Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുര്‍ഗയെന്ന് വിളിച്ചില്ല, പക്ഷേ, ഇന്ദിരയേയും പ്രശംസിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2018, 07:44 pm IST
in Kerala

അടല്‍ ബിഹാരി വാജ്പേയി ആരുടെയും കഴിവുകളെ അംഗീകരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ കടുത്ത വിമര്‍ശകനായിരുന്നുവെങ്കിലും ഇന്ദിരയുടെ കഴിവുകളെ അര്‍ഹമായ രീതിയില്‍ പ്രശംസിച്ചു. പക്ഷേ, ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ദിരയെ ദുര്‍ഗയെന്ന് വാജ്പേയി പുകഴ്‌ത്തിയെന്ന പ്രചാരണം തെറ്റാണ്. ഇത് സംബന്ധിച്ച് വാജ്പേയി വ്യക്തമാക്കിയതും പോരാഞ്ഞ് ഒരു വിദേശ പത്രപ്രവര്‍ത്തക വര്‍ഷത്തോളം ഗവേഷണം നടത്തി, ഒടുവില്‍ അത് ആരോ പറഞ്ഞുണ്ടാക്കിയതാണെന്ന് സ്ഥിരീകരിച്ചു. 

ബംഗ്ലാദേശ് യുദ്ധത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധീരോദാത്തമായ നിലപാടെടുത്തതിനെ അടല്‍ജി കലവറയില്ലാതെ പ്രശംസിച്ചു. 1971-ലെ തെരഞ്ഞെടുപ്പില്‍ അതിന്റെ രാഷ്‌ട്രീയ നേട്ടം ഇന്ദിരാഗാന്ധിക്ക് കിട്ടി. ജനസംഘാംഗങ്ങളുടെ എണ്ണം ലോക്സഭയില്‍ 35-ല്‍നിന്ന് 22 ആയി. ഇന്ദിര വളരെ സന്തോഷവതിയായി കാണപ്പെട്ടു. അപ്പോള്‍ അടല്‍ജി പറഞ്ഞു, ”ഇപ്പോള്‍ ഇന്ദിരാജിക്ക് സന്തോഷമായി. അവര്‍ ഞങ്ങളെ കാണുമ്പോള്‍ ചിരിക്കുന്നു, അനുകമ്പയും കാണിക്കുന്നു.”

1957 -ല്‍ അടല്‍ജി ലോകളസഭാംഗമായി. അനുപമ വാഗ്മിയായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തിന്റെ വിടവ് നികത്താന്‍ ആ യുവ സാമാജികന് സാധിച്ചു. ലോക്സഭാ സ്പീക്കറായിരുന്ന അനന്തശയനം അയ്യങ്കാര്‍ സഭയിലെ ഏറ്റവും നല്ല പ്രസംഗകരെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘ഹിന്ദിയില്‍ വാജ്പേയി, ഇംഗ്ലീഷില്‍ ഹിരണ്‍ മുഖര്‍ജി.’

ജനസംഘത്തിന്റെ ഏറ്റവും വലില വിമര്‍ശകന്‍ പണ്ഡിറ്റ് നെഹ്റുവായിരുന്നു. എങ്കിലും വാജ്പേയിയോട് സ്നേഹപൂര്‍വമായ സമീപനമായിരുന്നു നെഹ്റുവിന്. നെഹ്റുവിനെ വിമര്‍ശിക്കുമ്പോഴും നര്‍മത്തില്‍ പൊതിഞ്ഞ അമ്പുകള്‍ അയയ്‌ക്കാനാണ് അടല്‍ജിയും ശ്രദ്ധിച്ചിരുന്നത്.

ഒരിക്കല്‍, ജനസംഘത്തിന്റെ നയങ്ങളെ ജനമധ്യത്തില്‍ തെറ്റിദ്ധരിക്കുമാറ് നെഹ്റു അവതരിപ്പിച്ചപ്പോള്‍ അടല്‍ജി തിരിച്ചടിച്ചു: ”പണ്ഡിറ്റ്ജി, അങ്ങ് നിത്യവും ശീര്‍ഷാസനം ചെയ്യാറുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, ജനസംഘത്തിനെ അങ്ങനെ തലകുത്തിനിന്നുകൊണ്ടുതന്നെ നോക്കണമെന്നുണ്ടോ?’ നെഹ്റുവടക്കം സഭ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

വിമര്‍ശനം മൂക്കുമ്പോള്‍ ഇന്ദിരയ്‌ക്ക് ദേഷ്യം വരും. കൈയുയര്‍ത്തി സംസാരിക്കുന്ന അടല്‍ജിയുടെ നേരേ നോക്കി ഇന്ദിരാഗാന്ധി പറഞ്ഞു, ”കണ്ടോ, ഹിറ്റ്ലറെപ്പോലെയാണ് മെമ്പര്‍ സംസാരിക്കുന്നത്.” ഉടനെ അടല്‍ജി കൈകള്‍ മാറത്തുകെട്ടി പ്രസംഗം തുടര്‍ന്നു. ”ഫാസിസ്റ്റുകള്‍ കൈകള്‍ മാറത്ത് അടക്കിപ്പിടിച്ചും പ്രസംഗിക്കാറുണ്ട്.” എന്നായി ഇന്ദിര.

1984 ലെ തെരഞ്ഞെടുപ്പില്‍ അടല്‍ജിക്കെതിരേ പലതവണ ആക്രമണം ഉണ്ടായി. ഇന്ദിരയുടെ വധത്തിന് ഉത്തരവാദികള്‍ സിക്കുകാരായിരുന്നെങ്കിലും ബിജെപി വേണ്ടത്ര ഹിന്ദുസ്പിരിറ്റ് ഉള്‍ക്കൊണ്ട് പ്രതികരിച്ചില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. അതായത് സിക്കുകാരെ കൂട്ടക്കൊല ചെയ്യാന്‍ കോണ്‍ഗ്രസുകാര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ ബിജെപിക്കാര്‍ അവര്‍ക്കൊപ്പം കൂടിയില്ല എന്നതായിരുന്നു ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.