Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനമാര്‍ഗം സൂക്ഷ്മമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:02 am IST
in Samskriti

അണുഃ പന്ഥാവിതതഃ പുരാണോ മാം സ്പൃടോളനുവിത്തോ…

സൂക്ഷ്മവും വിസ്തീര്‍ണവും പുരാതനവുമായ ആ മാര്‍ഗം എന്നെ സ്പര്‍ശിച്ചിരിക്കുന്നു. അതായത് ഞാന്‍ അറിഞ്ഞിരിക്കുന്നു. ഞാന്‍ അതിനെ സാക്ഷാത്കരിച്ചിരിക്കുന്നു. വിവേകികളായ ബ്രഹ്മജ്ഞാനികള്‍ ആ മാര്‍ഗത്തിലൂടെ മുക്തരായി ഈ ജീവിതത്തിന് ശേഷം മോക്ഷത്തെ നേടുന്നു. അറിയാന്‍ വിഷമമുള്ളതിനാലാണ് ജ്ഞാനമാര്‍ഗത്തെ സൂക്ഷ്മം എന്ന് പറഞ്ഞത്. ആദിയും അന്തവുമില്ലാത്ത ബ്രഹ്മത്തെപ്പറ്റിയായതിനാ

ല്‍ വിസ്തീര്‍ണമെന്ന് പറയുന്നു. ചിരപുരാതനമായ വേദങ്ങളില്‍ പറഞ്ഞിരിക്കുന്നതിനാലാണ് പുരാതനം എന്ന് വിശേഷിപ്പിച്ചത്. മന്ത്രത്തെ ദര്‍ശിച്ച ഋഷിയാണ് താന്‍ ജ്ഞാന മാര്‍ഗത്തെ അറിഞ്ഞ് പരമപദത്തെ സാക്ഷാത്കരിച്ചു എന്ന് പ്രഖ്യാപിക്കുന്നത്. ആത്മജ്ഞാനികളായവര്‍ക്ക് ആ ബ്രഹ്മവിദ്യാ ഫലത്തെ അനുഭവിക്കാം. ഇതും തനിക്ക് ബോധ്യം വന്നതായി സാക്ഷ്യപ്പെടുത്തുന്നു. പരമപദമായ മോഷത്തെയാണ് സ്വര്‍ഗമെന്ന് പറഞ്ഞത്.

 തസ്മിന്‍ ശുക്ലമുത നീല മാഹുഃ പിങ്ഗളം ഹരിതം ലോഹിതം ച…

ആ മാര്‍ഗത്തെപ്പറ്റി ചിലര്‍ വെളുപ്പാണെന്നും ചിലര്‍ നീലയാണെന്നും പിങ്ഗളമാണെന്നും പച്ചയാണെന്നും ചുവപ്പാണെന്നും പറയുന്നു. ഈ മാര്‍ഗം ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണനാല്‍ സാക്ഷാത്കരിക്കപ്പെട്ടതാണ്. പുണ്യവാനായ ബ്രഹ്മജ്ഞാനിയും തേജസ്വരൂപനും ഇതുവഴി പരമപദത്തിലേക്ക് പോകുന്നു. ആ മാര്‍ഗത്തെക്കുറിച്ച് പലരും പലതും പറയുന്നു. ഓരോരുത്തരും അവര്‍ക്ക് തോന്നുന്ന നിറത്തെ പറയുന്നു. ഈ നിറങ്ങള്‍ നാഡികളുമായി ബന്ധപ്പെട്ടതാണ്. അല്ലെങ്കില്‍ സൂര്യ മാര്‍ഗമാണ്. പുണ്യകര്‍മങ്ങളിലൂടെ ചിത്തശുദ്ധി നേടി ഏഷണാത്രയങ്ങള്‍ വെടിഞ്ഞവനാണ് ഇവിടെ പുണ്യവാന്‍. ബ്രഹ്മജ്ഞാനിക്ക് പുണ്യമോ പാപമോ ഇല്ല. വിജ്ഞാന ജ്യോതിസ്സായിത്തീര്‍ന്നവനെയാണ് തൈജസന്‍ എന്ന് വിശേഷിപ്പിച്ചത്.

അന്ധം തമഃ പ്രവിശന്തിയേളവിദ്യാമുപാസതേ

തതോ ഭൂയ ഇവതേ തമോ യ ഉ വിദ്യായാം രതാഃ

അറിവില്ലായ്‌മയില്‍ നിന്നുണ്ടാകുന്ന കര്‍മങ്ങളെ ഉപാസിക്കുന്നവര്‍ കൂരിരുട്ടില്‍ പ്രവേശിക്കുന്നു. വിദ്യയെന്ന സഗുണോപാസനയില്‍ മുഴുകുന്നവര്‍ അതിലും അധികമായ കൂരിരുട്ടിലേക്ക് പോകുന്നു. ഈശാവാസ്യോപനിഷത്തില്‍ ഈ മന്ത്രം ഇതുപോലെ തന്നെ വരുന്നുണ്ട്. കര്‍മവും ഉപാസനയും കൊണ്ട് മോക്ഷത്തെ ലഭിക്കില്ലെന്നും ജ്ഞാനമാണ് മോക്ഷസാധനമായത് എന്നും ഇവിടെ ഉറപ്പാക്കുന്നു.

വേദത്തില്‍ പറയുന്ന കര്‍മകാണ്ഡത്തില്‍ മുഴുകി അവയുടെ ഉദ്ദേശ്യം പോലും അറിയാതെ കര്‍മങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ സംസാരമായ കൂരിരുട്ടിലാണ് ചെന്നുപെടുന്നത്. പലതരത്തിലുമുള്ള ദേവതാ ഉപാ

സനയില്‍ മാത്രം മുഴുകിയവര്‍ക്കും കൂരിരുട്ടു തന്നെ ഫലം. ഉപനിഷത്ത് പറയുന്ന അര്‍ഥത്തെ അറിയാതെ അവര്‍ ഉപാസനയില്‍ പെട്ടുപോകുന്നു.

അനന്ദാ നാമ തേ ലോകാ

അന്ധേനതമസാവൃതാഃ

താംസ്‌തേ പ്രേത്യാഭിഗച്ഛന്ത്യ 

വിദ്വാംസോളബുധോ ജനാഃ

ആനന്ദമില്ലാത്തവയെന്ന് പ്രസിദ്ധങ്ങളായ ആ ലോകങ്ങള്‍ കൂരിരുട്ട് നിറഞ്ഞതാണ്. അജ്ഞാനികളും ആത്മബോധമില്ലാത്തവരുമായ ആളുകള്‍ മരിച്ച് ആ ലോകങ്ങളിലേക്ക് പോകുന്നു. ഇതും ഈശാവാസ്യോപനിഷത്തില്‍ വരുന്ന മന്ത്രമാണ്. ശാസ്ത്ര വിഹിതമായ നിവൃത്തിമാര്‍ഗത്തെയും പ്രവൃത്തി മാര്‍ഗത്തെയും അനുസരിക്കാതെ തന്നിഷ്ടപ്രകാരം നടക്കുന്നവര്‍ക്കുള്ള ഗതിയാണിത്. സത്യദര്‍ശനത്തിന് സാധിക്കാത്തതിനാലാണ് ഈ ലോകങ്ങളെ കൂരിരുട്ട് നിറഞ്ഞത് എന്ന് പറഞ്ഞത്. കര്‍മഫലത്തെ അനുഭവിക്കേണ്ടതിനാല്‍ ജന്മങ്ങളെ തന്നെയാണ് ലോകങ്ങള്‍ എന്ന് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.