Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വലിയ പൊട്ടിനു കീഴെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 04:19 pm IST
in Special Article

ലീലാ മേനോന്‍ എന്ന വലിയ പൊട്ടിനുചുവട്ടിലെ ചെറുതരിപൊട്ടാണ് പത്രപ്രവര്‍ത്തനത്തില്‍ ഞാന്‍. എന്നും വെയിലിലേക്കുള്ള മഴ ചായലായിരുന്നു എനിക്കു ലീലാമേഡം.

മേഡത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നു.അറിഞ്ഞിരുന്നു. അതിലുമധികം കാണാനും പരിചയപ്പെടാനും ആഗ്രഹിച്ചിരുന്നു. കേരള മിഡ്- ഡേ ടൈംസില്‍ സബ് എഡിറ്ററായി ജോലിക്കെത്തുമ്പോള്‍ എഡിറ്റര്‍ ക്യാബിനില്‍ ലീലാ മേഡം. അതിശയത്തിന്റെ ആഹ്‌ളാദത്തിന് പേരിടാനറിയാതെ ലീലാ മേനോന്‍ എന്ന മഹാ വ്യക്തിത്വത്തിനു മുന്നില്‍ ക്ഷേത്രത്തിനു മുന്നില്‍ എന്നപോലെ തൊഴു കൈയ്യോടെ നിന്നു. ആ ഹൃദയം മുഖത്തുവന്ന് വലിയ ചിരിയായി ചുറ്റും ഊര്‍ജതരംഗം ഉണ്ടാകുന്നത് അറിഞ്ഞു. സ്‌നേഹ ലാളിത്യം കുഴമ്പാക്കിയ വാക്കുകള്‍ കേട്ടു. നെറ്റിയിലെ സൂര്യവെളിച്ചമേറ്റു.

നിത്യവും കണ്ടു.സംസാരിച്ചു.ഫോണ്‍ ചെയ്തു. നാട്ടുവിശേഷങ്ങള്‍. ലോകവാര്‍ത്തകള്‍. സമുദ്രാഴമുള്ള അനുഭവ കഥകള്‍. പത്രപ്രവര്‍ത്തനത്തിന്റെ മാതൃകാപാഠങ്ങള്‍. അങ്ങനെ സുഹൃത്താകുന്നു. ആത്മമിത്രമാകുന്നു. മാതൃസമാനയാകുന്നു. അതിന്റെ സ്‌നേഹവും കരുതലും ജാഗ്രതയും വാത്സല്യവും.

സ്‌നേഹത്തിന്റെ സ്വാതന്ത്ര്യമുള്ള ബലത്തില്‍ ലീലാമേഡത്തിനു ആത്മകഥ എഴുതിക്കൂടേയെന്ന് ചോദിച്ചു. വലിയൊരു ചിരിമാത്രം. വീണ്ടും പറഞ്ഞു. അപ്പോഴും ആ ചിരി തന്നെ. നേര്‍ത്ത പരിഭവത്തോടെയാണ് മൂന്നാംവട്ടം സൂചിപ്പിച്ചത്. നല്ല ചിരിക്കൊപ്പം നോക്കാമെന്നായി ഇത്തവണ.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്പരപ്പിന്റെ ഒരു വിളി. സേവ്യര്‍ അതു തുടങ്ങീട്ടോ. വിശ്വസിക്കാനായില്ല. ഒരാഴ്ച കഴിഞ്ഞ് മുപ്പത്തിയാറ് പേജ് വായിക്കാന്‍ തന്നു. സാധാരണ മലയാളിക്കുപോലും അറിയാത്ത ഒരു കൂട്ടം കിളികളുടെയും മരങ്ങളുടെയും പക്ഷികളുടെയും പഴങ്ങളുടെയും പേര്. ഇലകള്‍ പച്ച, മഞ്ഞ എന്നപോലെ ഋതുക്കളില്‍ മാറുന്ന ഇലനിറങ്ങളെക്കുറിച്ചുപോലും. ലീലാ മേനോന്റെ ബാല്യം വിളഞ്ഞ വെങ്ങോല ഗ്രാമത്തിന്റെ ലാന്റ് സ്‌കേപ്പ്. അങ്ങനെ തുടങ്ങിയതാണ് ആത്മാവിന്റെ മഷിനിറച്ചെഴുതിയ നിലയ്‌ക്കാത്ത സിംഫണി. ലോകം ആദരിക്കുന്ന ഇന്ത്യന്‍  പത്രപ്രവര്‍ത്തകയുടെ അസാധാരണവും അപൂര്‍വവുമായ പോരാട്ടങ്ങളുടേയും അനുഭവങ്ങളുടേയും കഥ. ജീവന് ആറുമാസത്തെ ഗ്യാരന്റി നല്‍കിയ ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി, ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ഞണ്ടുകളെ കൂസാതെ പന്ത്രണ്ടുകൊല്ലത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ച് എഴുതാനുള്ള സ്വപ്‌നത്തിലായിരുന്നു ലീലാ മേഡം. ആത്മവിശ്വാസത്തില്‍ പണിത ശരീരത്തിലെ പ്രതിരോധം കണ്ട് കുടിയിറങ്ങിപ്പോയി കൂര്‍മ്പന്‍കാലുകളൊടിഞ്ഞ് ഞണ്ടുകള്‍. പിന്നീട് ഹൃദയം തുറന്നുവെച്ച ബൈപ്പാസ് സര്‍ജറി. അതിനിടയിലും പിന്നീടും ദുന്തവും ദുരിതവുമായി വന്ന് ജീവിതം കണ്ണുരുട്ടി പേടിപ്പിച്ച് ഒടുക്കം വാളും പരിചയും കാല്‍ക്കീഴില്‍വെച്ച് മേഡത്തിനുമുന്നില്‍ കീഴടങ്ങുകയായിരുന്നു.

പത്രപ്രവര്‍ത്തകയുടെ ഇടപെടലുകള്‍. ആക്റ്റിവിസ്റ്റിന്റെ പോരാട്ടങ്ങള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള എഴുത്തും കര്‍മവും. ഒരു ജീവിതംകൊണ്ട് അനേകം ജന്മങ്ങള്‍. ആര്‍ക്കും പ്രലോഭനവും പ്രചോദനവുമായ റോള്‍ മോഡല്‍.

മേഡം ജന്മഭൂമിയുടെ എഡിറ്ററായി പോകുന്നു. നാളുകള്‍ക്കുശേഷം എന്നേയും ജന്മഭൂമിയിലേക്കു കൊണ്ടുപോകുന്നു. ആത്മകഥ നോവലാക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്‌നേഹപൂര്‍വം സമ്മതിച്ചു. മറ്റാര്‍ക്കും കിട്ടാത്ത സുകൃതം. അങ്ങനെ എഴുതിയ നോവലാണ് വെയിലിലേക്കു മഴ ചാഞ്ഞു. സിനിമായാകാനിരിക്കുന്ന നോവലുംകൂടിയാണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.