം, വേതനം, ആരോഗ്യം എന്നിവയിലൂന്നിയുള്ള ഭേദഗതികളാണ് പരിഗണിക്കുന്നത്. അടല്‍ പെന്‍ഷന്‍ പദ്ധതി, പ്രധാനമന്ത്രി അപകട ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവയുടെ ആനുകൂല്യങ്ങള്‍ കഴിയുന്നത്ര തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാനാവുമോയെന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ തൊഴിലാളികളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

മൂലധന ശക്തികളുടെ വന്‍തോതിലുള്ള സ്വാധീനവും അതുകൊണ്ടുതന്നെ കടുത്ത സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കുന്ന ഒന്നാണ് തൊഴില്‍ മേഖല. എന്നാല്‍ മുന്‍സര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി തുറന്ന മനസ്സോടെയുള്ള സമീപനമാണ് മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് കഴിയുന്നില്ല. ഇക്കാരണംകൊണ്ടാണ് സാമൂഹ്യസുരക്ഷിതത്വവും ക്ഷേമവും സംബന്ധിച്ച കരട് ബില്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഇക്കൂട്ടര്‍ പങ്കെടുക്കാതിരുന്നത്. തൊഴിലാളി യൂണിയനുകളും തൊഴിലാളികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിന്റെ അറിയിപ്പ് കിട്ടാന്‍ വൈകിയതാണ് കാരണമായി പറയുന്നതെങ്കിലും രാഷ്‌ട്രീയപ്രേരിതമാണ് നിഷേധാത്മകമായ തീരുമാനത്തിന് കാരണമെന്ന് വ്യക്തം.

വിയോജിപ്പുകള്‍ എന്തുതന്നെയായിരുന്നാലും നിയമഭേദഗതികള്‍ നടപ്പാക്കുന്നതിനു മുന്‍പുതന്നെ ചര്‍ച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്താവുന്നതാണ്. ഇതിനു പകരം കേന്ദ്രസര്‍ക്കാരിനെതിരെ ജനുവരിയില്‍ ദേശീയ പണിമുടക്ക് നടത്താനുള്ള ഇടതു തൊഴിലാളി യൂണിയനുകളുടെ തീരുമാനം ദുഷ്ടലാക്കാണ്. മോദി സര്‍ക്കാരിനോടുള്ള രാഷ്‌ട്രീയ വിരോധമാണ് ഇതിന് കാരണം. കോണ്‍ഗ്രസ്സിന്റെ അധികാരമോഹത്തിന് കുടപിടിക്കുന്ന ഇടതുപാര്‍ട്ടികള്‍ മോദിസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പണിമുടക്കും. തൊഴിലാളികളുടെ ക്ഷേമമല്ല, കോണ്‍ഗ്രസ്സിന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് ഇക്കൂട്ടരുടെ ഉദ്ദേശ്യം.

യോഗത്തില്‍ പങ്കെടുത്ത ബിഎംഎസ് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. തൊഴിലാളികളെ വേര്‍തിരിക്കാതെ എല്ലാ മേഖലയിലുമുള്ളവര്‍ക്കും തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും, സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം കണക്കാക്കിയാവരുത് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും ബിഎംഎസ് ദേശീയ അധ്യക്ഷന്‍ സി.കെ. സജിനാരായണന്‍ ആവശ്യപ്പെട്ടു. തൊഴില്‍ സുരക്ഷയെയും ആരോഗ്യവിഷയത്തെയും സേവന നിബന്ധനകളില്‍നിന്ന് വേറിട്ടു കാണണമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. തൊഴില്‍ സുരക്ഷ അടിസ്ഥാന അവകാശമാക്കണം, തൊഴിലാളികളുടെ ഇഷ്ടാനുസരണം മാറാവുന്നതാവണം തൊഴില്‍ സമയം തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. കക്ഷിരാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ബിഎംഎസിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്നും സ്വീകരിക്കുമെന്നും പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.