Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിടവാങ്ങിയത് അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിലെ വീരനായിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 03:06 am IST
in Kerala

കോഴിക്കോട്: ആരാധനാ സ്വാതന്ത്ര്യസമരത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ച വീരനായികയാണ്  വിടപറഞ്ഞ യശോദാ മാധവന്‍.  അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചനസമരത്തിലെ മുന്നണി പോരാളിയായിരുന്നു. 

ക്ഷേത്രത്തെ പുരാവസ്തുവാക്കാന്‍ തീരുമാനിച്ച ഇഎംഎസ് സര്‍ക്കാരിനെതിരെ 1968ല്‍ മലപ്പുറം ജില്ലയിലെ തളിക്ഷേത്രത്തില്‍ അരങ്ങേറിയ ഉജ്ജ്വലസമരം വിജയമാക്കിയത് അമ്മമാരുടെ പോരാട്ടത്തിന്റെ കരുത്തായിരുന്നു.  തങ്കേടത്തിയെന്ന് അടുപ്പമുള്ളവര്‍ സ്‌നേഹത്തോടെ വിളിച്ച  യശോദയായിരുന്നു അവരുടെ നേതൃ സ്ഥാനത്ത്.  അങ്ങാടിപ്പുറത്തിന്റെ പ്രിയപ്പെട്ട ‘തങ്കേടത്തി’ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മാതൃസമിതി സമ്മാനിക്കുന്ന പ്രഥമ വീരമാതാ പുരസ്‌കാരത്തിനും  അര്‍ഹയായി.  ടിപ്പുവിന്റെ  പടയോട്ടത്തെ തുടര്‍ന്ന് തകര്‍ന്ന ക്ഷേത്രങ്ങളിലൊന്നായിരുന്നു അങ്ങാടിപ്പുറം തളി ക്ഷേത്രം. തകര്‍ന്ന ക്ഷേത്രഭൂമിയില്‍ ചൈതന്യം കെടാതെ കിടന്ന ശിവലിംഗം ഭക്തര്‍ക്ക് ദേവന്‍ തന്നെയായിരുന്നു. 1968 ലെ നവരാത്രിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ നിത്യ ഭജന തുടങ്ങിയതറിഞ്ഞ കേരള ഗാന്ധി കെ. കേളപ്പനാണ് ക്ഷേത്രം തിരിച്ച് പിടിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കിയത്. 

കേളപ്പനെ വര്‍ഗീയവാദിയാക്കി സമരം പരാജയപ്പെടുത്താനായിരുന്നു ഇഎംഎസ് സര്‍ക്കാരും  ഭരണകൂടവും  രാഷ്‌ട്രീയ പാര്‍ട്ടികളും ഒരുങ്ങിയത്. കോഴിക്കോട് ഗാന്ധിഗ്രാമം മാനേജരായിരുന്ന ബാലകൃഷ്ണന്‍ നായരുമായുള്ള സൗഹൃദമാണ് കേളപ്പജിയെ അങ്ങാടിപ്പുറത്തെത്തിച്ചത്. ക്ഷേത്രത്തിന് സമീപത്തെ  കേശുഅയ്യരുടെ മഠത്തിന്റെ കോലായില്‍ സമര പരിപാടികള്‍ ആവിഷ്‌കരിക്കപ്പെട്ടു.  മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് സഹിക്കാനാവുന്നതായിരുന്നില്ല ഹിന്ദു മുന്നേറ്റം. ക്ഷേത്രസ്ഥലം സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിച്ച് മതില്‍കെട്ടാന്‍ നിര്‍ദേശിക്കുകയും  സമരക്കാരെ തുരത്താന്‍ പോലീസിനെ നിയോഗിക്കുകയുമാണ് ഇഎംഎസ് ചെയ്തത്.   നിരോധനാജ്ഞ പുറപ്പെടുവിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുക പതിവായി.  കേളപ്പജിയുടെ നിര്‍ദേശപ്രകാരം സമരരംഗത്തേക്ക് സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള ചുമതല യശോദാ മാധവന്‍ ഏറ്റെടുത്തു. കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ പങ്കെടുത്തു പരിചയമുള്ള യശോദയ്‌ക്ക് സ്ത്രീകളെ സംഘടിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല. 

സമരം മുന്നോട്ടുപോകവെ  കേളപ്പജി നിരാഹാരസമരം ആരംഭിച്ചു. ഭജന ഘോഷയാത്രയുമായി  സ്ത്രീകള്‍ സമരരംഗത്തിറങ്ങി. ജനങ്ങളെ തടഞ്ഞ്  സര്‍ക്കാര്‍ മതില്‍ നിര്‍മാണവും തുടങ്ങി. ഇതിനെതിരെ ലീലാ ദാമോദരമേനോന്‍, കമലാ നമ്പീശന്‍, യശോദാ മാധവന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സമരം ശക്തിപ്പെടുത്തി.  പോലീസ് വലയം ഭേദിച്ച്  യശോദാ മാധവനും ഭാനുമതിയും ശിവലിംഗത്തിനടുത്തെത്തി നാമാര്‍ച്ചന തുടങ്ങി.  സമര മുന്നേറ്റത്തില്‍ മതില്‍ തകര്‍ന്നു.  പിന്നീട് നടന്നത് പോലീസിന്റെ ഭീകര ലാത്തിച്ചാര്‍ജ് ആയിരുന്നു. 

 പെരിന്തല്‍മണ്ണ കോടതി ഒരു ഉത്തരവിലൂടെ നിരോധനാജ്ഞ നീക്കി. കേളപ്പജി പോലീസ് സ്‌റ്റേഷനില്‍ നടത്തിയിരുന്ന നിരാഹാരം പിന്‍വലിച്ചു.  ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കി. 

1920 നവംബര്‍ ഒന്നിന് തുലാമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് യശോദാ മാധവന്‍ ജനിച്ചത്. അമ്മിണി നങ്ങയുടെയും സി.ടി. ഗോവിന്ദ തരകന്റെയും മകളാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.