Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പേടിപ്പിച്ച, ചിരിപ്പിച്ച ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2018, 04:24 am IST
inEntertainment

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപ്റ്റന്‍ രാജു വില്ലനാണ്. നായകനായ മോഹന്‍ലാലിനെയും ശ്രീനിവാസനെയും കൊല്ലാന്‍ വരുന്ന വാടകക്കൊലയാളി. പക്ഷേ, ക്യാപ്റ്റന്റെ കഥാപാത്രം മലയാളിയെ ഏറെ ചിരിപ്പിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും നാടോടിക്കാറ്റിലെ ക്യാപ്റ്റന്‍ രാജുവിന്റെ പവനായി ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ‘പവനായി അങ്ങനെ ശവമായി…’ എന്നത് ഒരു ചൊല്ലായി, ഭാഷയ്‌ക്കു മുതല്‍ക്കൂട്ടായി. സിഐഡി മൂസയില്‍ ക്യാപ്റ്റണ്‍ സിഐഡിയായിരുന്നു. കാറുതള്ളാന്‍ വേറെ ആളുവേണ്ടാത്ത സിഐഡി. കറുത്ത ഭംഗിയുള്ള സ്യൂട്ട്‌കേസില്‍ മീനുമായി വരുന്ന കരുണന്‍ ചന്തക്കവല എന്ന സിഐഡിയെ ആര്‍ക്കുമറക്കാനാകും. 

എണ്‍പതുകളിലെ മലയാളസിനിമയുടെ സുവര്‍ണ്ണ കാലത്തിനൊപ്പമാണ് ക്യാപ്റ്റന്‍ രാജുവും വളര്‍ന്നത്. പവനായിയെ അവിസ്മരണീയമാക്കിയ ആ കാലഘട്ടത്തില്‍ തന്നെയാണ് പ്രേക്ഷക മനസ്സില്‍ ഭയംജനിപ്പിക്കുന്ന നിരവധി വില്ലന്‍ കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചത്. സിബിമലയില്‍ സംവിധാനം ചെയ്ത ‘ആഗസ്റ്റ് ഒന്ന്’ എന്ന സിനിമയിലെ നിക്കോളാസിനെ ജീവസ്സുറ്റതാക്കാന്‍ ക്യാപ്റ്റനു മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ ആകാരവും സംസാരവും ചലനങ്ങളുമെല്ലാം വാടകക്കൊലയാളിക്കു ചേരുന്നതായി. ആ സിനിമയുടെ വിജയം ക്യാപ്റ്റന്‍ രാജു എന്ന നടന്റെ അഭിനയ വൈഭവത്തെ അടിസ്ഥാനമാക്കിത്തന്നെയായിരുന്നു. 

~അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഏറെയും വില്ലന്മാരായിരുന്നു. രണ്ടാം സ്ഥാനം പോലീസ് ഓഫീസര്‍മാര്‍ക്കും. എന്നാല്‍, ക്യാപ്റ്റന്‍ അഭിനയിച്ച പോലീസ് വേഷങ്ങള്‍ വില്ലന്മാരായിരുന്നില്ല. അഭിനയ പ്രാധാന്യമുള്ള പോലീസ് ഓഫീസര്‍മാര്‍ ക്യാപ്റ്റന്‍ രാജുവിന്റെ കയ്യില്‍ ഭദ്രമായി. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇന്നലെ, കളികാര്യമായി, രാക്ഷസരാജാവ് തുടങ്ങിയ ചിത്രങ്ങളിലെ നല്ല പോലീസ് വേഷങ്ങളിലൂടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

തമിഴ് സിനിമയെ കയ്യിലെടുത്ത വില്ലനാകാനും ക്യാപ്റ്റനു കഴിഞ്ഞു. ജല്ലിക്കെട്ട്, ശൂരസംഹാരം, ജീവ, ധര്‍മ്മത്തിന്‍ തലൈവന്‍ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായി. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും കടന്ന് ഹോളിവുഡില്‍ വരെ ക്യാപ്റ്റന്‍ രാജുവെത്തി. 1999ല്‍ ഇസ്മായില്‍ മര്‍ച്ചെന്റിന്റെ ‘കോട്ടണ്‍ മേരി’-യില്‍ ക്യാപ്റ്റന്‍ അഭിനയിച്ചതും പോലീസ് ഓഫീസറുടെ വേഷത്തിലാണ്. 

