Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സദ്ഗുരുവിന്റെ പാദസേവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:02 am IST
in Samskriti

ഭഗവാന്‍ മാത്രമേ സത്യമായിട്ടുള്ളൂ എങ്കില്‍ നാം ഈ കാണുന്ന ഭൂമിയുടേയും മറ്റും സത്യമെന്താണ്? അതെങ്ങനെയുണ്ടായി? ഇതൊന്നും സത്യമല്ലേ? അതോ ഈ സൃഷ്ടികളെല്ലാം തന്നെ മായയാണോ? ബ്രഹ്മാവ്-സൃഷ്ടാവ് ഉണ്ടായതെങ്ങനെ?

ലോകര്‍ക്കുണ്ടായേക്കാവുന്ന പല സംശയങ്ങളും വിദൂരമൈത്രേയ സംവാദത്തില്‍ വിഷയമായി. ധര്‍മദേവാവതാരമായ വിദുരര്‍ക്ക് ഇതൊന്നുമറിയാഞ്ഞിട്ടല്ല. എന്നാല്‍ ലോകോപകാരത്തിനായി, ഭഗവാന്‍ ശ്രീകൃഷ്ണന്‍ മൈത്രേയ മഹര്‍ഷിയെ ഏല്‍പ്പിച്ച അറിവ്, ഒരു പശു ചുരത്തിയ പാല്‍ കിടാവ് വായ്‌ക്കകത്താക്കുന്നതുപോലെ കറന്നെടുക്കുയാണ് ഉദ്ദേശ്യം. ഇവിടെ ഒരു നല്ല കറവക്കാരന്റെ ചുമതലയാണ് വിദുരര്‍ നിറവേറ്റിയത്. ഇതൊന്നും വിദുരര്‍ക്കുവേണ്ടിയല്ല. മഹാത്മാക്കളുടെ ചിന്തയും വാക്കും പ്രവൃത്തിയും ലോകര്‍ക്കുവേണ്ടിയാണ്. മനസാ വാചാ കര്‍മണാ അവര്‍ ലോകരുടേതാണ്.

യത്‌സേവയാ ഭഗവതഃ കൂടസ്ഥസ്യ മധുദ്വിഷഃ

രതരാസോ ഭവേത്തീവ്രഃ പാദയോര്‍വ്യസനാര്‍ദ്ദനഃ”

ഭഗവാന്‍ മധുവൈരി കൂടസ്ഥനാണ്. ഈ അസ്ഥികൂടത്തിനുള്ളിലിരിക്കുന്നവനാണ്. നമ്മുടെ ഈ ശരീരത്തിനുള്ളിലിരുന്ന് നമ്മിലെ ആസുരികതയെ നശിപ്പിക്കുന്ന ഭഗവാനില്‍ തീവ്രമായ രതിയുണ്ടാകാന്‍ സഹായിക്കുന്നത് സദ്ഗുരുവിന്റെ പാദസേവയാണ്. ആ പാദസേവയ്‌ക്കു കിട്ടിയ അവസരമാണ് വിദുരര്‍ ഉപയോഗിക്കുന്നത്. ഗുരുവിന്റെ പാദസേവകൊണ്ട് തീവ്രമായ ഭക്തി ലഭിക്കും. ആ ഭക്തിയാല്‍ ജീവന്മുക്താവസ്ഥ കൈവരിക്കും.

ഗുരുഭക്തികൊണ്ടാണ് ഈ ശാസ്ത്രം പ്രകടീകൃതമായിട്ടുള്ളത്. പണ്ട് ബ്രഹ്മാവ് നമസ്‌കരിച്ചപ്പോള്‍ ശ്രീമഹാവിഷ്ണു ചതുശ്ലോകിയായുപദേശിച്ചു. അന്ന് ആദിശേഷനായിരുന്ന ശ്രീ സങ്കര്‍ഷണമൂര്‍ത്തിയും അതു നിഗ്രഹിച്ചു. പിന്നീടൊരിക്കല്‍ സനത് കുമാരാദി മഹര്‍ഷിമാര്‍ ശ്രീസങ്കര്‍ഷണ മൂര്‍ത്തിയെ ഗുരുവായി സങ്കല്‍പിച്ച് ആരാധിച്ചപ്പോള്‍ സങ്കര്‍ഷണമൂര്‍ത്തി അത് അവര്‍ക്കായി ഉപദേശിച്ചു.

