Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ചെങ്ങന്നൂര്‍: മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു; സര്‍ക്കാരും ചെങ്ങന്നൂര്‍ കാരും മാധ്യമ പ്രവര്‍ത്തനം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 09:19 pm IST
in Special Article

 കൊച്ചി : ചെങ്ങന്നൂരിലെ ഇടതുപക്ഷ വിജയം മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. ഒപ്പം ഇത്രയെല്ലാം ജനദ്രോഹങ്ങള്‍ ചെയ്തിട്ടും വിജയിച്ചതില്‍ അഭിമാനിക്കുന്ന സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിക്കുന്നു. സര്‍ക്കാരിന്റെ ദ്രോഹങ്ങള്‍ മറന്ന് ഇടത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച ചെങ്ങന്നൂര്‍ വോട്ടര്‍മാരെയും വിമര്‍ശിച്ച് പത്രപ്രവര്‍ത്തകനാണ് പ്രതികരിച്ചിരിക്കുന്നത്.

ദേശാഭിമാനിയില്‍ ലേഖകനായിരുന്ന ജി. ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റിറ്റിലാണ് വിമര്‍ശനം. നര്‍മം പൊതിഞ്ഞ പോസ്റ്റ് ഇങ്ങനെ :

” ചെങ്ങന്നൂരിലെ അത്യുജ്ജ്വലമായ  ഇടതുപക്ഷ  തരംഗം എന്തുകൊണ്ടാണ്  നമ്മുടെ മാധ്യമങ്ങള്‍ കാണാതെ പോയത്? മാധ്യമങ്ങള്‍ക്കും   സ്വയംവിമര്‍ശനം  ആവിശ്യമായിരിക്കുകയല്ലേ? മധ്യകേരളത്തിലെ പരമ്പരാഗതമായ  വലതു തട്ടകമായ  ചെങ്ങന്നൂര്‍ ആ ചരിത്രം  തിരുത്തി എഴുതുകയാണെന്ന്   വോട്ടെടുപ്പിന്  ശേഷം പോലും   തിരിച്ചറിയാന്‍  മാധ്യമങ്ങള്‍ക്ക്  കഴിഞ്ഞില്ല  എന്നത്  വിസ്മയകരം  തന്നെ! 

സത്യത്തില്‍  ഒരു  മുന്‍വിധിയുടെ  ആലസ്യത്തിലായിരുന്നു  മാധ്യമങ്ങള്‍. എന്നാല്‍  എറണാകുളത്തെ   മീഡിയ  അക്കാദമിയിലെ ചുണക്കുട്ടികളായ    വിദ്യാര്‍ഥികള്‍  ചെങ്ങന്നൂരില്‍  വോട്ടെടുപ്പിന് ശേഷം  വീടുവീടാന്തരം  നടത്തിയ  സര്‍വെയില്‍   എല്‍ ഡി എഫ്  വിജയം ഉറപ്പാണെന്ന്  പ്രവചിച്ചിരുന്നതായാണ്  അറിയുന്നത്. ആ വിദ്യാര്‍ത്ഥികള്‍ക്ക്   പോലും  മനസ്സിലാക്കാന്‍  കഴിഞ്ഞ കാര്യം മലയാളത്തിലെ  വന്‍കിട  മാധ്യമ സ്ഥാപനങ്ങള്‍ക്ക്  അറിയാന്‍ കഴിയാതെ പോയത്  എന്തുകൊണ്ടാവും.  ഒരു ചേരിക്ക്  ഒപ്പം ചേര്‍ന്ന് നിന്ന്  നടത്തിയ ഏകപക്ഷീയ  വിലയിരുത്തലുകള്‍ക്ക്,  ജനങ്ങളുടെ  മനസ്സ്  വായിക്കാന്‍ കഴിഞ്ഞില്ല.   മറുപക്ഷത്തെ  ഊര്‍ജ്ജസ്വലമായ കരുനീക്കങ്ങള്‍  കരുതിക്കൂട്ടിയോ അല്ലാതെയോ മാധ്യമങ്ങള്‍  അവഗണിച്ചു.  സ്വന്തം വിശ്വാസ്യതയുടെ  കണക്ക്  ജനങ്ങളും  എടുക്കുന്നുണ്ടെന്നു  കാണാന്‍  മാധ്യമങ്ങളുടെ  ഉടമകള്‍ക്കോ  മാധ്യമ പ്രവര്‍ത്തകര്‍ക്കോ  കഴിഞ്ഞില്ല. 

