Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രൂപത്തിലുടെ അരൂപത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 02:35 am IST
in Samskriti

ഗണപതിഭഗവാന്‍ തന്റെ ഭക്തര്‍ക്ക് സാന്നിദ്ധ്യമരുളി അവരെ അനുഗ്രഹീതരാക്കുന്ന ദിവസത്തിലാണ് ഗണേശചതുര്‍ത്ഥി ആഘോഷിക്കുന്നത്. ജ്ഞാനം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ് ഗജമുഖനായ ഗണപതി. ഗണപതി ഭഗവാന്റെ പിറന്നാളാണ് ഈ ദിവസം എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും അതിന് കുറേക്കൂടി ആഴത്തിലുള്ള അര്‍ഥങ്ങളുണ്ട്.

ഗണേശനെ ആദിശങ്കരന്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഗജമുഖനായാണ് ഗണേശനെ ആരാധിക്കുന്നതെങ്കിലും ആ സ്വരൂപം പരബ്രഹ്മത്തെയാണ് വ്യക്തമാക്കുന്നത്.

 ”അജം നിര്‍വികല്പം  നിരാകാരമേകം” എന്ന പരാമര്‍ശം ഗണേശന്‍ ഒരിക്കലും ജനിച്ചിട്ടില്ല എന്നാണ് ദ്യോതിപ്പിക്കുന്നത്. അദ്ദേഹം അജം (ജനിക്കാത്തത്) ആണ്. നിരാകാരം(രൂപമില്ലാത്തത്) ആണ്. നിര്‍വികല്‍പം (ഗുണ വിശേഷണങ്ങളില്ലാത്തത്)ആണ്. എല്ലായിടത്തുമുള്ള സര്‍വവ്യാപിയായ ചേതനയുടെ പ്രതീകമാണ് ഭഗവാന്‍. ഈ പ്രപഞ്ചത്തിന് കാരണമായ ഊര്‍ജമാണ് ഗണപതി. അതേസമയം, എല്ലാം പ്രകടമാക്കുന്നതും ഈ ഊര്‍ജത്തില്‍ നിന്നു തന്നെ. ഈ പ്രപഞ്ചം ലയിക്കുന്നതും ഈ ഊര്‍ജത്തിലാണ്. ഗണേശന്‍ നമുക്ക് പുറത്തല്ല ഉള്ളത്. മറിച്ച്  നമ്മുടെ ഉള്ളിലെ കേന്ദ്ര ബിന്ദുവാണ്. ഇത് വളരെ സൂക്ഷ്മമായ ജ്ഞാനമാണ്. എല്ലാവര്‍ക്കും രൂപത്തില്‍ അരൂപത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ല.

ഇതറിഞ്ഞ നമ്മുടെ പുരാതന ഋഷിമാര്‍ എല്ലാക്കാലങ്ങളിലുമുള്ള മനുഷ്യര്‍ക്കും രൂപങ്ങള്‍   മനസ്സിലാക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. അരൂപമായതിനെ അനുഭവിക്കാനാവാത്തവര്‍ക്ക് ആദ്യം കുറേക്കാലം മൂര്‍ത്തരൂപത്തിന്റെ അനുഭവത്തിലൂടെ അരൂപിയായ ബ്രഹ്മനിലേക്കു എത്താന്‍ കഴിയുന്നു. അതുകൊണ്ട്  അരൂപി

യാണ് ഗണേശന്‍. എന്നാല്‍, ആദിശങ്കരന്‍ പ്രാര്‍ത്ഥിച്ച ഗണേശരൂപം അരൂപിയായ ഗണേശനെക്കുറിച്ചുള്ള സന്ദേശം നല്‍കുന്നു. അങ്ങനെ രൂപത്തില്‍ നിന്ന് തുടങ്ങിക്കഴിയുമ്പോള്‍ സാവധാനം അരൂപിയായ ചേതന പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു.

ഗണേശന്റെ രൂപത്തെ തുടര്‍ച്ചയായി ആരാധിക്കുന്നത്തിലൂടെ ഗണേശന്‍ എന്ന് വിളിക്കുന്ന അരൂപിയായ പരമാത്മാവിലേക്കെത്തുന്നു. അനന്യമായ കലയെ ആണ് ഗണേശചതുര്‍ത്ഥി പ്രതിനിധാനം ചെയ്യുന്നത്.