പട്ടാളത്തില്‍ നിന്നെത്തി മലയാള സിനിമയുടെ ഭാഗമായി മാറിയ നിരവധി നടന്മാര്‍ നമുക്കുണ്ടായിട്ടുണ്ട്. ജി.കെ.പിള്ളയും ജയനുമൊക്കെ അക്കൂട്ടത്തിലുള്ളവരാണ്. ക്യാപ്റ്റന്‍ രാജുവും പട്ടാളക്കാരനായിരുന്നു. എന്നാല്‍ പട്ടാളത്തിലെ ഉന്നത പദവികളിലെത്തുമായിരുന്ന അദ്ദേഹം നാടകത്തിനു വേണ്ടിയാണ് ആ ജോലി ഉപേക്ഷിച്ചത്. മുംബൈയില്‍ പട്ടാളക്കാരനായിരിക്കുമ്പോഴാണ് തീയറ്റര്‍ ആകര്‍ഷണമായത്. ആദ്യം ഒഴിവു സമയം ചെലവഴിക്കാനായിരുന്നു നാടകക്കാഴ്ച. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി. മുംബൈയിലെ പ്രതിഭാ തീയറ്ററില്‍ അമേച്വര്‍ നാടകത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം. ആ ചുവട് അദ്ദേഹത്തിന് പിഴച്ചില്ല. ജോഷിയുടെ ‘രക്ത’ത്തില്‍ പ്രേംനസീറിനും മധുവിനൊപ്പം ക്യാപ്റ്റനും നല്ല വേഷത്തിലെത്തി. പിന്നീട് സിനിമയുടെ ഏഴടിപ്പൊക്കമുള്ള നടനായി.

സിനിമയിലെ ഭയപ്പെടുത്തുന്ന വില്ലന്‍, ജീവിതത്തില്‍ സ്‌നേഹസമ്പന്നനായിരുന്നു. എല്ലാവരെയും സ്വയം അദ്ദേഹം പരിചയപ്പെട്ടത് ‘രാജുഅച്ചായനാടോ…’ എന്ന സംബോധനയോടെയാണ്. ആരെയും നിറഞ്ഞ ചിരിയോടെ ‘അനിയാ..’ എന്നു വിളിച്ചു. എങ്കിലും സിനിമയില്‍ നിന്ന് കയ്‌പ്പുനീര്‍ കുടിക്കാനും ക്യാപ്റ്റന് സാഹചര്യമുണ്ടായി.

സിനിമാ സംഘടന സംവിധായകന്‍ വിനയന് വിലക്ക് ഏര്‍പ്പെടുത്തിയ കാലത്ത് വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന  സിനിമയില്‍ അഭിനയിച്ചതിന് ക്യാപ്റ്റന്‍ രാജുവിനെയും വിലക്കി. ക്യാപ്റ്റനൊപ്പം മാള അരവിന്ദനും സ്ഫടികം ജോര്‍ജ്ജിനും വിലക്കു വന്നു. അവരാരും പിന്നീട് സിനിമയില്‍ സജീവമായതുമില്ല. താന്‍ വളരെയധികം സ്‌നേഹിച്ചവര്‍ തന്നെ അകറ്റി നിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്റെ മനസ്സും വേദനിച്ചു. ഒരു നടന്‍ തന്നോട് മോശമായി പെരുമാറിയത് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. വിലക്കിനു ശേഷം ക്യാപ്റ്റന്‍ രാജുവും സജീവമായില്ല. നല്ല വേഷങ്ങള്‍ കിട്ടാതായി എന്നു തന്നെ പറയാം. 2010ലാണ് ‘യക്ഷിയും ഞാനും’ റിലീസാകുന്നത്. പിന്നീട് വിരലില്‍ എണ്ണാവുന്ന വേഷങ്ങള്‍ മാത്രമാണ് നാല് പതിറ്റാണ്ടോളം അഭിനയരംഗത്തെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തെ തേടിയെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍
Business

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.