Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാശനഷ്ടം തിട്ടപ്പെടുത്തല്‍; റവന്യു പരിശോധന പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:19 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയക്കെടുതി നഷ്ടം തിട്ടപ്പെടുത്താനുള്ള റവന്യു വകുപ്പിന്റെ പരിശോധന പ്രഹസനം. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നാശനഷ്ടം വിലയിരുത്താന്‍ റവന്യു, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും എത്തിയിട്ടില്ല.

  കൈനകരിയടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. ഇവിടുത്തുകാരില്‍ ഭൂരിപക്ഷവും ദുരിതാശ്വാസ ക്യാമ്പുകളിലും, വാടകവീടുകളിലും, ബന്ധുവീടുകളിലുമാണ്. വീടുകളുടെയും, ഉപകരണങ്ങളുടെയും നാശനഷ്ടം വിലയിരുത്താന്‍ കൈനകരിയിലെത്തിയ ഉദ്യോഗസ്ഥര്‍ പൂട്ടിക്കിടക്കുന്ന വീടുകളുടെ വെളിയില്‍ നിന്ന് നഷ്ടം വിലയിരുത്തി മടങ്ങിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകളുടെ പരിസരം വരെ അരയാള്‍ ഉയരത്തില്‍ വെള്ളം ഉള്ളതിനാല്‍ പലയിടങ്ങളിലും പാടശേഖരങ്ങളുടെ ബണ്ടുകളില്‍ നിന്ന് നോക്കിക്കണ്ടാണ് നാശനഷ്ടം തിട്ടപ്പെടുത്തിയതത്രെ.

പല വീടുകളുടെയും പുറത്ത് വിള്ളലുകള്‍ മാത്രമെ കാണുകയുള്ളു. ഉള്ളില്‍ കയറി പരിശോധിച്ചാലേ വീടിന്റെ തകര്‍ച്ച പൂര്‍ണമായും ബോദ്ധ്യപ്പെടൂ. രണ്ടു മാസത്തോളമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ബഹുഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാതായി കഴിഞ്ഞു. കൂടാതെ ഗൃഹോപകരണങ്ങളുടെ നഷ്ടവും വീടുകളുടെ വളരെ ദൂരത്ത് നിന്ന് എങ്ങിനെ തിട്ടപ്പെടുത്താന്‍ കഴിയുമെന്നും ദുരിതബാധിതര്‍ ചോദിക്കുന്നു. 

നിലവില്‍ പ്രദേശത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത് അനുസരിച്ചാണ് നാശനഷ്ടം തിട്ടപ്പെടുത്തുന്നത്. 

ക്യാമ്പുകളില്‍ നിന്ന് ദുരന്തബാധിതര്‍ പൂര്‍ണമായും മടങ്ങിയെത്തിയ ശേഷം അവരുടെ സാന്നിദ്ധ്യത്തില്‍ നഷ്ടം തിട്ടപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധന രാഷ്‌ട്രീയ പ്രേരിതമായാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. 

ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും വീടുകളും ഒഴിവാക്കി അന്വേഷണം നടത്തുന്നതായി ദുരിതബാധിതര്‍ പരാതിപ്പെടുന്നു. 

ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങള്‍ക്കു ശേഷം വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു തീര്‍ക്കാന്‍ കാത്തിരിക്കുകയാണു ജനം. 

ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി തീര്‍ത്താല്‍ ആനുകൂല്യങ്ങളില്‍നിന്ന്ഒഴിവാകുമോയെന്ന ആശങ്കയിലാണു തകര്‍ന്ന വീടുകളില്‍ കഴിയുന്നവര്‍. 

കുട്ടനാട്ടില്‍ വീടുകള്‍ക്കൊപ്പം നിരവധി ക്ഷീരകര്‍ഷകരുടെ പശുത്തൊഴുത്ത്, മത്സ്യകൃഷി, കോഴിഫാമുകള്‍, മതിലുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നശിച്ചിരുന്നു. 

ഇവിടെയൊന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ, അതാത് വകുപ്പ്തല ഉദ്യോഗസ്ഥരോ എത്തി നോക്കിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.