കേരളത്തില്‍  സമീപകാലത്തൊന്നും  ഇതുപോലെ  ഒരു തെരഞ്ഞെടുപ്പ്  ഫലം ഉണ്ടായിട്ടില്ല. പൊതുസമൂഹത്തെ  നടുക്കിയ  സംഭവ പരമ്പരകളുടെ  ആഘാതം     തെല്ലും  ഉലയ്‌ക്കാത്ത  അരലക്ഷത്തിലേറെ  മനുഷ്യ മനസ്സുകള്‍  തങ്ങള്‍ക്ക്  ചുറ്റും  ജീവിക്കുന്നുണ്ടെന്ന്   കാണാന്‍ കഴിയാത്തവരെ എങ്ങിനെയാണ്  മാധ്യമ പ്രവര്‍ത്തകര്‍ എന്ന്  വിളിക്കുക? ഏതെങ്കിലും  ഒരു കോണിലോ  പ്രദേശത്തോ  ഉണ്ടായ പ്രതിഭാസമായിരുന്നില്ല ഇത്. സര്‍വ തല സ്പര്‍ശിയായിരുന്നു. തീവണ്ടിയില്‍ ബസ്സില്‍ ഓട്ടോ റിക്ഷയില്‍  തിയറ്ററുകളില്‍  ഓഫീസ്സുകളില്‍  എല്ലാം  ഈ മാധ്യമപ്രവര്‍ത്തകര്‍  കണ്ടുമുട്ടിയവരാണ്  ഇവരെല്ലാം. അവരുടെ രാഷ്‌ട്രീയ ചായ്വ്  ഒഴികെ ബാക്കിയെല്ലാം  കണ്ടെത്താന്‍ അവര്‍ നിപുണരായിരുന്നു. പക്ഷെ  മാധ്യമ പ്രവര്‍ത്തനത്തിന്  മാത്രം കൊള്ളാത്തവര്‍. 

ചെങ്ങന്നൂരിലെ  സ്ത്രീസമൂഹം  കഴിഞ്ഞ രണ്ടുവര്‍ഷമായി  കേരളത്തില്‍  സ്ത്രീ ഹൃദയത്തെ നൊമ്പരപ്പെടുത്തിയ  ക്രൂരതകളോട്  നിസ്സംഗതയോടെയാണ്  നില്‍ക്കുന്നതെന്ന്  കാണാന്‍  അവിടെ തമ്പടിച്ചിരുന്ന  വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്  എന്തുകൊണ്ടാണ്  കാണാന്‍ കഴിയാതെ പോയത്?  അവരുടെയെല്ലാം വീടുകളില്‍ തുറന്നു വെച്ചിരിക്കുന്ന ടെലിവിഷനിലെ  ഹൃദയ ഭേദകമായ ദൃശ്യങ്ങളോ  അവരുടെ വീട്ടു മുറ്റങ്ങളില്‍ ഓരോ പ്രഭാതത്തിലും  ചെന്ന് വീഴുന്ന  പത്ര മാസികകളോ  അവരില്‍ മഹാഭൂരിപക്ഷത്തിലും  ഒരു  സ്വാധീനവും   ചെലുത്തുന്നില്ലെന്ന് ഒരു  മാധ്യമ പ്രവര്‍ത്തകനും  മണത്തറിയാതെ പോയത്  അവര്‍ ദന്തഗോപുരങ്ങളില്‍  കഴിഞ്ഞവരായത്  കൊണ്ടാണോ?  ഈ മാധ്യമ പ്രവര്‍ത്തനം കൊണ്ട്  എന്താ പ്രയോജനം? കഴിയാത്തവര്‍  ഉചിതമായ മറ്റ്  മേഖലകള്‍ തിരഞ്ഞെടുക്കുകയാണെന്ന്  നല്ലതെന്ന് പറഞ്ഞാല്‍  പരിഭവിക്കരുത് സുഹൃത്തുക്കളേ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.