ഗണേശസ്‌തോത്രങ്ങളും ഈ സന്ദേശമാണ് നല്‍കുന്നത്. നമ്മുടെ ചേതനയില്‍ നിന്ന് ഗണേശനോട് പുറത്തുവന്ന് മുമ്പിലിരിക്കുന്ന വിഗ്രഹത്തില്‍ കുറച്ചുനേരത്തേക്ക്  നമ്മോടോപ്പം കളിക്കാനായി ഇരിക്കാന്‍ നമ്മള്‍ പറയുന്നു. പൂ

ജയ്‌ക്ക് ശേഷം നമ്മള്‍ അദ്ദേഹത്തോട് നമ്മുടെതന്നെ ചേതനയിലേക്ക് തിരിച്ചുപോകാനായി വീണ്ടും പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം വിഗ്രഹത്തില്‍ ആവാഹിക്കപ്പടുമ്പോള്‍ ഈശ്വരന്‍ നമുക്ക് തന്നതെല്ലാം നമ്മള്‍ വിഗ്രഹത്തെ പൂജിക്കുന്നതിലൂടെ  തിരിച്ചുകൊടുക്കുന്നു.

പൂജ കഴിഞ്ഞു കുറച്ചു ദിവസത്തിന് ശേഷം വിഗ്രഹം ജലത്തില്‍ നിമജ്ജനംചെയ്യുന്നത് ഈശ്വരന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയാണ്, വിഗ്രഹത്തിലല്ല എന്ന തിരിച്ചറിവ് ഉറപ്പിക്കുന്നു. അതുകൊണ്ട് ഗണേശ ചതുര്‍ത്ഥി സര്‍വവ്യാപിയായ ഈശ്വരനെ അനുഭവിക്കുന്നതിനെയും അതില്‍ നിന്ന് ആനന്ദം കണ്ടത്തുന്നതിനെയും പ്രതിനിധാനം ചെയ്യുന്നു.

ഒരുതരത്തില്‍ ഇത്തരം ആഘോഷങ്ങള്‍ ഉത്സാഹത്തിന്റെയും, ഭക്തിയുടേയും വളര്‍ച്ചയ്‌ക്ക് കാരണമാകും. നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശനുള്ളത്. അതുകൊണ്ട് അദ്ദേഹത്തെ ആരാധിക്കുമ്പോള്‍ നമ്മിലെ എല്ലാ സത്ഗുണങ്ങളും വിടര്‍ന്നു വികസിക്കും. അദ്ദേഹം ജ്ഞാനത്തിന്റെ ദേവനുമാണ്. നമ്മില്‍ ജ്ഞാനം ഉദിക്കുന്നത് ആത്മാവിനെക്കുറിച്ച് അവബോധമുണ്ടാകുമ്പോഴാണ്. ജഡതയുള്ളപ്പോള്‍ ജ്ഞാനവും അറിവും ഉണ്ടാവുകയില്ല. മാത്രമല്ല ചൈതന്യവും വികാസവും സംഭവിക്കുകയുമില്ല. അതുകൊണ്ട് ഗണേശന്‍ അധീശനാ

യ ചേതനയെ ഉണര്‍ത്തണം. അതിനാലാണ് ഏതു പൂജയ്‌ക്ക് മുമ്പും ചേതനയെ ഉണര്‍ത്താന്‍ ഗണേശനെ പ്രാര്‍ഥിക്കുന്നത്.

ഗണേശവിഗ്രഹം പ്രതിഷ്ഠിക്കൂ… അനന്തമായ സ്‌നേഹത്തോടെ ആരാധിക്കൂ… ധ്യാനിക്കൂ… എന്നിട്ട്  ഉള്ളിലെ ഗണേശനെ അനുഭവിക്കൂ… ഇതാണ് ഗണേശചതുര്‍ത്ഥിയുടെ പ്രതീകാത്മക സത്ത. ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ഗണേശ തത്ത്വത്തെ നമുക്ക്  ഉണര്‍ത്താം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

World

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)
India

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

പുതിയ വാര്‍ത്തകള്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.