Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി ടൗണ്‍ വികസനം: കയ്യേറ്റങ്ങള്‍ അളന്ന് മാര്‍ക്ക് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:04 am IST
in Kannur

ഇരിട്ടി: തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. പുതിയ പാലം വരുന്നതോടെ റോഡിലെ അലൈന്‍മെന്റില്‍ വലിയ മാറ്റം വരും. ഇതിനായി ടൗണിലെ റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇത്തരം കയ്യേറിയ ഭാഗങ്ങള്‍ കെഎസ്ടിപി, റവന്യൂ, സര്‍വകക്ഷി, വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ അളന്ന് മാര്‍ക്ക് ചെയ്തു. 

 മുന്‍പ് നടന്ന റവന്യൂ കെഎസ്ടിപി സര്‍വേയില്‍ ടൗണില്‍ ഇരിട്ടി പാലം മുതല്‍ പയഞ്ചേരിവരെ നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങള്‍ കഴിഞ്ഞ ആഴ്ച നടന്ന വ്യാപാരി സംഘടനകളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ റവന്യൂ, കെഎസ്ടിപി നഗരസഭാ അധികൃതര്‍ വിശദീകരിച്ചിരുന്നു. അന്നത്തെ തീരുമാനപ്രകാരമാണ് ഇന്നലെ സംയുക്തമായി കെട്ടിട ഉടമകളെയും വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ടൗണിലെ റവന്യൂ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളും മറ്റുനിര്‍മ്മിതികളും അളന്ന് മാര്‍ക്ക് ചെയ്തത്. 

 ടൗണ്‍ വികസനത്തിന് ഉപയോഗിക്കേണ്ട സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മ്മിച്ച് പലരും വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. കയ്യേറിയ സ്ഥലം ഏറ്റെടുക്കാതെ കെഎസ്ടിപിറോഡ് വികസനത്തിന്റെ ഭാഗമായുള്ള നഗരവികസനം സാധ്യമാകില്ലെന്ന് കണ്ടെത്തിയതോടെയാണ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനവുമായി അധികൃതര്‍ മുന്നോട്ടുപോയത്. 

 നേരത്തെ സര്‍വ്വെ വിഭാഗം കണ്ടെത്തി അടയാളപ്പെടുത്തിയ ഭാഗത്ത് സംശയം പ്രകടിപ്പിച്ച കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും റവന്യൂ റെക്കോഡ് പ്രകാരമുള്ള സ്ഥലത്തിന്റെ മാപ്പ് സഹിതം തഹസില്‍ദാര്‍ കെ.കെ.ദിവാകരനും താലൂക്ക് സര്‍വ്വെ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തിന്റെ ഘടന വിശദീകരിച്ചു കൊടുത്തു. പരിശോധനക്ക് താലൂക്ക് ഹെഡ് സര്‍വ്വെയര്‍ ടി.പി.മുഹമ്മദ് ഷരീഫ്, സര്‍വ്വെയര്‍ ബി.കെ.സുരേഷ്, കെഎസ്ടിപി എഞ്ചിനീയര്‍ കെ.വി.സതീശന്‍, നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, ജില്ലാ പഞ്ചയാത്ത് അംഗം തോമസ് വര്‍ഗ്ഗീസ്, വ്യാപാരി പ്രതിനിധികളായ റെജിതോമസ്, കെ.അബ്ദുറഹ്മാന്‍, കുഞ്ഞിമൂസ്സഹാജി, പി.കെ.മുസ്തഫഹാജി, ഹാഷിം, രാഷ്‌ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.ശ്രീധരന്‍,  ബിനോയ്‌കുര്യന്‍, പായം ബാബുരാജ്, കെ.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. ഓണം കഴിയുന്നതോടെ കയ്യേറിയ സ്ഥലത്തെ നിര്‍മ്മിതികള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു നീക്കണം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.