Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതികള്‍ പ്രവേശിച്ചിരുന്നില്ലെന്ന് രണ്ട് നൂറ്റാണ്ടു മുമ്പത്തെ രേഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 01:29 am IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍, 1991ലെ ഹൈക്കോടതി വിധിക്ക് ശേഷമാണ് യുവതികള്‍ പ്രവേശിക്കാത്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ  വാദം പൊളിയുന്നു. 200 വര്‍ഷം മുമ്പുപോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചിരുന്നില്ലെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ സര്‍വേ രേഖയില്‍ പരാമര്‍ശം. ‘മെമ്മയൊര്‍ ഓഫ് ദി സര്‍വേ ഓഫ് ദി ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ സ്റ്റേറ്റ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം. 

1816 മുതല്‍ 1820വരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഭൂമി ശാസ്ത്ര സ്ഥിതി വിവര സര്‍വേയിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍വേ രേഖ 1827 ഡിസംബര്‍ 19ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് അംഗീകരിച്ചു. 1883-ല്‍ ഇത് പുസ്തകരൂപത്തില്‍ പുറത്തിറക്കി. അതിനുശേഷം 1994ല്‍ കേരള ഗസറ്റേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത് പുനഃപ്രസിദ്ധീകരിച്ചു. അന്ന് അതിന്റെ സംസ്ഥാന എഡിറ്ററായിരുന്ന ഡോ. എസ്. റയ്‌മണ്‍ പറയുന്നത് ഇങ്ങനെ:

ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബെന്‍ജമിന്‍ സ്വയന്‍ വാര്‍ഡ്, പീറ്റര്‍ ഐര്‍ കോര്‍ണര്‍ എന്നിവരാണ് സര്‍വേ നടത്തിയത്. രണ്ടാം വാല്യത്തിലെ 136, 137 പേജുകളിലാണ് പന്തളം പ്രദേശത്തെ കുറിച്ചും ശബരിമലയിലെ ക്ഷേത്രത്തെയും ഉത്സവത്തെയും ആചാരത്തെയും കുറിച്ചുമുള്ളത്. അതില്‍ ശബരിമല ‘ചൗരിമല’യാണ്. പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. ‘ചൗരിമലയിലെ പ്രധാനക്ഷേത്രം പമ്പയില്‍ നിന്ന് അഞ്ചര മൈല്‍ അകലെയാണ്. ഇവിടേക്കുള്ളത് ദുര്‍ഘടമായ വഴികളാണ്. തടികൊണ്ട് നിര്‍മിച്ച ക്ഷേത്രം മലമുഖത്തില്‍ കല്ലുകൊണ്ട് നിര്‍മിച്ച പ്രതലത്തിലാണ്. ഇതിലേക്ക് കടക്കാനായി വടക്ക് ഭാഗത്തായി ഒരു വഴിയും അതില്‍ ഉറപ്പുള്ള കല്ലുകൊണ്ട് നിര്‍മിച്ച 18 പടികളും ഉണ്ട്. അതിന് ചുറ്റും 150 ചതുരശ്ര വിസ്തീര്‍ണത്തില്‍ ശക്തമായ മതില്‍ക്കെട്ടും ഉണ്ട്. അമ്പലം ചെറുതും ചെമ്പ് പൂശിയതുമാണ്. വാര്‍ഷിക ഉത്സവം ജനുവരി 12ന് ആരംഭിച്ച് അഞ്ച് ദിവസം നീളും. 

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ആള്‍ക്കാര്‍ എത്തും. അവിടെ എത്തുന്നവര്‍ സ്വര്‍ണത്തിലുള്ള പ്രത്യേക രൂപങ്ങളും പണവും പടിക്കെട്ടുകളില്‍ സമര്‍പ്പിക്കും. ഇവയെല്ലാം സര്‍ക്കാര്‍ തൊഴിലാളികള്‍ ശേഖരിക്കും. ചില സമയങ്ങളില്‍ ക്ഷേത്രത്തിനുള്ള ചെലവ് വരവിനേക്കാള്‍ അധികമായാല്‍ ഗവണ്‍മെന്റ് വഹിക്കും. ഇവിടെ ഔദ്യോഗിക ഭാരവാഹികളായി ഒരു ബ്രാഹ്മണനെയും രണ്ട് നായര്‍ സമുദായത്തില്‍പെട്ടവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത പ്രദേശമാണ് ഇവിടം. പലരും കാലാവസ്ഥയുടെ ഇരയായി തീരും. അതിനാല്‍ ഔദ്യോഗിക ഭാരവാഹികള്‍ മാറിക്കൊണ്ടിരിക്കും.  

”വയസായ സ്ത്രീകളും പെണ്‍കുട്ടികളും ക്ഷേത്രത്തില്‍ എത്താറുണ്ട്. എന്നാല്‍ ഋതുമതികളായവര്‍ നിശ്ചിത ജീവിതകാലഘട്ടത്തില്‍ അവിടെ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. എല്ലാവിധ ലൈംഗികപരമായ കാര്യങ്ങളോടും ഈ ദേവസ്ഥാനത്തിന് വിരക്തി ആയതിനാല്‍ ആണിത്” എന്നും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ഏറ്റവും സമീപ പ്രദേശമായ കുക്കാട്, യെരുമക്കുളി തുടങ്ങിയ പ്രദേശത്ത് നിന്ന് ഇവിടേക്ക് 22 മൈല്‍ ദൂരമുണ്ടെന്നും പാതകള്‍ കഠിനമാണെന്നും മലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസികളാണ് ഇവിടെ എത്താന്‍ സഹായിക്കുകയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്, ഡോ. എസ്. റയ്‌മണ്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.