Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയോരം കുന്നിടിച്ചില്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 02:35 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ കുറഞ്ഞെങ്കിലും മലയോരമേഖല കുന്നിടിച്ചില്‍ ഭീഷണിയില്‍. മലയോരമേഖലയില്‍ കഴിഞ്ഞ ദിവസം ശക്തമായ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് വ്യാപകമായ നാശനഷ്ടമുണ്ടായ അമ്പായത്തോട്, പാല്‍ചുരം, കൊട്ടിയൂര്‍, നരിക്കോട് മല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുന്നിടിച്ചില്‍ ഭീഷണിയിലാണ്. തലശ്ശേരി വളവുപാറ റോഡില്‍ ഇന്നലെ കുന്നിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇരിട്ടി നേരമ്പോക്ക് റോഡില്‍ കുന്നിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് നിരവധി കുടുംബങ്ങളെ സമീപത്തെ പ്രഗതി കോളേജിലേക്ക് മാറ്റി താമസിപ്പിച്ചു. മഴക്കെടുതി ഏറെ ബാധിച്ച അയ്യന്‍കുന്ന് പഞ്ചായത്തില്‍ നൂറ്റന്‍പത് ഹെക്ടറോളം കൃഷി നശിച്ചതായാണ് കണക്ക്. നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി.

മലയോരമേഖലയായ കോളയാട് പഞ്ചായത്തിലെ പെരുവയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകമായി കൃഷിഭൂമി ഒലിച്ചുപോയി. നിരവധി വീടുകളില്‍ വെള്ളം കയറി. മരങ്ങള്‍ ഒഴുകിവന്ന് പാലങ്ങളില്‍ തങ്ങിയതിനാല്‍ കടലുകണ്ടം, ചന്ദ്രോത്ത് പാലങ്ങള്‍ ഉപയോഗശൂന്യമായി. ഇരുപത്തിരണ്ട് കുടുംബങ്ങളിലെ നാല്‍പ്പത്തിയെട്ടോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കീഴൂര്‍ക്കുന്ന്, കിളിയന്തറ, കുന്നോത്ത്, കൂട്ടുപുഴ വളവുപാറ, കൊട്ടിയൂര്‍ അമ്പായത്തോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുന്നിടിച്ചില്‍ ഭീഷണിയിലാണ്. പല കുന്നുകളിലുമുണ്ടായിട്ടുള്ള വലിയ വിള്ളലുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. 

ഇരിട്ടി കോറമുക്കില്‍ കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ പയഞ്ചേരിമുക്ക് റോയല്‍ എഞ്ചിനീയറിംഗ് ഉടമ കെ.വി.ഡൊമിനിക്കിനെ ഇന്നലെയും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ഇന്നലെ രാവിലെ മുതല്‍ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയിലെ ശക്തമായ ഒഴുക്ക് അന്വേഷണത്തെ  ബാധിക്കുന്നുണ്ട്. 

കനത്ത മഴയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ മരിച്ച മടിക്കേരിയില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും ആശങ്കാജനകമാണ്. മടിക്കേരി മക്കന്തൂര്‍ സ്വദേശി സാബു, ജുഡു പാല ഗ്രാമത്തിലെ വസപ്പ, സോമവാര്‍പേട്ടയിലെ 14 ദിവസം പ്രായമായ ഒരു കുട്ടിയുമാണ് മണ്ണിടിച്ചിലില്‍ മരണപ്പെട്ടത്. വീടിന് സമീപമുള്ള കുന്നിടിഞ്ഞാണ് മൂവരും മരിച്ചത്.  ഇതോടെ മടിക്കേരിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. 

നൂറിലധികം പേര്‍ കട്ടേക്കരി കുന്നില്‍ ഒറ്റപ്പെട്ടു കഴിയുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കണാതായതായും പറയുന്നു. കാണാതായവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ സഹായം ഉണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. കുടകിന്റെ പല ഭാഗത്തും മുമ്പില്ലാത്ത വിധമുള്ള നാശനഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. കുശാല്‍ നഗര്‍ ഉള്‍പ്പടെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

News

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.