സനത് കുമാരമഹര്‍ഷിയോടുള്ള ഭക്തികൊണ്ടാണ് സാംഖ്യായനന്‍ ഈ അറിവുനേടിയെടുത്തത്.

സാംഖ്യായനന്‍ മുഖാന്തിരം പരാശര മഹര്‍ഷിക്കും തുടര്‍ന്ന് ദേവഗുരുവായ ബൃഹസ്പതിക്കും ഇതത്വം ലഭ്യമായി.

പരാശര മഹര്‍ഷിയാണ് എനിക്ക് ആദ്യം ഈ തത്വം ഉപദേശിച്ചു തന്നതെന്ന് മൈത്രേയ മഹര്‍ഷി വിസ്മരിക്കുന്നു.

പരാശരമഹര്‍ഷിയും ശിഷ്യപരമ്പരകളും മുഖാന്തിരം ഭാഗവത തത്വം ലോകത്തില്‍ പ്രചരിച്ച് പരാശരന്‍ അറിയപ്പെടട്ടേയെന്ന് പണ്ട് പുലസ്ത്യമഹര്‍ഷി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് എനിക്കും ഈ ഉപദേശം ലഭിച്ചതെന്ന് മൈത്രേയ മഹര്‍ഷി വിദുരര്‍ക്കു വ്യക്തമാക്കിക്കൊടുത്തു.

പരാശര പരമ്പരയാണ് ഭൂമിക്ക് ഈ മഹത്തായ സ്വത്ത് സമ്പാദിച്ചു നല്‍കിയത്. സ്വര്‍ഗത്തില്‍ ബൃഹസ്പതിയും ഇത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. പാതാളലോകത്തില്‍ ആദിശേഷന്‍ സനത്കുമാരാദികള്‍ മറ്റുലോകങ്ങളില്‍ ഭഗവദ്് ലീലകള്‍ വിവരിച്ചു.

പണ്ട് ബൃഹസ്പതിക്ക് ഈ ജ്ഞാനം ലഭ്യമായിരുന്നുവെങ്കിലും സുഖഭോഗികളായ ദേവന്മാര്‍ ഇതു വേണ്ടപോലെ മനസ്സിലാക്കുകയോ ഉപയോഗിക്കുകയോ ചെയ്തില്ല. മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചുമില്ല.

എന്നാല്‍ ഭൂമിയില്‍, മനുഷ്യനായ പരീക്ഷിത്ത് മഹാരാജാവിന് ശുകമഹര്‍ഷി ഭാഗവത തത്വം ഉപദേശിക്കാന്‍ പോകുന്നുവെന്നു കേട്ടറിഞ്ഞ ഇന്ദ്രാദി ദേവന്മാര്‍ ആ ഉപദേശം തങ്ങള്‍ക്കു തരണമെന്ന് ശുകമഹര്‍ഷിയോഭ്യര്‍ഥിച്ചു.

പരീക്ഷിത്തിന് മരണഭയം ഒഴിവാക്കുകയാണല്ലോ ആവശ്യം. അതിനായി പരീക്ഷിത്തിന് അമൃതകുംഭം തന്നെ നല്‍കാം. പകരം ഭാഗവത തത്വം ദേവന്മാര്‍ക്കു നല്‍കാന്‍ ശുകമഹര്‍ഷി കരുണ കാട്ടണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന.

ഭാഗവത തത്വത്തിനു മുന്നില്‍ അമൃതകുംഭം നിസ്സാരമാണ് എന്നായിരുന്നു ശുകമഹര്‍ഷിയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

India

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.