Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗത്തിന്റെ ആത്മാവഅതിസൂക്ഷ്മമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 02:17 am IST
in Samskriti

സത്തിനെ പ്രത്യക്ഷമായി കാണാനാകാത്തത് എന്തുകൊണ്ട് എന്നതിനെ വിശദീകരിക്കുന്നു.ലവണമേ തദുദകേള വധാ യാഥ മാ പ്രാതരുപസീദഥാ ഇതി, സ ഹ തഥാ ചകാര, തം ഹോവാച യദ്ദോഷാ ലവണ മുദകേ ള വാധാ അംഗ തദാ ഹരേ തി, തദ്ധാവമൃശ്യ ന വിവേദ.

ഉദ്ദാലകന്‍ കുറച്ച് ഉപ്പ് ശ്വേതകേതുവിന് കൊടുത്ത് വെള്ളത്തിലിടാന്‍ പറഞ്ഞു.  എന്നിട്ട് നാളെ രാവിലെ വീണ്ടും വരാന്‍ ആവശ്യപ്പെട്ടു. അച്ഛന്‍ പറഞ്ഞതു പോലെ മകന്‍ ചെയ്തു. പിറ്റേന്ന് കണ്ടപ്പോള്‍ ഇന്നലെ രാത്രി വെള്ളത്തിലിട്ട ഉപ്പുകട്ട കൊണ്ടുവരാന്‍ ഉദ്ദാലകന്‍ പറഞ്ഞു. ശ്വേതകേതു വെള്ളത്തില്‍ വളരെ തിരഞ്ഞ് നോക്കിയെങ്കിലും ഉപ്പുകട്ട കിട്ടിയില്ല.

യഥാ വിലീനമേവാംഗാ സ്യാന്താദാചാമേതി, കഥമിതി, ലവണമിതി, മധ്യദാചാമേതി, കഥമിതി, ലവണമിത്യന്താദാചാമേതി, കഥ മിതി ലവണ മിത്യഭിപ്രാസതൈ്വദഥ മോപസീദഥാ ഇതി, തദ്ധ തഥാ ചകാര തച്ഛശ്വത് സംവര്‍ത്തതേ, തം ഹോ വാചാത്ര വാവ കില സത് സോമ്യ ന നിഭാലയ സേ ളെ്രെതവ കിലേതി

ഉപ്പ് ആ വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു.  ഉദ്ദാലകന്‍ മകനോട് ആ വെള്ളത്തിന്റെ മുകള്‍ഭാഗം കുറച്ച്  എടുത്ത് കുടിക്കാന്‍ പറഞ്ഞു. എങ്ങനെയുണ്ട്? ഉപ്പുരസമുള്ളതാണ്… കുടിച്ച്  നോക്കിയ ശ്വേത കേതു പറഞ്ഞു. മധ്യഭാഗത്ത് നിന്ന് കുറച്ചെടുത്ത് നോക്കൂ… എങ്ങനെയിരിക്കുന്നു? ഉപ്പുരസമുള്ളതാണ്. അടിയില്‍ നിന്നെടുത്ത് കുടിക്കൂ… എങ്ങനെയാണ്? അതും ഉപ്പുരസമുള്ളതാണ്. ആ വെള്ളം മുഴുവന്‍ ഉപ്പുരസമായിരിക്കുന്നു.  ഉപ്പ് എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണ്.

ആ വെള്ളമെല്ലാം കളഞ്ഞ് തന്റെയടുത്ത് വരാന്‍ ശ്വേതകേതുവിനോട് അദ്ദേഹം പറഞ്ഞു. അയാള്‍ അങ്ങനെ ചെയ്തു. ഇന്നലെ രാത്രി വെള്ളത്തിലിട്ട ഉപ്പ് ആ വെള്ളത്തില്‍ തന്നെയുണ്ട്. വെള്ളത്തിലുള്ള ഉപ്പ് കാണാന്‍ കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില്‍ അറിയാനാകും. ഇത് പോലെ ശരീരത്തിലും ജഗത്തിലും നിറഞ്ഞ് നില്‍ക്കുന്ന സത്തിനേയും കാണാനാകില്ലെങ്കിലും മറ്റ് മാര്‍ഗ്ഗത്തിലൂടെ അറിയാം.

വെള്ളത്തില്‍ അലിഞ്ഞ് എല്ലായിടത്തും വ്യാപിച്ച ഉപ്പിനെ കണ്ടോ തൊട്ടോ അറിയാന്‍ കഴിയില്ലെങ്കിലും രുചിച്ച് നോക്കി അറിയാം. അതുപോലെ ശരീരത്തില്‍ അണുവായിരിക്കുന്ന സത്തിനെ ഇന്ദ്രിയങ്ങള്‍ക്ക് അറിയാനാവില്ല. ഈ കാണാകുന്ന ലോകത്തിന്റെ ആധാരമായ സത്തിനെ മറ്റ് മാര്‍ഗ്ഗത്തിലൂടെ അറിയാനാകും.

സ യ  ഏഷോളണിമൈതദാത്മ്യമിദം സര്‍വ്വം, തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപത്വിതി, തഥാ സോമേതി ഹോവാച.

ആ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെ ആത്മാവ്. അത് മാത്രമാണ് സത്യവും എല്ലാറ്റിന്റെയും ആത്മാവും. ശ്വേതകേതോ.. ‘അത് നീ തന്നെയാകുന്നു’. ഇത് കേട്ട് വീണ്ടും വ്യക്തമാക്കിത്തരുവാന്‍ ശ്വേതകേതു ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്ന് ഉദ്ദാലകന്‍ പറഞ്ഞു.

വെള്ളത്തില്‍ അലിഞ്ഞുപോയ ഉപ്പിനെ സ്വാദ് കൊണ്ട് അറിയാന്‍ സാധിക്കുന്നതു പോലെ ഈ ജഗത്ത് മുഴുവന്‍ ലയിച്ചു കിടക്കുന്ന സത്തിനെ ഏത് മാര്‍ഗ്ഗം കൊണ്ടാണ് അറിയാനാവുക എന്നതാണ് ശ്വേതകേതുവിന്റ സംശയം.

ഇന്ദ്രിയങ്ങള്‍ക്ക് ഈ സത്തിനെ അറിയാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് അറിയും. അറിയാനുള്ള ഉപകരണങ്ങള്‍ക്ക് പോലും സത്തിനെ അറിയാനായില്ലെങ്കില്‍ ഇനിയെന്തു ചെയ്യും. അതിനെക്കുറിച്ച് വ്യക്തമാക്കിത്തരണമെന്നാണ് ശ്വേതകേതുവിന്റെ ആവശ്യം. അടുത്ത ദൃഷ്ടാന്തത്തിലൂടെ ഇതിന് മറുപടി നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.