Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കെവിന്‍; നാമിപ്പോഴും ജാതിഭ്രാന്തില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 08:00 am IST
in Special Article

പ്രണയത്തിന് കേരളം ഇപ്പോഴും പാകമായിട്ടില്ലെന്നാണോ.പ്രണയത്തിനു ജാതിയും മതവും വേണം എന്നുവരികില്‍  ഇനിയും പ്രണയത്തിനു  കേരളത്തില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്നു സംശയ രഹിതമായി പറയേണ്ടിവരും.പ്രണയത്തിന്‍ പേരില്‍ കൊല്ലപ്പെട്ട ദളിത് ക്രിസ്ത്യാനി കെവിന്റെ കൊല ആവര്‍ത്തിച്ചു നല്‍കുന്ന പാഠം ഇതാണ്.മകളുടെ ഇതരജാതി വിവാഹത്തിന്റെ പേരില്‍ അവളുടെ ജീവനു സ്വന്തം അച്ഛന്‍തന്നെ കത്തിവെച്ചിട്ട് അധികനാളായില്ല.

ക്രിസ്തു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതനാണ് കൊല്ലപ്പെട്ട കെവിന്‍.സാംസ്‌ക്കാരിക കേരളമെന്നും പുരോഗതിയുടെ നാടെന്നും കേരളത്തെ പറയാന്‍ മാത്രം കൊള്ളാമെന്നു തോന്നുന്നു. ജാതിയും മതവും വര്‍ണ്ണവും വര്‍ഗവും മാറ്റിനിര്‍ത്താത്ത വിപ്‌ളവവും വികസനവുമൊക്കെ മതി എന്നുറപ്പിക്കുകയാണ് ജാതിയുടെ പേരിലുള്ള കെവിന്റെ ദുരഭിമാനക്കൊലയും.പ്രാകൃത മനസ്‌ക്കരായ ഉത്തരേന്ത്യക്കാരിലാണ് ദുരഭിമാനക്കൊലയെന്ന് പുഛിച്ചിരുന്ന നമുക്കിടയിലും ഇങ്ങനെ സംഭവിക്കുന്നത് നാം പരിഷ്‌ക്കാരംകൊണ്ടു പ്രാകൃതരായിപ്പോയി എന്നുള്ളതിനാലാണോ.ജാതിമതങ്ങളില്‍നിന്നും പുറത്തുവരണമെന്ന് ഉദ്‌ഘോഷിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുപോലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ജാതിയും മതവും നോക്കിയാണ്     

ജാതിയുടെ പേരില്‍ നരകയാതന അനുഭവിച്ച കേരളത്തെ ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള നവോത്ഥന നായകന്മാര്‍ വെട്ടിത്തെളിച്ച മണ്ണില്‍ ജാതിപ്പിശാചിന്റെ പല്ലുകള്‍ സാവധാനമെങ്കിലും കൊഴിഞ്ഞുപോകുമെന്നുവിചാരിച്ചെങ്കിലും ഇത്രത്തോളം പരിഷ്‌ക്കാരമില്ലാത്ത മുന്‍ തലമുറ സ്‌നേഹത്തിന്റെയോ പ്രേമത്തിന്റെയോ പ്രണയത്തിന്റെയോ പേരില്‍ ഇത്രയും ക്രൂരമായ കൊല ദുരഭിമാനത്തിന്റെ പേരില്‍ നടത്തിയതായിട്ട് കേട്ടിട്ടില്ല.ഇത്തരത്തില്‍ പ്രണയിച്ചവരോ വിവാഹം കഴിച്ചവരോ ഒന്നുകില്‍ നാടുവിടുകയോ മാറിത്താമസിക്കുകോ ചെയ്തശേഷം നാളുകള്‍ കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി വീട്ടുകാരാല്‍ അംഗീകരിക്കപ്പെട്ട് ഒന്നിച്ചു ജീവിച്ചതിന്റെ ആയിരക്കണക്കിനു കഥകള്‍ നമുക്കിടയില്‍ ഉണ്ട്.

മനുഷ്യര്‍ തമ്മില്‍ ജാതി പറഞ്ഞോ മതം പറഞ്ഞോ അല്ല സ്‌നേഹിക്കുന്നതും പ്രണയിക്കുന്നതും എന്നു മനസിലാക്കാന്‍ ഇന്നും നമ്മുടെ വിദ്യാഭ്യാസത്തിലോ വികസനത്തിലോ  സാംസ്‌ക്കാരികമായ ഇടം ഉണ്ടെന്നു തോന്നുന്നില്ല.ജാതി പറയരുത് എന്ന പരിഷ്‌കൃത ആശയത്തിനുപകരമായി ജാതി ചോദിക്കും പറയും എന്നു പലരും ദൃഢപ്രതിജ്ഞ എടുത്തിരിക്കയാണെന്നു തോന്നുന്നു.ഇത്തരം ജാതി മത രഹിത ബന്ധങ്ങള്‍ക്കോ പ്രണയത്തിനോ വിവാഹത്തിനോ സാമൂഹികമായ പരിരക്ഷ എല്ലാ അര്‍ഥത്തിലും കൊടുക്കാന്‍ നമ്മുടെ നിയമങ്ങള്‍ക്കോ സര്‍ക്കാരിനോ വേണ്ടവിധം കഴിഞ്ഞിട്ടില്ല.തന്റെ ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘംതട്ടിക്കൊണ്ടുപോയെന്നു പറഞ്ഞു പരാതികൊടുത്തു കരഞ്ഞ കെവിന്റെ ഭാര്യയെ നിഷ്‌ക്കരുണം അവഗണിച്ച   ഒരു സാദാ എസ് ഐയ്‌ക്കുപോലും തട്ടിമാറ്റാനേയുള്ളൂ ഇപ്പറയുന്ന സാമൂഹ്യ സുരക്ഷ.ഈ പോലീസുദ്യോഹസ്ഥന്‍ തക്കസമയത്തു നടപടി എടുത്തിരുന്നെങ്കില്‍ ഈ കൊല സംഭവിക്കില്ലായിരുന്നു.

കേരളം ഭ്രാന്താലയമെന്ന് വിവേകാന്ദന്‍ പറഞ്ഞിടത്തു തന്നെയാണ് നാമിപ്പോഴും.അടിസ്ഥാനപരമായി ഇന്ത്യന്‍ ജനത ജാതി മത വിശ്വാസങ്ങളുടെ തടവറയില്‍ തന്നെയാണെന്നു പറഞ്ഞുമാത്രം ആശ്വസിക്കാവുന്നതല്ല ഇത്തരം മാരക വിപത്തുകള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.