Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ വാശിപിടിക്കുന്നവര്‍ സ്ത്രീകളുടെ ഈ പ്രശ്‌നം കാണാതെ പോകുന്നതെന്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 06:57 am IST
in Kerala

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സ്ത്രീകളുടെ അവകാശമെന്നു പറഞ്ഞ് ആചാരലംഘനത്തിനു ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍, ഈ സ്ത്രീയുടെ അലച്ചില്‍ കാണുന്നില്ല. 

അറിപത്തിമൂന്നാം വയസ്സിലും സെക്രട്ടേറിയറ്റിന്റെ പടവുകള്‍ കയറിയിറങ്ങുകയാണ് സാമൂഹികപ്രവര്‍ത്തക കുസുമം ആര്‍. പുന്നപ്ര. മൂന്ന് വര്‍ഷമായി ഇത് തുടരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന യുവതികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട പരിരക്ഷ ഒരുക്കണം എന്നാണ് ആവശ്യം.  മുഖ്യമന്ത്രിയുടെയടുത്ത് ഫയല്‍ എത്തിയിട്ടും നീതി ലഭിക്കുന്നില്ല. ശബരിമലയില്‍ സുപ്രീംകോടതി വിധി തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന  സംസ്ഥാന സര്‍ക്കാര്‍ യുവതികളുടെ ദാമ്പത്യജീവിതം പോലും തകരുന്നതിന് ഇടയാക്കുന്ന വിഷയങ്ങള്‍ക്കാണ് അടിയന്തര പ്രാധാന്യം നല്‍കേണ്ടതെന്ന് കുസുമം പറയുന്നു. 

ഐടി മേഖലയിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി നോക്കുന്നവര്‍ക്ക് ആറു മാസത്തെ പ്രസവാവധി മാത്രമാണ് നല്‍കുന്നത്. പ്രസവത്തിനു ശേഷം കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനു സഹായകമായ സംവിധാനങ്ങളൊന്നും ഈ മേഖലയിലില്ല. 1961ല്‍ ഇതിനായി നിയമവും പാസാക്കിയിട്ടുണ്ട്. 

പ്രസവാവധി കഴിഞ്ഞ് വരുമ്പോള്‍ കുഞ്ഞിന് പാലൂട്ടുന്നതിന് രണ്ട് നേരം അമ്മമാര്‍ക്ക് ഇടവേള  നല്‍കണം. കുഞ്ഞിനെ പരിപാലിക്കാന്‍ ശമ്പളമില്ലാതെയെങ്കിലും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ പിരിഞ്ഞുപോകണമെന്ന മറുപടിയാണ് മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്നത്. ഇതിനു പരിഹാരമായി 2015ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഭേദഗതി ചട്ട പ്രകാരം ഇരുപതിലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ശിശുപരിപാലന കേന്ദ്രം വേണമെന്നും കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ പരിചയസമ്പന്നരായ വനിതകളെ നിയമിക്കണമെന്നും നിയമം കൊണ്ടുവന്നു. ഇതിനും ഇതുവരെ ജീവന്‍ വച്ചിട്ടില്ല.  

 സര്‍ക്കാര്‍ തലത്തില്‍ മുലയൂട്ടല്‍ വാരവും മുലയൂട്ടുന്നതിനെക്കുറിച്ച് ബോധവത്ക്കരണവും നടത്തുന്നുണ്ട്. എന്നാല്‍, ഐടി മേഖലയിലെ അമ്മമാരുടെ നവജാത ശിശു പരിപാലനത്തെക്കുറിച്ച് യാതൊരു ചിന്തയും സംസ്ഥാന സര്‍ക്കാരിനില്ല. ഈ മേഖലയിലെ യുവതികള്‍ക്ക് കുടുംബപരമായി ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ശിശുക്കളുടെ പരിപാലനം. കുഞ്ഞിനെ പരിപാലിക്കാന്‍ ജോലിവരെ നഷ്ടപ്പെടുത്തേണ്ടി വരുന്നു. ഇത് കുടുംബ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. വിവാഹ ബന്ധംവരെ വേര്‍പെടുത്തിയ സംഭവങ്ങളുമുണ്ട്.  

ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് സാമൂഹിക സുരക്ഷാ വകുപ്പിന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവര്‍ത്തിച്ച് ഉത്തരവ് നല്‍കിയിട്ടും യാതൊരു നടപടിയും  സ്വീകരിക്കുന്നില്ല. അടുത്ത കാലത്തായി ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിന് ശിലാസ്ഥാപനം നടത്തി. ശിശുപരിപാലന കേന്ദ്രം ഒഴികെ ബാക്കിയെല്ലാം ഉള്‍പ്പെടുത്തി.

ശബരിമലയില്‍ യുവതികളെ കയറ്റുന്നതിനല്ല മുഖ്യമന്ത്രി അടിയന്തര പ്രാധാന്യം നല്‍കേണ്ടത്. പകരം ഐടി മേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീസുരക്ഷയ്‌ക്കായി നടപ്പാക്കേണ്ട  നിരവധി പദ്ധതികളുണ്ട്. ഇവയ്‌ക്ക് പ്രാധാന്യം നല്‍കണമെന്നും കുസുമം ആര്‍. പുന്നപ്ര ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.